Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allowed

Kottayam

ഭരണങ്ങാനത്ത് പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്ത് പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന ആവശ്യമുയരുന്നു.

തീര്‍ഥാടനകേന്ദ്രത്തില്‍ ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങള്‍ വന്നുപോകുന്നു, ആറായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന വിവിധ സ്‌കൂളുകള്‍, മതസ്ഥാപനങ്ങള്‍, ആശുപത്രി, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നുണ്ട്. 1978 വരെ ഭരണങ്ങാനത്ത് പള്ളിവക കെട്ടിടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു.

പാലാ പോലീസ് സ്റ്റേഷനുമായി അഞ്ചു കിലോമീറ്റര്‍ ദൂരപരിധി ഭരണങ്ങാനത്തിനുണ്ട്. ഭരണങ്ങാനത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി ഈറ്റയ്ക്കക്കുന്നേലിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആന്‍റോ തെക്കേതുണ്ടം, ഏബ്രഹാം മുടമ്പള്ളി, റെജി വടക്കേമേച്ചേരി, അല്‍ഫോന്‍സാ വെട്ടിക്കല്‍, നെല്‍സണ്‍ കല്ലോലി, ജോബി കുറുപ്പന്‍ ചേരി, അനീഷ് വയലില്‍, ജിന്‍സണ്‍ കൊങ്ങമല എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

Kerala

മാസപ്പടി കേസ്: ഷോണ്‍ ജോര്‍ജിന്‍റെ ഹര്‍ജി അനുവദിച്ചു

കൊച്ചി: സിഎംആര്‍എല്‍ - മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തില്‍ ഉൾപ്പെട്ടിട്ടുള്ള കൈക്കൂലിപ്പണം കൈപ്പറ്റിയവരുടെ പട്ടിക ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി അനുവദിച്ചു.

വീണാ വിജയന്‍ മൂന്നാം പ്രതിയായി എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ നിരവധി ആളുകള്‍ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു.

ഇതിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നൽകിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്.

District News

തിരുവനന്തപുരം അജ്മീര്‍ (മധര്‍) സ്‌പെഷല്‍ ട്രെയിന്‍ അനുവദിപ്പിച്ചു

ചങ്ങനാശേരി: തിരുവനന്തപുരം മുതല്‍ അജ്മീര്‍ (മധര്‍) വരെയുള്ള 06013/06014 സ്‌പെഷല്‍ ട്രെയിന്‍ അനുവദിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

നിലവില്‍ കേരളത്തില്‍നിന്ന് അജ്മീറിലേക്കുള്ള വീക്കിലി സര്‍വീസ് എറണാകുളത്തുനിന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

06013 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മധര്‍ വീക്കിലി എക്‌സ്പ്രസ് സ്‌പെഷല്‍ 2026 മാര്‍ച്ച് നാലിനും 11-നും രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. മാവേലിക്കരയില്‍ രാവിലെ 09.38ന് എത്തി 09.40നു പുറപ്പെടും. ചെങ്ങന്നൂരില്‍ രാവിലെ 09.53ന് എത്തി 09.55ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാവിലെ 10.05ന് എത്തി 10.07ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 11.00ന് മധറില്‍ എത്തും.

മടക്ക സര്‍വീസായ 06014 നമ്പര്‍ മധര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വീക്കിലി എക്‌സ്പ്രസ് സ്‌പെഷല്‍ മാര്‍ച്ച് 7നും 14നും ശനിയാഴ്ച രാത്രി 9.40ന് മധറില്‍നിന്ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാത്രി 21.28ന് എത്തി 21.30ന് പുറപ്പെടും. ചെങ്ങന്നൂരില്‍ രാത്രി 21.38ന് എത്തി 21.40ന് പുറപ്പെടും. മാവേലിക്കരയില്‍ രാത്രി 21.52ന് എത്തി 21.54ന് പുറപ്പെട്ട് നാലാം ദിവസം രാത്രി 12.45ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.

യാത്രക്കാരുടെ എണ്ണം വിലയിരുത്തി സ്‌പെഷല്‍ സര്‍വീസ് തുടര്‍ന്നും എക്സ്റ്റന്‍ഡ് ചെയ്യുകയും തുടര്‍ന്ന് സ്ഥിരം സര്‍വീസായി പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.

Kerala

എക്സൈസ് വകുപ്പിന് 35 വാഹനങ്ങൾ വാങ്ങാൻ അനുമതി

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്‍റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.

ബ്രോയിലർ ഫാം ആരംഭിക്കുന്നതിന് കൊല്ലം കൊട്ടാരക്കര കോട്ടുക്കൽ വില്ലേജിലെ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന് (കെപ്കോ) നൽകിയ 10 ഏക്കർ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവു നൽകി.

2025-2026 സാന്പത്തികവർഷം മുതൽ ഏക്കർ ഒന്നിന് 1000 രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചു.

Kerala

അങ്കണവാടി പ്രവർത്തകരുടെ പെൻഷൻ അനുവദിക്കും

തിരുവനന്തപുരം: കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്.

2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു.

Latest News

Corehub Up