Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic Survey 2025-26

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എഐ ഭീഷണി; 'ടെക്കികൾ'ക്ക് തൊഴില്‍ നഷ്ടം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായ ഐടി സര്‍വീസ് മേഖലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വലിയ വെല്ലുവിളിയാകുമെന്ന് 2025-26 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇന്ത്യയുടെ നിലവിലെ ഐടി ബിസിനസ് മാതൃക അപകടത്തിലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്നതും ലളിതമായ കോഡിംഗും ചെയ്യുന്ന ജൂനിയര്‍ ലെവലിലുള്ള ടെക്കികളുടെ ജോലികള്‍ എഐ ഏറ്റെടുക്കും. 

വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളെ ജോലിക്ക് വെച്ച് വിദേശ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ എഐ വരുന്നതോടെ കുറഞ്ഞ ആളുകളെ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത് ഇന്ത്യയുടെ മത്സരശേഷിയെ ബാധിക്കും.

കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലെ ഐടി സെന്‍ററുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. അത്തരം ഇടങ്ങളിലെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്), കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ്) ജോലികള്‍ എഐയിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്. 2022 ഡിസംബറിന് ശേഷം ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ വന്നതോടെ ഐടി മേഖലയിലെ ജിഡിപി വളര്‍ച്ചയും തൊഴില്‍ നിയമനങ്ങളും തമ്മിലുള്ള ബന്ധം വേര്‍പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതായത് വരുമാനം വര്‍ദ്ധിക്കുമ്പോഴും പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. ഐടി ജീവനക്കാര്‍ അടിയന്തരമായി പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നേടണമെന്നും, കമ്പനികള്‍ വെറും സേവന ദാതാക്കളാകാതെ സ്വന്തം എഐ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

Latest News

Corehub Up