Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leadership

മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും.

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്‍റെ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ പലയിടങ്ങളിലായി ഉയർന്നു കേൾക്കുന്നു. എംഎൽമാരായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാർക്കും പകരക്കാരെത്തും.

മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷനും മുദ്രാവാക്യങ്ങൾ ഉയർത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

Kerala

പയ്യന്നൂരില്‍ നേതൃത്വത്തെ അണികൾ തിരുത്തി

പയ്യന്നൂര്‍: പയ്യന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തോല്‍വി. പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തിരിമറികള്‍ പാര്‍ട്ടിക്കു പുറത്ത് പറഞ്ഞതോടെ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് അട്ടിമറി വിജയം നേടിയത്.

ആകെ വോട്ടര്‍മാരായ 1,88,935 പേരില്‍ 1,52,049 പേര്‍ വോട്ടു ചെയ്തപ്പോള്‍ അതില്‍ 76,640 വോട്ട് ലഭിച്ചതോടെയാണ് 7487 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വി. കുഞ്ഞികൃഷ്ണന്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന് 69,153 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് 8432 വോട്ടുകളും ലഭിച്ചു.

പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതുമുതൽ വിജയത്തിലെ ഭൂരിപക്ഷ വര്‍ധന മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.

പ്രതിപക്ഷമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളായ കരിവെള്ളൂര്‍-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം കേന്ദ്രങ്ങളായ വെള്ളൂര്‍, അന്നൂര്‍, കാര, കാറമേല്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളിലും എൽഡിഎഫിന് വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. ഈ അടിയൊഴുക്കുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്ന അരലക്ഷത്തിന്‍റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് കേരളത്തിലെ ശ്രദ്ധേയമായ വിജയം വി. കുഞ്ഞികൃഷ്ണന് സമ്മാനിച്ചത്.

പയ്യന്നൂര്‍ സിപിഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ നടത്തിയ തിരിമറികളും മാഫിയാ ബന്ധങ്ങളും ചൂണ്ടിക്കാണിച്ച് നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്‍റെ പുസ്തകവുമായിട്ടായിരുന്നു മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന്‍ പ്രചാരണം നടത്തിയത്. കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലിന് മറുപടി നല്‍കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.

സിപിഎം ഏരിയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതോടൊപ്പം മണ്ഡലം കമ്മിറ്റിയിലുള്‍പ്പെടെ മധുസൂദനന്‍റെ സ്ഥാനാര്‍ഥിത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയും ജനമനസ് മനസിലാക്കാതെയും ജില്ലാനേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

സിപിഎമ്മിനെതിരേ പല സ്ഥലങ്ങളിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മത്സരിച്ചുവെങ്കിലും അതില്‍ പലതും അവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന്‍റെ വിഷയങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ഇതോടെ കനത്ത പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരയിലെ സി. വൈശാഖ് നല്‍കിയ പാഠമുള്‍ക്കൊള്ളുന്നതിലും വീഴ്ച പറ്റിയതാണ് സിപിഎമ്മിനെ കനത്ത തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.

കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്‍ഡിഎഫിനെതിരേയുള്ള വോട്ടുകളായി മാറുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മധുസൂദനന്‍റെ തോല്‍വിയോ കുഞ്ഞികൃഷ്ണന്‍റെ വിജയമോ എന്നതിലുപരി പയ്യന്നൂര്‍ സിപിഎമ്മിലെ ശുദ്ധീകരണമാണ് തെരഞ്ഞെടുപ്പ് ഫലം.

NRI

സമീക്ഷ യുകെയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

കവൻട്രി: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കവൻട്രിയിലെ സെന്‍റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ നടന്നു. സംഘടനയുടെ 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്‌കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു.

മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് "കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാഷ്ട്രീയ നിരീക്ഷകൻ ഡോ. പ്രേംകുമാർ "പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ' എന്ന വിഷയത്തിൽ സംസാരിച്ചു.

നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.

നാഷ്ണൽ കമ്മിറ്റിയിൽ വന്ന ഒഴിവുകൾ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ജി. ശ്രീജിത്ത്, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി. ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം. ജോർജ് എന്നിവരെ നാഷ്ണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

 

NRI

മാനസിക പിരിമുറുക്കവും പേരന്‍റിംഗും; സമാജം വനിതാ വിഭാഗം ക്ലാസ് സംഘടിപ്പിച്ചു

അബുദാബി: ജീവിതത്തിന്‍റെ തിരക്കുകളും ജോലികളിലെ സംഘർഷവും വർധിച്ചിരിക്കുന്ന സമകാലിക പ്രതിസന്ധികളെ നേരിടുന്നതിനും മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും സഹായകരമായ നിർദേശങ്ങൾ നൽകുന്നതിനായി "മാനസിക പിരിമുറുക്കവും പേരന്‍റിംഗും' എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

പത്ത് വർഷത്തിലധികമായി ഈ രംഗത്ത് പരിചയ സമ്പന്നനായ ഡോ. അബി ഡാനിയേൽ ക്ലാസിനു നേതൃത്വം നൽകി. ബ്രെയിൻ മാപ്പിംഗ് , ന്യൂറോ സൈക്കോളജി മേഖലകളിൽ ശ്രദ്ധേയനായ ഡോ. അബി ഡാനിയേൽ, അഡെക്ക് അംഗീകാരമുള്ള പരിശീലകനാണ്.

വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ, ജോയിന്‍റ് കൺവീനറൻമാരായ ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു സൂസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

Movies

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മമ്മൂട്ടി ഫാന്‍സ് കേരളഘടകം; അസോസിയേഷന് ഇനി പുതിയ നേതൃത്വം

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍റര്‍നാഷണല്‍ കേരള സംസ്ഥാന ഘടകത്തിന് ഇനി പുതിയ നേതൃത്വം.

സംസ്ഥാന പ്രസിഡന്‍റായി അലന്‍ പീറ്ററെ (പത്തനംതിട്ട) തിരഞ്ഞെടുത്തു. എസ്.എസ്. അരുണ്‍ (തിരുവനന്തപുരം) ആണ് സെക്രട്ടറി. ഷഫീക് (കാസര്‍ഗോഡ്) ആണ് ട്രഷറര്‍.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ട് അനൂപ്, കലാം ജോ സെക്രട്ടറി ഹാഷിര്‍, അജയ് എക്‌സിക്യൂട്ടീവ് മെംബേര്‍സ് റിസ്‌വാന്‍, സുരാജ്, ഹാഷിം, അമീര്‍, മണികണ്ഠന്‍, നിതിന്‍ അപ്പു, ആദിത്യന്‍, റിച്ചു, പ്രകാശ്, ഓണ്‍ലൈന്‍ മീഡിയ നൗഷാദ്, ഷഫീഖ്, ഫവാസ് രക്ഷാധികാരികളായി വി ഭാസ്‌കറും എസ് അശോകനും തുടരും.

 

DCL (Deepika Children’s League)

ഡിസിഎൽ നേതൃത്വപരിശീലന ക്യാന്പുകൾ: രജിസ്ട്രേഷൻ തുടരുന്നു

കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.

പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്‍റ്, സ്‌ട്രെസ്സ് മാനേജ്മെന്‍റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.

ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.

ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്‍റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്‍റെ (ഫോണ്‌: 94972 79347)പക്കലും തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

Kerala

ഡിഎഫ്സി സംസ്ഥാന നേതൃസംഗമം നടത്തി

കോട്ടയം: ദീപികയുടെ മാധ്യമ ജാഗ്രതാ സമിതിയായ ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ സംസ്ഥാനതല നേതൃസംഗമം നടത്തി. ദീപികയുടെ കോട്ടയം ഓഫീസിൽ നടന്ന യോഗം രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

ദീപിക ഫ്രണ്ട്സ് ക്ലബ് കഴിഞ്ഞ പത്തു വർഷമായി ദീപികയുടെ മാധ്യമ ജാഗ്രതാ സംവിധാനമായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തയിൽ സത്യം നിറച്ച് അവതരിപ്പിക്കുന്ന ദീപികയ്ക്കുവേണ്ടിയുള്ള പ്രയത്നങ്ങളിലൂടെ ഡിഎഫ്സി നേതാക്കളും പ്രവർത്തകരും മാധ്യമ പ്രേഷിതരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സീറോമലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തിൽ സമുദായ ശക്തീകരണം ദീപികയോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കാൻ അദ്ദേഹം നേതാക്കളെ ഉദ്ബോധിപ്പിച്ചു.

ഡിഎഫ്സി സംസ്ഥാന പ്രസിഡന്‍റ് ലോറൻസ് ഏനാനിക്കൽ അധ്യക്ഷതവഹിച്ചു. രാഷ്‌ട്രദീപിക ലിമിറ്റഡ് ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസറായി നിയമിതനായ ഡിഎഫ്സി സംസ്ഥാന ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിലിനെയും പുതിയ ജോയിന്‍റ് ഡയറക്ടറും സർക്കുലേഷൻ ജനറൽ മാനേജരുമായി നിയമിതനായ ഫാ. ജോർജ് മാന്തുരുത്തിയെയും അനുമോദിച്ചു.

ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ മുഖ്യസന്ദേശം നൽകി. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ജോയി തോമസ് മടുക്കക്കുഴി റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് ആൻസി മാത്യു ചേന്നോത്ത് സ്വാഗതവും സെക്രട്ടറി ഡോളി ബെന്നി നന്ദിയും പറഞ്ഞു.

NRI

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) വാർഷിക പൊതുയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷനായിരുന്നു.

രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ്‌ നടുവിലെമുറി, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസൻ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.

ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരിക്കോലിൽ വാർഷിക കണക്കുകളും ഷീന മാത്യു വനിതാ വേദിയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.

രാജീവ് നടുവിലെമുറി (പ്രസിഡന്‍റ്), മനോജ്‌ പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ), കൊച്ചുമോൻ പള്ളിക്കൽ (ജനറൽ കോർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മിറ്റി കൺവീനർ), ലിബു പായിപ്പാടൻ (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.

ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ (രക്ഷാധികാരിമാർ), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ചെയർമാൻ), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, എ. ഐ കുര്യൻ, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയിൽ, ജെ.ജോർജ്, ലിസൻ ബാബു (അഡ്വൈസറി ബോർഡ് അംഗങ്ങൾ).

വൈസ് പ്രസിഡന്‍റുമാർ ജീജോ കായംകുളം, സുമേഷ് കൃഷ്ണൻ, ജോൺ തോമസ് കൊല്ലകടവ്, സാം ആന്‍റണി. ജോയിന്‍റ് ട്രഷറർ സജീവ് കായംകുളം, സെക്രട്ടറിമാർ അജി കുട്ടപ്പൻ, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, കെ.എസ്. സുരേഷ് കുമാർ, ജോമോൻ ജോൺ ചെന്നിത്തല, വിഷ്ണു നായർ വെണ്മണി, അനി പാവുരെത്ത്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകൻ, അനീഷ് അബ്ദുൽ ഗഫൂർ, അജി ഈപ്പൻ, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂർ, ശരത് കുടശനാട്, കെ.ജെ. റോബിൻ, ബിജു മാത്യു, ആദർശ് ദേവദാസ് എന്നിവരെ തെരഞ്ഞെടുത്തു.   

വനിതാ വിഭാഗം ഭാരവാഹികളായി സാറമ്മ ജോൺസ് (ചെയർപേഴ്സൺ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ദിവ്യ സേവ്യർ (ട്രഷറർ), ഷീന മാത്യു (പ്രോഗ്രാം കൺവീനർ), അനിത അനിൽ, ബിന്ദു ജോൺ (വൈസ് ചെയർപേഴ്സന്മാർ) ആനി മാത്യു (ജോയിന്‍റ് ട്രഷറർ), സെക്രട്ടറിമാർ ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ്‌ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സകുട്ടീവ് അംഗങ്ങളായി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാർവതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുൽ ഗഫൂർ, സുമി വിപിൻ, ജയശ്രീ മോനി എന്നിവരെയും തെരഞ്ഞെടുത്തു.

ഓഡിറ്റേഴ്സായി സേവിയർ വർഗീസ്, സന്ദീപ് നായർ, കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.

NRI

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ്.പി. ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തെരഞ്ഞെടുക്കപ്പെട്ടു.

ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്‍റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

40-ാമത്‌ വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്‍റെ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം പതിനൊന്നംഗ കമ്മിറ്റിക്ക് രൂപം കൊടുക്കുകയുണ്ടായി.

സിസ്റ്റേഴ്സ് കോഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ്, വർഗീസ് വർഗീസ് എന്നിവർ കമ്മിറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു.

ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

ഈ മാസം 11ന് ന‌ടന്ന പൊതുയോഗത്തിൽ വച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി 7.30ന് നടക്കുന്ന പ്രെയർലൈൻ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്.

805 706 5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്‌സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

2026-ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിംഗ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

Kerala

ശ്രീനാദേവിയെ പാർട്ടി നിയന്ത്രിക്കണം; കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി അതിജീവിത  

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്‍റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.

"തന്‍റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്.'-പരാതിക്കാരി പറഞ്ഞു.

പരാതിക്കൊപ്പം പോലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്‍റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ "അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.

ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.

 

NRI

പ്രവാസി വെൽഫെയറിന് പുതിയ നേതൃത്വം

മനാമ: ബഹ്റനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിന്‍റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്‍റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തെരഞ്ഞെടുത്തു.

ബഹ്റനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്‍റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, സി.എം. മുഹമ്മദ് അലി, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ.

2026 - 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ  ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തു.

പ്രവാസി സെന്‍ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

എസ്‌ഐആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.

NRI

വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍ പുതിയ ഭാരവാഹികള്‍

റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍ പുതിയ പ്രൊവിന്‍സ് രൂപികരിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആണ് റോമിലെ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വര്‍ഷം സംഘടന താത്കാലികമായി തുടങ്ങിയെങ്കിലും ഈ വര്‍ഷം മുതല്‍ ലോകത്തിലെ മറ്റു വേള്‍ഡ് മലയാളി കൗണ്‍സിലുകളുമായി സഹകരിച്ചു ഇറ്റലിയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

സംഘടനയുടെ മറ്റു ഗ്ലോബൽ നേതാക്കളായ ബേബി മാത്യു സോമതീരം, മൂസ കോയ, ജോണി കുരുവിള, ഡോ. നടയ്ക്കൽ ശശി, ചാൾസ് പോൾ, സി.യു. മത്തായി, തോമസ് ചെല്ലത്ത് തുടങ്ങിയവർ റോമിലെ പുതിയ ഭാരവാഹികളെ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. 

ജെജി മാത്യു (ചെയര്‍മാന്‍), ജോബി ആണ്ടുകുന്നേല്‍ (പ്രസിഡന്‍റ്), ഷിജി ജോസഫ് (ജനറല്‍ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വൈസ് ചെയര്‍മാനായി ജോമോന്‍ പത്തില്‍ചിറ, വൈസ് പ്രസിഡന്‍റായി ലിബിന്‍ ചുങ്കത്ത്, ജോയിന്‍റ് സെക്രട്ടറിയായി മോബിന്‍ വര്‍ഗീസും നിയമിതനായി.

രാജീവ് വേങ്ങാട്ട്, ബെന്നി ജോസഫ്, സനില്‍ മണവാളന്‍, ജിനോ സി. ജോസഫ്, ബിനു പനച്ചവിള, ഡീവിന്‍ ഡേവി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.

വനിതകള്‍ക്ക് വേണ്ടിയുള്ള മറ്റൊരു കൗണ്‍സിലും രൂപീകരിച്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയില്‍ ആദ്യ സമ്മേളനം റോമില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

NRI

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് നവ സാരഥികൾ

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് ഔദ്യോഗികമായി ചുമതലയേറ്റു. ധർമം, സേവ, സമൂഹ ഐക്യം എന്നിവയോടുള്ള പുതുക്കിയ പ്രതിബദ്ധതയുടെ പ്രതീകമായ ആത്മീയ ആഘോഷങ്ങളാലും കൂട്ടായ പ്രാർഥനകളാലും ചടങ്ങ് ശ്രദ്ധേയമായി.

പുതിയ ഭരണ സമതി അംഗങ്ങൾ:

പ്രസിഡന്‍റ് - രാംദാസ് കണ്ടത്ത്, സെക്രട്ടറി - മീര ആനന്ദ്, ട്രഷറർ - ദീപ നായർ, വൈസ് പ്രസിഡന്‍റ് - അജിത് നായർ, ജോയിന്‍റ് സെക്രട്ടറി - സുനിത നായർ, ജോയിന്‍റ് ട്രഷറർ - രാജേഷ് മൂത്തേഴത്തു, എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് - വിദ്യ പി. നായർ, രാമചന്ദ്രൻ വടക്കേമഠം, വി.എൻ. രാജൻ, ജയശ്രീ കണ്ണോളിൽ, ഡയറക്ടേഴ്സ് - ശ്രീകാന്ത്, ഗോപാലൻ നായർ, രമേശ് അത്തിയോടി, അനിൽ കെ. ഗോപിനാഥൻ, ഡോ. ഉണ്ണികൃഷ്ണ പിള്ള.

 

NRI

കാൻജിന് പുതിയ ഭാരവാഹികൾ

ന്യൂജഴ്സി: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ (കാൻജ്) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ന്യൂജഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട് ആണ് 2026ലേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.

വിജയ് നമ്പ്യാർ (പ്രസിഡന്‍റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ ( ട്രഷറർ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്‍റ്), കൃഷ്ണ പ്രസാദ് (ജോയിന്‍റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്‍റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), അനൂപ് മാത്യൂസ് രാജു (സ്പോർട്സ് അഫയേഴ്സ്), നിധിൻ ജോയ് ആലപ്പാട്ട് (ഐടി ഓഫീസർ), രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജയകൃഷ്ണൻ എം. മേനോൻ (ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), കെ.എസ്. ശ്രീകുമാർ (യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.

 

NRI

ഐപിസിഎൻഎ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്റ്റാഫോർഡ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്‍റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്റ്റാഫോർഡിൽ നേർക്കാഴ്ച പത്രത്തിന്‍റെ ഓഫീസിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സായ ഫിന്നി രാജു ഹൂസ്റ്റണ്‍ ആണ് പുതിയ പ്രസിഡന്‍റ്. ഐപിസിഎൻഎ ഹൂസ്റ്റണ്‍ ചാപ്റ്ററിന്‍റെ മുന്‍ ട്രഷററും നാല് വര്‍ഷത്തോളം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഫിന്നി, പ്രയർ മൗണ്ട് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണ്.

അമേരിക്കയിലെ മാധ്യമ യുവനിരയിലെ പ്രമുഖനും വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യവുമായ ഫിന്നി രാജു, ഹൂസ്റ്റണ്‍ ചാപ്റ്ററിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജീമോന്‍ റാന്നി ഓണ്‍ലൈന്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു.

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് അംഗം കൂടിയായ ജീമോന്‍ റാന്നി, സെന്‍റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമാണ്. മികവുറ്റ സംഘാടകനും പ്രസംഗകനുമായ അദ്ദേഹത്തിന് മാധ്യമ രംഗത്തെ സേവനങ്ങള്‍ക്കായി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ട്രഷറര്‍:‍ വിജു വര്‍ഗീസ് (മലയാളി എന്‍റര്‍ടെയിന്‍മെന്‍റ് - സിഇഒ). വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ ചീഫാണ്. പ്രശസ്ത ഫോട്ടോഗ്രാഫറുമായ അദ്ദേഹം നിരവധി ഡോക്യൂമെന്‍ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയുടെ സംവിധായകനുമാണ്.

മറ്റു ഭാരവാഹികൾ: ജോയിന്‍റ് സെക്രട്ടറി: ഡോ. റെയ്ന റോക്ക് (ദക്ഷിണ്‍ റേഡിയോ - ആർജെ). ജോയിന്‍റ് ട്രഷറര്‍:‍ സജി പുല്ലാട് (നേർക്കാഴ്ച - അസോസിയേറ്റ് എഡിറ്റര്‍).

സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സൈമൺ വാളാചേരിൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി മോട്ടി മാത്യു വാർഷിക റിപ്പോർട്ടും ട്രഷറർ അജു വാരിക്കാട് വാർഷിക കണക്കും അവതരിപ്പിച്ചു.

ജോയി തുമ്പമൺ, അനിൽ ആറന്മുള, അജു വാരിക്കാട്, ജോയിസ് തോന്നിയാമല, ജിജു കുളങ്ങര, ജോർജ് പോൾ, ജോർജ് തെക്കേമല, മൈക്കിൾ ജോയ് (മിക്കി), സൈമൺ വാളാചേരിൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

NRI

ഫിലഡൽഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം

ഫിലഡൽഫിയ: അക്ഷരനഗരിയിൽ നിന്നും കുടിയേറിയവരും വടക്കേ അമേരിക്കയിലെ പ്രമുഖ പ്രാദേശിക ചാരിറ്റി സംഘടനയും കാൽ നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്‍റെ വാർഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ (പ്രസിഡന്‍റ്) അധ്യക്ഷതയിൽ നടന്നു.

ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ് കോട്ടയം അസോസിയേഷന്‍റെ വിജയരഹസ്യമെന്നു സണ്ണി കിഴക്കേമുറി പറഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കുര്യൻ രാജൻ (ജനറൽ സെക്രട്ടറി) വായിക്കുകയും ജോൺ പി. വർക്കി (ട്രെഷറർ) വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

പിന്നീട് പുതിയ ഭരണ സമിതിയിലേക്ക് സാജൻ വർഗീസ് (പ്രസിഡന്‍റ്), ജീമോൻ ജോർജ് (വൈസ് പ്രസിഡന്‍റ്), സഞ്ചു സക്കറിയ (ജനറൽ സെക്രട്ടറി), സാബു ജേക്കബ് (ജോയിന്‍റ് സെക്രട്ടറി), ജോൺ പി. വർക്കി (ട്രെഷറർ), മാത്യു ഐയ്പ് (ജോയിന്‍റ് ട്രെഷറർ), സണ്ണി കിഴക്കേമുറി(ചാരിറ്റി), ബെന്നി കൊട്ടാരം (പ്രോഗ്രാം), ജെയ്സൺ വർഗീസ്, ജോൺ മാത്യു (പിക്നിക്), ജോസഫ് മാണി, കുര്യൻ രാജൻ, ജോബി ജോർജ്, ജെയിംസ് അന്ത്രയോസ്, എബ്രഹാം ജോസഫ്, രാജു കുരുവിള, സാബു പാമ്പാടി, സെറിൻ ചെറിയാൻ കുരുവിള, വർക്കി പൈലോ, വർഗീസ് വർഗീസ് എന്നിവരെ 2026-2027 ലെ ഭാരവാഹികളായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

സാജൻ വർഗീസ് മുൻ ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വ നിരയിലെ സാരഥിയുമാണ്. ജീമോൻ ജോർജ് സാമൂഹിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലും കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ നിറ സാന്നിധ്യവുമായി പ്രവർത്തിച്ചു വരുന്നു.

സഞ്ചു സക്കറിയ കലാലയ രാഷ്ട്രീയ പ്രവർത്തന മേഖലകളിലൂടെയും കോട്ടയം അസോസിയേഷൻ സുവനീർ കമ്മിറ്റുയുടെ മുൻ ചീഫ് എഡിറ്ററും ആയിരുന്നു. ജോൺ പി വർക്കി കോട്ടയം അസോസിയേഷന്റെ മുൻ നിര പ്രവർത്തകനും മികച്ച സംഘാടകനുമാണ്.

കേരളത്തിൽ പെരുമ്പാവൂരിനടുത്ത് പണി പൂർത്തിയാക്കിയ ഭവനത്തിന്‍റെ താക്കോൽ ദാനം നടത്തുകയും കൂടാതെ പ്രഥമ വിദ്യാഭാസ സഹായ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തതായി പൊതുയോഗത്തിൽ അറിയിക്കുകയുണ്ടായി.

സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനകൾ പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിക്കണമെന്നും പുതുതായി സ്ഥാനമേറ്റടുത്ത സാജൻ വർഗീസ് അഭിപ്രായപ്പെട്ടു.

കോട്ടയം അസോസിയേഷന്‍റെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിന് നടത്തുവാനും കൂടാതെ ഈ വർഷം പിക്നിക്കും കുടുംബസമേതം അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

കുര്യൻ രാജൻ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് ഡിന്നറിനു ശേഷം പിരിയുകയും ഉണ്ടായി. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക www.kottayamassociation.org

NRI

ഐഒസി കേരള ചാപ്റ്ററിന് പുതിയ നേതൃനിര

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്‍റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്‍റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയേയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്‍റ ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.

പുതിയ പ്രസിഡന്‍റായ സാൻജോ മുളവരിക്കൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളജിലെ യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലൻഡ് കോഓർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലൻഡ് ഡയറക്ടർ ബോർഡ് അംഗം, ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.

സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു. പുന്നമട ജോർജുകുട്ടി സ്കൂൾ, കോളജ് കാലയളവിൽ കെഎസ്യു പ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു.

ആ കാലയളവിൽ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായിരിക്കെ 1988ൽ സംഘടിപ്പിച്ച കേരള മാർച്ചിൽ പങ്കെടുത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.

ഒഐസിസി അയർലൻഡ് വൈസ് പ്രസിഡന്‍റ്, സീറോമലബാർ കാത്തലിക് കമ്മ്യൂണിറ്റി അയർലൻഡ് - പിതൃവേദിയുടെ നാഷനൽ പ്രസിഡന്‍റ്, വാട്ടർഫോർഡ് മലയാളി അസോസിയേഷന്‍റെ നേതൃത്വം, അയർലൻഡിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന ഡ്രാഗൺ ബോട്ട് വള്ളംകളിയിലേക്ക് ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്‍റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്നു.

അയർലൻഡിലും യുകെയിലും വിജയകരമായി നടന്നുപോരുന്ന വടംവലി, വള്ളംകളി മത്സരങ്ങളിൽ പുന്നമട ജോർജ് കുട്ടിയുടെ കമന്‍ററി ഏവരെയും ആകർഷിക്കുന്നത് തന്നെയാണ്. പുതിയ നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണപിന്തുണ പ്രഖ്യാപിച്ചതായി നാഷനൽ നേതൃത്വം വ്യക്തമാക്കി.

NRI

കേരള ലിറ്റററി സൊസൈറ്റി‌യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്‍റ് ഷാജു ജോണിന്‍റെ അധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി.വി. ജോർജ്, സിജു വി. ജോർജ്, ഫ്രാൻസിസ് എ. തോട്ടത്തിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു എന്നിവർ സംബന്ധിച്ചു.

കൂടാതെ പൊതുയോഗത്തിൽ 2025-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.വി. ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിച്ചു.

കേരള ലിറ്റററി സൊസൈറ്റിയുടെ നവനേതൃത്വത്തിൽ അനശ്വരം മാമ്പിള്ളി (പ്രസിഡന്‍റ്), ബാജി ഓടും വേലി(സെക്രട്ടറി), സാറ ചെറിയാൻ (ട്രഷറർ), പി. പി ചെറിയാൻ (വൈസ് പ്രസിഡന്‍റ്), ദർശന മനയത്ത് (ജോയിന്‍റ് സെക്രട്ടറി), സി. വി ജോർജ് (ജോയിന്‍റ് ട്രഷറർ).

പുതിയ നേതൃത്വത്തിന്‍റെ ആദ്യ പരിപാടി ജനുവരി അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് അറിയിച്ചു.

 

NRI

കെപിഎ പ്രവാസിശ്രീക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹറിൻ ബാംഗ്സ് ആൻഡ് തായി റസ്റ്റോറന്‍റ് ഹാളിൽ നടന്നു.

നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസിശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു.

 

NRI

മാർസ് റെഡ്ഹില്ലിന് നവനേതൃത്വം

റെഡ്ഹിൽ സറേ: റെഡ്ഹിൽ സെന്‍റ് മാത്യൂസ് ഹോളിൽ ചേർന്ന മലയാളി അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറേയുടെ (മാർസ്) വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജോസഫ് വി. ജോൺ, ജെസിൽ ജോസ്, ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗത്തിൽ മാർസ് സെക്രട്ടറി സ്റ്റാലിൻ പ്ലാവില വാർഷിക റിപ്പോർട്ടും ട്രഷറർ ജെന്നി മാത്യു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു .

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. യുക്മ സൗത്ത് ഈസ്റ്റ് റീജി‌യണൽ പ്രസിഡന്‍റും പ്രവാസി കേരള കോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയുമായ ജിപ്സൺ തോമസ് ആണ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

 

NRI

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ഗോൾഡ് കോസ്റ്റ്: ഈ മാസം 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ 2026 - 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് - സി.പി. സാജു, വൈസ് പ്രസിഡന്‍റ് - ജോൺ ജോൺസൺ, സെക്രട്ടറി - പ്രശാന്ത് ഗോപകുമാർ, ജോയിന്‍റ് സെക്രട്ടറി - ഡോ. ക്ലെമന്‍റ് ടോം സ്കറിയ, ട്രഷറർ - മനോജ് തോമസ്, മീഡിയ കോഓർഡിനേറ്റർമാർ - വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത്, പ്രോഗ്രാം കോഓർഡിനേറ്റർ - സിബി മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ആന്‍റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.

വരണാധികാരി ജോ ജോസ് പാലക്കുഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്‍റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് സി.പി. സാജു അറിയിച്ചു. എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

NRI

കേരള സോഷ്യൽ സെന്‍റർ ബാലവേദിക്ക് നവനേതൃത്വം

അബുദാബി: കേരള സോഷ്യൽ സെന്‍റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം 2025 - 2026 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ബാലവേദി പ്രസിഡന്‍റ് മനസ്വിനി വിനോദ് അധ്യക്ഷയായി.

ലോക കേരളസഭാംഗം എ.കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്‍റ് നീരജ് വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലവേദി ജനറൽ സെക്രട്ടറി നൂർബിസ് നൗഷാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കേരള സോഷ്യൽ സെന്‍റർ ആക്ടിംഗ് പ്രസിഡന്‍റ് ആർ ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ, വനിതാവിഭാഗം ജനറൽ കൺവീനർ സ്മിത ധനേഷ്കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു.

ഫാദിൽ ഷഹീറിനെ പ്രസിഡന്‍റായും റാഹേൽ എറിക്കിനെ ജനറൽ സെക്രട്ടറിയായും സായൂജ്യ സുനിലിനെ വൈസ് പ്രസിഡന്‍റായും നയനിക ശ്രീജീഷിനെ ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ബാലവേദിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ക്ലബുകൾക്ക് രൂപം നൽകി. മ്യൂസിക് ക്ലബ് - മനസ്വിനി വിനോദ് (കൺവീനർ), റോഹൻ മേനോൻ (ജോ. കൺവീനർ). ഡാൻസ് ക്ലബ്- നിയ വിനോദ് (കൺവീനർ), സാൻവി സെൽജിത് (ജോ. കൺവീനർ).

സ്പോർട്സ് ക്ലബ് - രോഹിത് ദീപു (കൺവീനർ), നിർമ്മൽ ഗിരീഷ് ലാൽ (ജോ. കൺവീനർ). റീഡിംഗ് ക്ലബ് - നൗർബിസ് നൗഷാദ് (കൺവീനർ), നിഖിത സച്ചിൻ (ജോ. കൺവീനർ). ആക്ടിംഗ് ക്ലബ് - ബിയോൺ ബൈജു (കൺവീനർ), സിദ്ധാൻ രമേശ് (ജോ. കൺവീനർ).

ചടങ്ങിൽ ബാലവേദി മുൻ ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി റാഹേൽ എറിക്ക് നന്ദിയും പറഞ്ഞു.

Latest News

Corehub Up