Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas ATM

രാജ്യത്ത് ആദ്യമായി ഗ്യാസ് എടിഎം തുറന്ന് ബിപിസിഎല്‍

പരവൂര്‍: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ‘ഗ്യാസ് എടിഎം’ സംവിധാനം. ഗുരുഗ്രാമിലാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ എല്‍പിജി സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) പൈലറ്റ് പ്രോജക്റ്റായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ രണ്ട് മുതല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ കൈപ്പറ്റാം.

പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഈ വെന്‍ഡിംഗ് മെഷീന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഒടിപി വഴി വിവരങ്ങള്‍ സ്ഥിരീകരിക്കാം. തുടര്‍ന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ പേയ്മെന്‍റ് നടത്തിയാല്‍ പുതിയ സിലിണ്ടര്‍ മെഷീനില്‍ നിന്ന് പുറത്തേക്ക് വരും.

ഒഴിഞ്ഞ സിലിണ്ടര്‍ മെഷീനുള്ളില്‍ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സോഹ്നയിലെ സെക്ടര്‍ 22-ലാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകള്‍ക്ക് പകരം ഭാരം കുറഞ്ഞതും സുരക്ഷിതവുമായ ഫൈബര്‍ കോമ്പോസിറ്റ് സിലിണ്ടറുകളാണ് ഈ എടിഎം വഴി വിതരണം ചെയ്യുന്നത്. സാധാരണ സിലിണ്ടറുകള്‍ക്ക് 31 കിലോഗ്രാമോളം ഭാരമുള്ളപ്പോള്‍ പുതിയ സിലിണ്ടറുകള്‍ക്ക് 15 കിലോ മാത്രമാണ് ഭാരം.

തുരുമ്പെടുക്കാത്തതും ശുചിത്വമുള്ളതുമായ ഈ സിലിണ്ടറുകളുടെ സുതാര്യമായ രൂപകല്‍പ്പന പാചകവാതകത്തിന്‍റെ അളവ് നേരിട്ട് മനസിലാക്കാന്‍ സഹായിക്കും. 10 സിലിണ്ടറുകള്‍ വരെ ഒരേസമയം സൂക്ഷിക്കാന്‍ കഴിയുന്ന മെഷീനില്‍ സ്റ്റോക്ക് കുറയുമ്പോള്‍ ഗ്യാസ് ഏജന്‍സിക്ക് സ്വയം സന്ദേശം ലഭിക്കുന്ന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ ഈ പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എല്‍പിജി എടിഎമ്മുകള്‍ വ്യാപിപ്പിക്കാനാണ് ബിപിസിഎല്‍ ലക്ഷ്യമിടുന്നത്.

Latest News

Corehub Up