Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fenced Section Of MC Road

Kottayam

കലുങ്ക് നിര്‍മിച്ചു പോയി, ടാര്‍ ചെയ്തില്ല; എംസി റോഡില്‍ ചൂട്ടുവേലി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

കോട്ടയം: എംസി റോഡില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. എംസി റോഡില്‍ ചൂട്ടുവേലി ഭാഗത്ത് കലുങ്ക് നന്നാക്കുന്നതിനായിട്ടാണ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചത്.

കലുങ്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും വെട്ടിപൊളിച്ച ഭാഗം ടാര്‍ ചെയ്തില്ല. ഇതോടെയാണു തിരക്കേറിയ എംസി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്നലെ രാവിലെ വെട്ടിപൊളിച്ച ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ശക്തമായ മഴയത്ത് കോണ്‍ക്രീറ്റ് ഒലിച്ചു പോയി, വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയ കലുങ്കിന്‍റെ ഭാഗമാകട്ടെ റോഡിനേക്കാള്‍ താഴ്ന്ന നിലയിലുമാണ്. റോഡിനു കുറുകെയുള്ള കലുങ്കിലാണ് അറ്റകുറ്റപ്പണി നടത്തിയത്.

റോഡിന്‍റെ ഭാഗങ്ങള്‍ പൊളിച്ചതിനെത്തുടര്‍ന്നു ചെറിയ കല്ലുകളും മറ്റും അവിടെ ചിതറിക്കിടക്കുകയാണ്. ഗതാക്കുരുക്കിനൊപ്പം ഇതും ഇരുചക്ര വാഹനയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ശക്തമായ മഴയുള്ളപ്പോള്‍ റോഡിലെ കുരുക്ക് ഇങ്ങ് നാഗമ്പടം വരെയും അങ്ങേയറ്റത്ത് കുമാരനല്ലൂര്‍ വരെയും നീളാറുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാറുമുണ്ട്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന ഈ വഴിയില്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.

രാവിലെ ജോലിക്കും മറ്റുമായി പോകുന്നവരും വൈകുന്നേരം തിരികെ മടങ്ങുന്നവരും സമയത്ത് എത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളും സ്വകാര്യബസുകളും കുരുക്കിലകപ്പെട്ട് കിടക്കുന്നതിനാല്‍ കൃത്യസമയത്ത് യഥാസ്ഥലത്ത് എത്താനും ബുദ്ധിമുട്ടുകയാണ്.

വെട്ടിപൊളിച്ച റോഡ് ഭാഗം അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതക്കുരുക്കും അപകടസാധ്യതയും ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Latest News

Corehub Up