Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freezes

പാലത്തായ് പോക്‌സോ കേസ്; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പാലത്തായ് പോക്‌സോ കേസ് പ്രതി സ്‌കൂള്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന് തലശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.

തുടര്‍ന്ന് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. 2025 നവംബര്‍ 14ലെ വിധിക്കെതിരായ അപ്പീലിനൊപ്പം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസുമാരായ വി. വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും മറ്റു സാഹചര്യങ്ങളും പരിഗണിക്കാതെയാണു വിചാരണക്കോടതിയുടെ വിധിയെന്ന ഹര്‍ജിക്കാരന്‍റെ വാദത്തില്‍ പ്രഥമദൃഷ്‌ട്യാ പ്രസക്തിയുണ്ടെന്നു വിലയിരുത്തിയാണ് ഉത്തരവ്.

600ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയില്ലെന്ന പ്രതിയുടെ വാദം കോടതി പരിഗണിച്ചു. കേസില്‍ ആദ്യം നടത്തിയ അന്വേഷണത്തില്‍നിന്നു വ്യത്യസ്തമായി അവസാനം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വം പ്രതിയാക്കുകയായിരുന്നെന്ന വാദവും ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്നുണ്ട്.

ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. ഇരയായ പെണ്‍കുട്ടി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത്, കേസ് അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതി അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ പത്തു വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വച്ച് മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും വിധിച്ചിരുന്നു.

Latest News

Corehub Up