Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enric Caller

ഇതിഹാസം എൻറിക് വിടപറഞ്ഞു

മാഡ്രിഡ്: 1960 കളിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ലീഗ് കിരീടത്തിലേക്കും മൂന്ന് കപ്പ് സക്സസിലേക്കും നയിച്ച ക്ലബ് ഇതിഹാസം എൻറിക് കോളർ (91) അന്തരിച്ചു.

ദേശീയ ഫുട്ബോൾ ഗ്രൗണ്ടിന്‍റെ ഉന്നതിയിലേക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ എത്തിക്കാൻ എല്ലാം നൽകിയ ഇതിഹാസ താരത്തെയാണ് കുടുംബത്തിന് നഷ്ടമായതെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

1953നും 1969നും ഇടയിൽ മാഡ്രിഡിനായി 470 മത്സരങ്ങളിൽനിന്ന് 105 ഗോളുകൾ നേടിയ ലെഫ്റ്റ് വിംഗറാണ് എൻറിക് കോളർ. 1960കളിൽ 10 വർഷം ടീമിനെ നയിച്ചു. ക്ലബ്ബിന്‍റെ ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായിരുന്ന താരം കൂടിയാണ് എൻറിക്.

1960ലെ കപ്പ് ഫൈനലിൽ ബെർണബ്യൂവിൽ റിവൽ റയൽ മാഡ്രിഡിനെ അത്‌ലറ്റിക്കോ പരാജയപ്പെടുത്തിയപ്പോൾ എൻറിക്കിന്‍റെ പേരും സ്കോർ ബോർഡിൽ ഉണ്ടായിരുന്നു. തുടർന്ന് 1961ലും 1965ലും ടീം കപ്പുകൾ നേടി.

1962ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പും എൻറിക് നേടി. 1962ൽ ചിലിയിൽ നടന്ന ലോകകപ്പിൽ 16 മത്സരങ്ങൾ കളിച്ചു. വലൻസിയയിലെ ഒരു സീസണിനുശേഷം 1970ൽ അദ്ദേഹം വിരമിച്ചു.

Latest News

Corehub Up