Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Avantika Mohan

അവർ മികച്ച നടിയാണ്, ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആർക്കും നൽകുന്നില്ല; ഉർവശിയെ വിമർശിച്ച് അവന്തിക മോഹൻ

നിർമാതാവ് സുപ്രിയ മേനോന് പിന്നാലെ സിനിമ ഇംഗ്ലിഷിൽ സംസാരിച്ച അവതാരകയെ പിന്തുണച്ച് നടി അവന്തിക മോഹനും.

ആശ സിനിമയുടെ പ്രമോഷിനിടെയാണ് ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയെ ദക്ഷ രവീന്ദ്രനാഥിനെ നടി ഉർവശി പരിഹസിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ ‘സീനിയോറിറ്റി’ പ്രതിഫലിക്കുന്നതെന്നും അവന്തിക തുറന്നടിച്ചു.

‘‘മലയാളം അറിയാം എന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആർക്കും നൽകുന്നില്ല, ഇംഗ്ലിഷ് സംസാരിക്കുന്നത് കൊണ്ട് ആരും ഉയർന്നവരാകുന്നുമില്ല. ഒരാളെ മലയാളത്തിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ഇംഗ്ലിഷ് സംസാരിച്ചതിന്‍റെ പേരിൽ അവരെ കേവലം പരിഹസിക്കുന്നത് വേറൊരു കാര്യമാണ്. ഭാഷകൾ കഴിവുകളാണ്, അല്ലാതെ ബുദ്ധിയുടെയോ വർഗത്തിന്‍റെയോ സ്വഭാവത്തിന്‍റെയോ അളവുകോലുകളല്ല

ആ അവതാരക അസ്വസ്ഥാജനകമായ നിമിഷത്തെ വളരെ മാന്യതയോടെയും അത്യന്തം ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാൽ കഴിയുന്നത്ര നന്നായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ സീനിയോറിറ്റി പ്രതിഫലിക്കുന്നത്.

അവർ തീർച്ചയായും ഒരു മികച്ച നടി തന്നെയാണ്, എന്നാൽ നിർഭാഗ്യവശാൽ ഇത്തരം നിമിഷങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ രംഗം സത്യത്തിൽ എന്നെ വളരെ അസ്വസ്ഥയാക്കി; ആ ആങ്കറുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഒരു ഊഹവുമില്ല. അവരോട് എനിക്ക് ഒരുപാട് സ്നേഹം തോന്നുന്നു.’’–അവന്തികയുടെ വാക്കുകൾ.

വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന് വ്യക്തമാക്കി കാൾ ലഫ്രനൈസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സിനിമാ രംഗത്തുള്ളവരുടെ പ്രധാന ചർച്ചാകേന്ദ്രം.

ഈ പോസ്റ്റിന് താഴെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയോടുള്ള മലയാളികളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിയ മേനോനും കമന്‍റ് ചെയ്തത്.  നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം, ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിനെ ധാർഷ്ട്യമായി കാണുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിയ ചോദിച്ചിരുന്നു.  

Latest News

Corehub Up