Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectrictyMinister

പവർകട്ടിനുള്ള സാഹചര്യമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത് ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യത്തിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നെങ്കിൽ 2026 ജൂലൈയിൽ അത് 4600-4800 മെഗാവാട്ട് ആയി ഉയർന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ജലവൈദ്യുതി ഉത്പാദനം 45 ദശലക്ഷം യൂണിറ്റായിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ അത് 14-17 ദശലക്ഷം യൂണിറ്റായി.അണക്കെട്ടുകളിലെ ജലനിരപ്പും കുറഞ്ഞു.

സംസ്ഥാനത്തെ ആകെ വൈദ്യുതി ലഭ്യത നിലവിൽ 4100 മെഗാവാട്ടാണ്. ലഭ്യതയിൽ 500-600 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര മന്ത്രിതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

Latest News

Corehub Up