Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.v.gopinath

എ.വി.ഗോപിനാഥിനെ അനുനയിപ്പിക്കാൻ സിപിഎം; പിണറായി ചർച്ച നടത്തി

പാലക്കാട്: എ.വി.ഗോപിനാഥ് - സിപിഎം തർക്കത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയ എ.വി.ഗോപിനാഥുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

പാലക്കാട്ടുവച്ച് നടത്തിയ ചർച്ചയിൽ സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് നൽകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കി പെരുങ്ങോട്ടുകുറിശി പഞ്ചായത്തിൽ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

തന്നെ സിപിഎം കാലുവാരി തോൽപ്പിച്ചതാണെന്ന് അദ്ദേഹം അരോപിച്ചിരുന്നു. തുടർന്ന് അദ്ദേഹം സിപിഎം പ്രാദേശിക നേതാക്കളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

 

Latest News

Corehub Up