Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JosephVijay

സ്ത്രീകൾക്കെതിരേ മോശം പദപ്രയോഗം മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്കുകളോടും പ്രവൃത്തികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷമായ ഡിഎംകെയെ ഓർമിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.

സ്ത്രീകൾക്കെതിരേയുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കും ദ്വയാർത്ഥപ്രയോഗങ്ങൾക്കും അപകീർത്തിപരമായ പരാമർശങ്ങൾക്കുമെതിരേ കർക്കശ നിയമനടപടി ഉണ്ടാകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

മുൻ മുഖ്യമന്ത്രി ജെ. ജയലളിത ഉൾപ്പടെ യുള്ള പ്രമുഖരുടെ കാര്യം എടുത്തുപറയുകയും ചെയ്തു. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണമെന്നതിൽ നമ്മള്‍ ആത്മപരിശോധന നടത്തണം. അതേസമയം വ്യക്തികളെയും സ്ത്രീകളെയും അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്.

നമ്മുടെ വീടുകളില്‍ നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ട്. ജനാധിപത്യത്തിൽ വിമർശനം സ്വാഗതാർഹമാണ്. എന്നാൽ, സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.

കാവേരി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ തൃഷയ്ക്കെതിരേയുള്ള മോശം പരാമര്‍ശത്തത്തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

National

കാവേരി: ചർച്ചയ്ക്കു നിർദേശിച്ചതു താനെന്ന് വിജയ്

ചെന്നൈ: കാവേരി നദീജല വിഷയത്തിൽ കർണാടകയുമായി ചർച്ച നടത്താൻ നിർദേശിച്ചത് താനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.

വിഷയത്തിൽ വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കാൻ തത്പര്യമില്ലെന്നും കാവേരി ജലവിഹിത വിഷയത്തിലും മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരായ പോരാട്ടത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

National

വിവാഹമോചനം വേണ്ടാ..; സംഗീതയ്ക്ക് വിജയ് വേണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.

വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു.

നേരത്തെ തന്നെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

National

വിജയ്‌യുടെ "ജനനായകൻ' 23ന് തിയറ്ററുകളിലേക്ക്

ചെന്നൈ: സെൻസർ ബോർഡുമായുള്ള ഏഴുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ നായകനായെത്തുന്ന ജനനായകൻ സിനിമ 23ന് തിയറ്ററുകളിലെത്തും.

സിനിമയുടെ നിർമാണക്കന്പനിയായ കെവിഎൻ പ്രൊഡക്‌ഷൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ് വിവരം പുറത്തുവിട്ടത്.

തീയിൽ കുരുത്തത്, കാലാതീതമായത്, യുദ്ധം കടുത്തതാകുന്പോൾ ചരിത്രവും മഹത്തരമാകും -ബംഗളൂരു ആസ്ഥാനമായുള്ള കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.

23ന് ആയിരത്തോളം തിയറ്ററുകളിലാണ് ജനനായകൻ പ്രദർശിപ്പിക്കുകയെന്ന് തമിഴ്നാട് ഫിലിം ഡിസ്ട്രേബ്യൂട്ടേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു.

National

കരൂരിൽ രാഷ്‌ട്രീയനേട്ടത്തിന് ഡിഎംകെ ശ്രമിച്ചെന്ന് വിജയ്

കരൂർ: കരൂർ ദുരന്തത്തെ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.

കഴിഞ്ഞ സെപ്റ്റംബർ 27 നുണ്ടായ ദുരന്തത്തിനുശേഷം ആദ്യമായി ജില്ലയിലെത്തിയ വിജയ് വികാരാധീനനായാണ് വേദിയിൽ ആളുകളെ കണ്ടത്. ദുരന്തത്തിനു കാരണം പോലീസിന്‍റെ വീഴ്ചയും രാഷ്‌ട്രീയ ഗൂഢാലോചനയുമാണെന്നും വിജയ് ആരോപിച്ചു.

തന്‍റെ രാഷ്‌ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ആ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണ്. “ദുരന്തം നടന്ന ദിവസം പോലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ വാഹനം തടയാനോ അവർക്ക് അധികാരമുണ്ടായിരുന്നുവെങ്കിലും അത് ചെയ്തില്ല. റാലിയിലേക്ക് എത്തിക്കാൻ അവർ ശ്രമിക്കുകയും ചെയ്തു’’-തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.

ദുഃഖം താങ്ങാനാകാതെ വീട്ടിൽ തകർന്ന മനസോടെ തുടരുന്പോൾ ഒളിച്ചോടിയെന്ന പരിഹാസമാണ് അന്നത്തെ ഭരണപക്ഷം ഉയർത്തിയത്. നിയമസഭയില്‍ പോലും സ്റ്റാലിന്‍ ഇതിന്‍റെ പേരിൽ കളിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ അഴിമതി ഭരണം നടത്തിയ ഡിഎംകെയെ ജനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളിലും പാഠം പഠിപ്പിക്കണമെന്നും വിജയ് പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു.

ആശ്രിതർക്കു നിയമന ഉത്തരവ് കൈമാറി

കരൂർ: കരൂർ ദുരന്തത്തിന്‍റെ ഇരകളായ 31 കുടുംബങ്ങളെ ചേർത്തുനിർത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറി.

കഴിഞ്ഞവർഷം സെപ്റ്റംബർ 27 നുണ്ടായ അപകടത്തിൽ 41 പേരാണ് മരിച്ചത്. മകനെ നഷ്ടമായ കെ. ശാന്തി എന്ന വീട്ടമ്മയ്ക്ക് 10 ലക്ഷംരൂപയുടെ സഹായധനവും മുഖ്യമന്ത്രി നൽകി.

Viral

"ഡ്യൂട്ടി ഡബിൾ സ്പെഷ്യലായി'; എയർ ഹോസ്റ്റസിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തരംഗമാകുന്നു

വിമാനയാത്രയ്ക്കിടയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് എയർ ഹോസ്റ്റസ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുന്നു.

പ്രമുഖ ക്യാബിൻ ക്രൂ അംഗവും ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറുമായ ഉമ മീനാക്ഷിയാണ് 'ദളപതി' വിജയ്‌ക്കൊപ്പമുള്ള ഈ അപൂർവ്വ നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നതിനാൽ തന്‍റെ അന്നത്തെ ജോലി സമയം ഏറെ സവിശേഷമായി മാറിയെന്ന് ചിത്രത്തിനൊപ്പം ഉമ മീനാക്ഷി കുറിച്ചു.

തന്‍റെ പതിവ് ശൈലിയിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമൽ വസ്ത്രം ധരിച്ച് ലളിതമായ പുഞ്ചിരിയോടെ നിൽക്കുന്ന വിജയ്‌യുടെ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതൊരു അത്യപൂർവ്വ ഭാഗ്യമാണെന്ന് പലരും കമന്‍റ് ചെയ്തപ്പോൾ, വിജയ്‌യുടെ ശാന്തവും വിനയപൂർവ്വവുമായ പെരുമാറ്റത്തെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറന്നില്ല.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടയിലാണ് ഈ ചിത്രം പകർത്തിയിട്ടുള്ളത്.

ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങളെക്കുറിച്ച് വിജയ് ചർച്ചകൾ നടത്തിയിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്തുന്ന വിജയ്‌യുടെ ഈ കൂടിക്കാഴ്ചകൾ രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്.

അതേസമയം, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ഇരുവിഭാഗത്തിന്‍റെയും മുൻകൂട്ടിയുള്ള മറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്ച താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന വഴിയാണ് ഉമ മീനാക്ഷിക്ക് തമിഴ്‌നാടിന്‍റെ പ്രിയ നേതാവിനൊപ്പം ചിത്രം പകർത്താൻ അവസരം ലഭിച്ചത്.

സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷവും വിജയ്‌യുടെ ഓരോ പൊതുവേദികളും ചിത്രങ്ങളും വലിയ രീതിയിലാണ് ഇന്‍റർനെറ്റിൽ ട്രെൻഡിംഗ് ആയി മാറുന്നത്.

 

Latest News

Corehub Up