Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flu

America

യുഎസിൽ ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക്ക്: ഈ വർഷത്തെ ഇൻഫ്ലുവൻസ (ഫ്ലൂ) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അമേരിക്കയിൽ മാത്രം 46 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഠിനമായ പനി (103-104 ഡിഗ്രി), ശരീരവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദ്ദിയും കണ്ടുവരുന്നുണ്ട്. സാധാരണ ഫ്ലൂവിനേക്കാൾ വേഗത്തിൽ പടരുന്ന ഈ വകഭേദം പ്രായമായവരെയും കുട്ടികളെയും ബാധിക്കാൻ സാധ്യത കൂടുതലാണ്.

പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കും. വാക്സീൻ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെങ്കിലും സുരക്ഷയ്ക്കായി ഇത് നിർബന്ധമായും എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

രോഗലക്ഷണങ്ങൾ കണ്ടാൽ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചികിത്സ തേടുന്നത് ഫലപ്രദമാണ്. കൈകൾ വൃത്തിയായി കഴുകുക, തിരക്കുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.

Latest News

Corehub Up