Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive

കെഎംആർഎല്ലിൽ സർവം ചോർന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ (കെഎംആർഎൽ) സുപ്രധാന രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ എന്നിവ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.

വിഷയം അതീവഗൗരവമായി കണ്ട് കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെട്രോ പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്ഥാപനത്തിനുള്ളിലുള്ളവർക്ക് പങ്കുണ്ടാകുമെന്ന സംശയത്തിലാണ് പൊലിസ്. കെഎംആർഎൽ എംഡി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്നു.

ഇതാദ്യമായാണു കൊച്ചി മെട്രോയുടെ രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുപോകുന്നത്. സ്ഥിരം എംഡി ലോക്നാഥ് ബഹ്റ സ്ഥാനമൊഴിഞ്ഞതിന് ദിവസങ്ങൾക്കുശേഷം ഇത്തരമൊരു കാര്യം സംഭവിച്ചതിനെ അതീവ ഗൗരവത്തിലാണ് മെട്രോ മാനേജ്മെന്‍റ് കാണുന്നത്.

സംഭവത്തിൽ ജീവനക്കാർക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കെഎംആർഎലിന്‍റെ താത്കാലിക മാനേജിംഗ് ഡയറക്‌ടർകൂടിയായ ജില്ലാ കളക്‌ടർ ജി. പ്രിയങ്ക പറഞ്ഞു. സ്ഥാപനത്തിനുള്ളിലെ ഉദ്യോഗസ്ഥർ തന്നെയാകാം പിന്നിൽ. അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. സ്ഥാപനത്തിനുണ്ടായ നഷ്‌ടത്തിന്‍റെയും കളങ്കത്തിന്‍റെയും വ്യാപ്തി അന്വേഷണം പൂർത്തിയായാൽ മാത്രമേ കണക്കാക്കാനാകൂ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസിൽനിന്ന് ഈ മാസം രണ്ടുമുതൽ 12 വരെയുള്ള ദിവസങ്ങളിലാണ് രേഖകൾ ചോർന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായും രേഖകൾ പ്രചരിച്ച യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്‌മെന്‍റ് ഫോറം എന്ന വാട്‌സാപ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചു വിവരശേഖരണം നടത്തുകയാണെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ മോഹിത് റാവത്ത് പറഞ്ഞു.

ചോർത്തിയത് ഇങ്ങനെ...

ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ ആസ്ഥാനത്തെ നാലാം നിലയിലുള്ള കംപ്യൂട്ടർ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ചാണ് രേഖകൾ ചോർത്തി സമൂഹമാധ്യമങ്ങളിൽ കൈമാറിയതെന്നാണ് കെഎംആർഎലിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. ഇതിനായി കെഎംആർഎൽ ഐടി വിഭാഗം ഉപയോഗിച്ചിരുന്ന ഇമെയിൽ ഐഡി ഹാക്ക് ചെയ്തു.

സ്കാനിംഗ്, പ്രിന്‍റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടറുകളിൽനിന്ന് മൊബൈൽ ഫോണിലേക്ക് ഫയലുകൾ ചോർത്തി. തുടർന്ന് വ്യാജ വാട്സാപ് ഗ്രൂപ്പിലേക്ക് അപ്‌ലോഡ് ചെയ്തുവെന്നാണ് കെഎംആർഎൽ കണ്ടെത്തൽ. ഈ വിവരങ്ങൾ പൊലിസിന് കെഎംആർഎൽ കൈമാറും.

ചോർന്ന വിവരങ്ങൾ

കമ്പനിയുടെ ഇടപാടുകൾ, ബജറ്റ് വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ ‌എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള സാമ്പത്തിക രേഖകൾ തുടങ്ങിയവ പുറത്തായ വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കെഎംആർഎൽ ജീവനക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ചോർന്നിട്ടുണ്ട്. കെഎംആർഎൽ സിസ്റ്റംസ് ഡയറക്ടർ നൽകിയ പരാതിയിലാണു കൊച്ചി മെട്രോ പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

International

റഷ്യയിലും ക്രിമിയയിലും വൻ ആക്രമണവുമായി യുക്രെയ്ൻ

കീവ്: റഷ്യയിൽ വൻ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക താവളങ്ങൾ, റഷ്യയുടെ കൈവശവുള്ള ക്രിമിയൻ പെനിൻസുലയിലെ എണ്ണസംഭരണശാലകൾ എന്നിവയ്ക്കു നേരേയാണ് യുക്രെയ്‌നിന്‍റെ ഡ്രോൺ ആക്രമണമുണ്ടായത്.

റഷ്യൻ സൈന്യത്തിന്‍റെ ഇന്ധന വിതരണ ശൃംഖല തകർക്കുകയെന്ന് ലക്ഷ്യത്തോടെയാണു മേഖലയിൽ യുക്രെയ്ൻ ആക്രമണം . റഷ്യയിലെ ക്രാസ്‌നോദർ മേഖലയിലെയും ക്രിമിയയിലെയും പ്രധാന എണ്ണസംഭരണ ശാലകൾക്ക് നാശനഷ്ടം ഉണ്ടായെന്നും റഷ്യൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്നും യുക്രെയ്ൻ അറിയിച്ചു.

അതേസമയം, യുക്രെയ്ൻ അയച്ച എഴുപതിലധികം ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യഅറിയിച്ചു.

വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് എണ്ണസംഭരണശാലകളിൽ തീപിടിത്തമുണ്ടായതായി റഷ്യൻ പ്രാദേശിക ഭരണകൂടങ്ങൾ സമ്മതിച്ചു.

District News

കൊല്ലംപാറ മഞ്ഞളംകാട്ട് വൻ തീപിടിത്തം

കരിന്തളം: മലയോരമേഖലയിൽ ഓരോ ദിവസവും തീപിടിത്തമൊഴിയുന്നില്ല. കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് ഏക്കറുകളോളം പ്രദേശത്താണ് ഇന്നലെ തീ പടർന്നത്. ഉണങ്ങിക്കിടന്ന പാറപ്പുല്ലുകളിലാണ് ഇവിടെയും തീ പടർന്നുപിടിച്ചത്. കഴിഞ്ഞ ദിവസം നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിസരത്തും ഇതേ രീതിയിൽ തീ പടർന്നിരുന്നു.

മഞ്ഞളംപാറ കക്കോൽ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ ആദ്യം തീ കണ്ടത്. ഉച്ചവെയിലിന്‍റെ ചൂടിൽ നിമിഷാർധനേരം കൊണ്ട് ഇത് ചുറ്റുപാടും പടർന്നുപിടിക്കുകയായിരുന്നു. പാറപ്പുല്ലുകൾ വളർന്നുകിടക്കുന്ന റവന്യൂ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും സ്ഥലങ്ങളിലുമെല്ലാം തീ വ്യാപിച്ചു. കരിന്തളം ഗവ. കോളജിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടർന്നു.

തുടർന്ന് കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.

 

 

National

ജമ്മു കാഷ്മീരിൽ കനത്ത മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.

മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

National

ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു

ന്യൂഡൽഹി: റിതാല മെട്രോ സ്റ്റേഷന് സമീപത്തുള്ള ചേരിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റി.

റിതാല മെട്രോ സ്റ്റേഷന് സമീപത്തുള്ള ബംഗാളി ബസ്തി എന്ന പ്രദേശത്തെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ 29 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Latest News

Corehub Up