Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TimeSettlement

‘ആശ്വാസ് 2026, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒരുമാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശികക്കാര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി.

നേരത്തേ 2026 ഓഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്‍റെ സുപ്രധാന തീരുമാനമുണ്ടായത്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇളവുകള്‍ നല്‍കി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആശ്വാസ് 2026’എന്ന പേരില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കിവരുന്നത്.

എന്നാല്‍, മണ്‍സൂണ്‍ കാലത്തുണ്ടായ തീവ്രമായ മഴക്കെടുതി, ഓഗസ്റ്റ് മാസത്തിലെ തുടര്‍ച്ചയായ ഓണാവധി തുടങ്ങിയ കാരണങ്ങളാല്‍ സഹകാരികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും സമയം നീട്ടിനല്‍കണമെന്നുമുള്ള വ്യാപകമായ ആവശ്യം ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് സഹകരണ എക്‌സൈസ് മന്ത്രി എം. ലിജുവിന്‍റെ നിര്‍ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Latest News

Corehub Up