Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PH Level

ആത്മീയതയുടെ പിഎച്ച് ലെവൽ

നമ്മൾ കുടിവെള്ളത്തിന്‍റെ കാര്യം എടുക്കുന്പോഴും മത്സ്യം വളർത്തുന്ന ജലാശയങ്ങളെക്കുറിച്ചു പറയുന്പോഴും രക്തത്തെക്കുറിച്ചു പറയുന്പോഴുമൊക്കെ പറയുന്ന ഒരു വാക്കാണ് പിഎച്ച് ലെവൽ. ജലത്തിന് പിഎച്ച് ലെവൽ ഉള്ളതുപോലെ രക്തത്തിനുമുണ്ട് പിഎച്ച് ലെവൽ (Hydrogen potential level). വെള്ളത്തിന്‍റെ പിഎച്ച് ലെവൽ 7 ആണ് നോർമൽ.

ഏഴിൽ താഴ്ന്നാൽ വെള്ളത്തിന് അമ്ലഗുണം കൂടും, കുടിക്കാനും പറ്റില്ല, മത്സ്യങ്ങൾ വളരില്ല. കുറയുന്നതുപോലെതന്നെ പ്രശ്നമാണ് കൂടുന്നതും. 8.5ലേക്ക് പിഎച്ച് ലെവൽ ഉയർന്നാൽ ക്ഷാരഗുണം കൂടും. അപ്പോഴും മത്സ്യങ്ങൾ വളരില്ല. പിഎച്ച് ലെവൽ ക്രമീകരിക്കാനാണ് കുമ്മായമോ ചുണ്ണാമ്പോ ഒക്കെ വെള്ളത്തിൽ ചേർക്കാറുള്ളത്.

» ലോകാരൂപി കൂടിയാൽ «

അതായത് ജീവൻ നിലനിർത്താനും പുലരാനും ഒരു അന്തരീക്ഷം വേണം. ആധ്യാത്മിക ജീവിതത്തിലും ഇതിനു പ്രസക്തിയുണ്ട്. ആധ്യാത്മിക ജീവിതം എന്നു പറയുന്പോൾ ആത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം, പരിശുദ്ധാത്മാവാൽ നയിക്കപ്പെടുന്ന ജീവിതം (റോമാ.8:14). കർത്താവിന്‍റെ വചനം പ്രകാരം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ മക്കളാണ്.

അപ്പോൾ ദൈവത്തിന്‍റെ മക്കൾക്ക് ഒരു പിഎച്ച് ലെവൽ ഉണ്ട്. ലോകാരൂപിയുടെയും മറ്റും സ്വാധീനത്താൽ അതു ചിലപ്പോൾ മാറിപ്പോയെന്നു വരാം. ലോകാരൂപി കൂടുന്പോൾ - അഹങ്കാരം, അധികാര പ്രമത്തത, ദുർമോഹം ഇവയൊക്കെ വന്നു ലെവൽ വ്യത്യാസപ്പെടുത്തിയേക്കാം. പരിശുദ്ധാത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത് എന്നു ബൈബിൾ പറയുന്നത് 1 തെസ 5:19ൽ ഇതിനെക്കുറിച്ചുതന്നെ.

» നിരീക്ഷിക്കണം «

നമ്മളിൽ ലോകാരൂപി ശക്തിപ്പെട്ടാൽ ഉള്ളിലെ പരിശുദ്ധാത്മാവ് നിർവീര്യമാക്കപ്പെടും. ഇതിനെക്കുറിച്ച് ഈശോ പറഞ്ഞതെന്താണ്? ഈ ആത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു പറ്റില്ലെന്നാണ് (യോഹ14:17). അതായത് ലോകാരൂപിയാൽ നയിക്കപ്പെടുന്നവർക്കു പരിശുദ്ധാത്മാവിൽ ജീവിക്കാനാവില്ല.

നമ്മുടെ ആത്മീയതയുടെ പിഎച്ച് ലെവൽ നിലനിർത്തി പരിശുദ്ധാത്മാവിൽ വളരാനും പുലരാനും പറ്റുന്ന ഒരു ആത്മീയ കാലാവസ്ഥ സൃഷ്ടിക്കുക കൂടിയാണ് നോന്പുകാലത്തിന്‍റെ ലക്ഷ്യങ്ങളിൽ ഒന്ന്.

കലഹം, ഭിന്നത, വൈരാഗ്യം, വിദ്വേഷം, ചതി, അഹങ്കാരം, മുൻകോപം ഇതെല്ലാം ലോകാരൂപിയെ കൂട്ടും. അതുമൂലം ആത്മീയതലത്തിൽ അമ്ലഗുണം പെരുകി പരിശുദ്ധാത്മാവ് നിർവീര്യമാക്കപ്പെടും. എന്തു പുണ്യപ്രവൃത്തികൾ ചെയ്താലും പരസ്നേഹ പ്രവൃത്തികൾ ചെയ്താലും ഈ അമ്ലഗുണം എന്ന ലോകാരൂപി നമ്മുടെ ജീവിതത്തിൽ കൂടുന്നുണ്ടോയെന്നു നമ്മൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം.

Latest News

Corehub Up