ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബി 2023 മുതൽ 12 തവണ ചെങ്കോട്ട സന്ദർശിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം.
സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ഉമർ യാത്ര ചെയ്യുമ്പോൾ അബദ്ധവശാൽ അപകടമുണ്ടായതായിരിക്കാമെന്ന പ്രാഥമിക റിപ്പോർട്ടുകളെ തള്ളുന്നതാണ് എൻഐഎ കുറ്റപത്രം.