Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divorce Cases

വിവാഹമോചനകേസുകളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വേര്‍പിരിഞ്ഞു താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ട് മാത്രം പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനം കുടുംബക്കോടതിക്കു നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ച ദമ്പതികള്‍ക്കു വിവാഹമോചനം നിഷേധിച്ചതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടു വര്‍ഷത്തിലധികം വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്ന് സത്യവാങ്മൂലം നല്‍കി.

എന്നാല്‍ എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന കാരണം ഹര്‍ജിയില്‍ പറഞ്ഞില്ല. കാരണം വ്യക്തമാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

നിയമപ്രകാരം ഒരു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കുകയും ഒരുമിച്ചു ജീവിക്കാന്‍ പറ്റില്ലെന്ന് പരസ്പരസമ്മതത്തോടെ അറിയിക്കുകയും ചെയ്താല്‍ വിവാഹമോചനമാകാം. എന്തുകൊണ്ട് വിവാഹമോചനം എന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നു നിയമത്തിലില്ല. സ്വകാര്യ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ നിര്‍ബന്ധിക്കരുത്.

വൈവാഹിക ജീവിതം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കണം. ജീവിക്കാന്‍ പറ്റില്ലെന്ന് ഇരുകൂട്ടരും പറഞ്ഞാല്‍, വിവാഹബന്ധം പൂര്‍ണമായും തകര്‍ന്നുവെന്ന് അനുമാനിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Latest News

Corehub Up