മോസ്കോ: ഇറാൻ അണ്വായുധം വികസിപ്പിക്കുന്നതിന്റെ തെളിവ് റഷ്യക്കു ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാനായി പറഞ്ഞ പ്രധാന കാരണം ഇതാണ്.
യുദ്ധത്തിന്റെ പ്രത്യാഘാതം പശ്ചിമേഷ്യ മുഴുവൻ അനുഭവപ്പെടുന്നതായി ലാവ്റോവ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നു.
സാന്പത്തികനഷ്ടവും നേരിടുന്നുണ്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.