Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FEFKA Office

ഫെഫ്ക ഓഫീസിലെ പണം കവർന്ന സംഭവം; മുന്‍ ജീവനക്കാരി പണം തട്ടിയത് സ്വന്തം സ്‌കാനര്‍ ഉപയോഗിച്ച്

കൊച്ചി: ഫെഫ്ക ആര്‍ട്ട് ഡയറക്‌ടേഴ്സ് യൂണിയനില്‍നിന്ന് 1.25 കോടി രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ മുന്‍ ജീവനക്കാരി മരിയ ഫ്രാന്‍സിസ്‌ക പണം തട്ടിയത് സ്വന്തം അക്കൗണ്ടിന്‍റെ യുപിഐ സ്‌കാനര്‍ ഉപയോഗിച്ച്.

2018 മുതല്‍ 2025 വരെ ആസൂത്രിതമായി നടത്തിവന്ന തട്ടിപ്പില്‍ അംഗങ്ങളുടെ വാര്‍ഷിക വരിസംഖ്യ, ലെവി തുടങ്ങി പല ആവശ്യങ്ങള്‍ക്കും നല്‍കിയ പണമാണ് ഇവര്‍ കൈക്കലാക്കിയത്.

കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മരിയയുടെ മക്കളായ ഡോണ്‍ ജോസ്, ബെന്‍ ജോസ്, ഡോണിന്‍റെ ഭാര്യ അനഘ, ഫെഫ്ക യൂണിയന്‍ ഓഫീസിലെ മറ്റൊരു ജീവനക്കാരിയായ കലൂര്‍ ആര്യപ്പാടം സ്വദേശിനി ലിജി ലെസീന്ത എന്നിവരാണു പ്രതികള്‍.

സ്‌കാനര്‍ വഴിയാണ് അംഗങ്ങള്‍ പണം ഓണ്‍ലൈനായി അടച്ചിരുന്നത്. എന്നാല്‍ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ പണം എത്തിയതായി കാണുന്നുണ്ടായിരുന്നില്ല. ഇതോട ഓഡിറ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 1.25 കോടിയുടെ തിരിമറിയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ഇതോടെ അംഗങ്ങളുടെ വരിസംഖ്യയടക്കം വ്യാജ വൗച്ചറുകളും രേഖകളും ചമച്ച് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി ഫെഫ്ക ആര്‍ട്ട് ഡയറക്ടര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചിരുന്നില്ല.

Latest News

Corehub Up