Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Human Rights Day

ഇന്ന് ലോക മനുഷ്യാവകാശ ദിനം: മനുഷ്യാവകാശങ്ങൾ മാനവികതയുടെ അടിത്തറ

അന്തസോടും സ്വാതന്ത്ര്യത്തോടും കൂടെ ജീവിക്കാനുള്ള അഭിവാഞ്ഛയുമായാണ് ഓരോ മനുഷ്യനും ഭൂമിയിൽ പിറക്കുന്നത്. ജന്മസിദ്ധമായി മനുഷ്യൻ കൈയാളുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാനോ എടുത്തുമാറ്റാനോ സാധിക്കാത്തവിധം മനുഷ്യത്വത്തിൽ അവ അന്തർലീനമായിരിക്കുകയാണ്. ഇച്ഛാനുസരണം സ്വജീവിതം കരുപ്പിടിപ്പിക്കാനും സർവസ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും നിർഭയം ജീവിക്കാനും പിറവി മുതൽക്കേ മനുഷ്യനു നല്കപ്പെട്ട സുരക്ഷാകവചമാണ് മനുഷ്യാവകാശം. പൊതുമാനവികതയുടെ സ്വഭാവമായതിനാൽ ലോകമെങ്ങുമുള്ള മനുഷ്യർ ഒരേ മനുഷ്യാവകാശത്തിലാണ് പങ്കുപറ്റുക.

ശാസ്ത്ര-സാങ്കേതിക-ഭൗതിക മേഖലകൾ അവിശ്വസനീയവും അഭൂതപൂർവവുമായ വികാസ കുതിച്ചുചാട്ടം നടത്തുമ്പോഴും രാജ്യങ്ങൾക്കിടയിൽ വൈരവും രക്തച്ചൊരിച്ചിലുകളും ഭീകരാക്രമണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങൾക്കുള്ളിലും പുറത്തും നടക്കുന്ന മനുഷ്യത്വരഹിത ദുഷ്ചെയ്തികൾക്കെതിരേ ഇടപെടാനോ സ്വരമുയർത്താനോ ഒരു രാജ്യത്തിനോ അന്താരാഷ്‌ട്ര സംഘടനകൾക്കോ അധികാരമില്ല.

സ്വേച്ഛാധിപത്യവും ഏകാധിപത്യവും മനുഷ്യാവകാശങ്ങൾക്ക് ഒരു പരിഗണനയും നല്കുന്നില്ല. ലോകത്തെ പിളർത്തിയ രണ്ടാം ലോകയുദ്ധകാലത്ത് നടന്ന പൈശാചികമായ അരുംകൊലകളും അതിക്രമങ്ങളും മനുഷ്യത്വത്തെ ചവിട്ടിമെതിച്ച ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. അതോടെ മനഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക് പുനർജീവനുണ്ടായി. 1948 ഡിസംബർ പത്തിന് ഐക്യരാഷ്‌ട്രസഭയുടെ പാരീസിലെ സമ്മേളനത്തിൽ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. ഈ സുപ്രധാന ദിനത്തിന്‍റെ ഓർമ നിലനിർത്താനായി എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ദിനാചരണ ലക്ഷ്യം

ജാതി, മതം, നിറം, സ്ത്രീപുരുഷഭേദം, ഭാഷ, വംശം, കുലം, സ്വത്ത്, രാഷ്‌ട്രീയം, പദവികൾ എന്നിവകൾക്കതീതമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുക; സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യാനും ജനങ്ങളെ ഉണർത്താനും രാഷ്‌ട്രാധികാരികളെയും സമൂഹത്തെയും അനുസ്മരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ദിനാചരണംകൊണ്ടുദ്ദേശിക്കുന്നത്. ‘മനുഷ്യാവകാശങ്ങൾ നമ്മുടെ ദൈനിക ആവശ്യങ്ങൾ’ എന്നതാണ് ഈ വർഷത്തെ പ്രഖ്യാപിത പ്രമേയം. എല്ലാ ദിവസവും നാം ആശ്രയിക്കുന്ന ആവശ്യങ്ങളാണ് മനുഷ്യാവകാശങ്ങൾ എന്നാണ് പ്രമേയം നല്കുന്ന സന്ദേശം.

ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വായു, വാക്കുകൾ, ജോലികൾ, ചെറിയ സംഭവങ്ങൾ, പരസ്പരബന്ധങ്ങൾ തുടങ്ങിയ അനുദിന കാര്യങ്ങളുമായി മനുഷ്യാവകാശങ്ങൾ ഇഴുകിച്ചേർന്നു നില്ക്കുന്നു എന്ന യാഥാർഥ്യത്തിന്‍റെ ഓർമപ്പെടുത്തലാണ് ഈ ദിന പ്രമേയത്തിന്‍റെ കാതൽ. മറ്റുള്ളവരോടു തികഞ്ഞ ആദരം സൂക്ഷിച്ച് പെരുമാറുക; അനീതിക്കും അഴിമതിക്കും എതിരേ ശക്തമായി പ്രതികരിക്കുക; സമൂഹത്തിലെ തിരസ്കൃതർക്കും നിസ്വർക്കും വേണ്ടി സ്വരമുയർത്തുക തുടങ്ങി മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന ദൈനംദിന ജീവിത തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലുമെല്ലാം മനുഷ്യാവകാശം അനുദിന ജീവിതത്തിന്‍റെ അവശ്യഭാഗമായിത്തീരുന്നു.

മനുഷ്യാവകാശ നിർവചനം

പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കിയും സ്വകാര്യതാ സംരക്ഷണം, സ്വത്ത് സമ്പാദനം, മതാചരണം, അഭിപ്രായപ്രകടനം, വിദ്യാഭ്യാസ നിർവഹണം എന്നിവ അന്തസോടെയും തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും അനുഭവിച്ചു ജീവിക്കാൻ ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമെന്നു വിളിക്കാം. വാർധക്യം, വൈധവ്യം, ശാരീരിക മാനസിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശതകൾ എന്നീ അവസ്ഥകളിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുള്ള സംരക്ഷണം, കുറ്റവാളി എന്നു തെളിയിക്കപ്പെടുന്നതുവരെയും നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് - ഇവയെല്ലാം അന്താരാഷ്‌ട്ര മാനദണ്ഡമനുസരിച്ച് മനുഷ്യാവകാശമായി നിർവചിക്കപ്പെടുന്നു.

2010ൽ ഐക്യരാഷ്‌ട്ര പൊതുസഭ “സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശം ജീവിതത്തിന്‍റെ പൂർണ ആസ്വാദനത്തിനും എല്ലാ മനുഷ്യാവകാശങ്ങൾക്കും അത്യാവശ്യമാണ്”എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സമത്വം, സ്വാതന്ത്ര്യം, മതം, വിദ്യാഭ്യാസം, തൊഴിൽ, അഭിപ്രായം, ചൂഷണമുക്തി - ഇങ്ങനെ ഏഴ് ആവശ്യങ്ങളെ അടിസ്ഥാന മനുഷ്യാവകാശങ്ങളായി അന്താരാഷ്‌ട്ര സമൂഹം സ്വീകരിച്ചിരിക്കുന്നു. ഇവയിൽനിന്നുത്ഭവിക്കുന്ന അവകാശങ്ങളുടെ പിരിവുകളുമുണ്ട്.

ജന്മസിദ്ധമായ മനുഷ്യാന്തസും സമാവകാശങ്ങളും ലോകമെമ്പാടും നീതിയും സമാധാനവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അടിസ്ഥാന ഘടകങ്ങളാണെന്നും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതിനാൽ നടക്കുന്ന ക്രൂരതകളിൽനിന്നു വിമുക്തമായ ഒരു നവലോകം ഉരുവാക്കാനും രാഷ്‌ട്രങ്ങൾ തമ്മിൽ സൗഹൃദം പുലർത്താനും മനുഷ്യാവകാശങ്ങൾ കൂടിയേ തീരൂ എന്നുമുള്ള ഐക്യരാഷ്‌ട്രസഭാംഗ രാജ്യങ്ങളുടെ സാർവത്രിക പ്രഖ്യാപനം രാഷ്‌ട്രങ്ങൾക്കുള്ള പ്രമാണരേഖയാണ്. പിന്നീടിത് അന്താരാഷ്‌ട്ര ഉടമ്പടിയുടെ ഭാഗമായി തീർന്നു. ഓരോ രാജ്യത്തിന്‍റെയും മനുഷ്യാവകാശ രേഖയായി ക്രമേണ അംഗീകരിക്കപ്പെടുകയും ചെയ്തു.

മനുഷ്യാവകാശ ധ്വംസനങ്ങൾ

വ്യക്തികൾക്കോ സംഘടനകൾക്കോ അർഹമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും അവകാശസംരക്ഷണ ഉത്തരവാദിത്വങ്ങളിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടാകുന്നതും മനുഷ്യാവകാശ ലംഘനമായി കണക്കാക്കപ്പെടുന്നു. ഇരകൾ ദുർബലരോ നിസഹായരോ ആകുമ്പോൾ ഗൗരവം വർധിക്കുന്നു. ഇക്കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങൾ പെരുകിവരുന്നത് ആരും ഗൗരവമായി കാണുന്നില്ല. കുടിവെള്ളവിതരണവീഴ്ച, ശുചിത്വപാലനത്തിലെ അശ്രദ്ധ, പട്ടിണി തടയുന്നതിലെ പരാജയം തുടങ്ങിയവ മനുഷ്യാവകാശലംഘനങ്ങളാണോ എന്നുപോലും അധികാരികൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.

ഗാർഹിക പീഡനങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള മനുഷ്യാവകാശലംഘനങ്ങളാണ്. ജാതി, വംശ അടിസ്ഥാനത്തിലുള്ള അവഗണന, പുറംതള്ളൽ, ആക്ഷേപങ്ങൾ തുടങ്ങിയവ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയിൽപ്പെടുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ, രക്തച്ചൊരിച്ചിലുകൾ, ഭീകരാക്രമണങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങിയവ മൂലം എത്രയെത്ര ലക്ഷം നിരപരാധികളുടെ മനുഷ്യാവകാശങ്ങൾ ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനുഷ്യാവകാശങ്ങളുടെ വ്യാപ്തി എത്രത്തോളമെന്നു തിരിച്ചറിയേണ്ടതുണ്ട്. ജന്മാവകാശമായ മനുഷ്യാവകാശം നമ്മുടെ ജീവന്‍റെയും ജീവിതത്തിന്‍റെയും രക്ഷാകവചവും കാവലാളുകളുമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണിന്ന്.

Latest News

Corehub Up