Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hallucinating

ആരോഗ്യമന്ത്രിക്ക് ഹാലൂസിനേഷൻ: യൂത്ത് കോൺഗ്രസ്

കണ്ണൂർ: കെഎസ്‌യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന തിരക്കഥ പൊളിഞ്ഞിട്ടും വീണ്ടും ആക്രമിച്ചുവെന്ന് ആവർത്തിക്കുന്നത് ആരോഗ്യമന്ത്രി വീണ ജോർജിന് ഹാലൂസിനേഷൻ ബാധിച്ചിട്ടാണെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

യഥാർഥത്തിൽ ഇല്ലാത്തത് പലതും ഉണ്ടെന്നു ആരോഗ്യമന്ത്രിക്ക് തോന്നുകയാണ്. അതുകൊണ്ടാണ് അടുത്തെത്താത്ത യൂത്ത് കോൺഗ്രസുകാർ കാറിനടിച്ചു എന്നും കെഎസ്‌യു പ്രവർത്തകർ കഴുത്തിന് മർദിച്ചുവെന്നുമൊക്കെ പറയുന്നത്.

ആരോഗ്യവകുപ്പ് മന്ത്രിക്ക് മാത്രമല്ല ആരോഗ്യവകുപ്പിനും ഈ ഹാലൂസിനേഷൻ പിടിപെട്ടിട്ടുണ്ട്. ഇല്ലാത്ത നേട്ടങ്ങൾ ആ വകുപ്പിൽ സംഭവിക്കുന്നുവെന്ന് വരുത്തിത്തീർത്തുകൊണ്ടാണ് ഉദ്ഘാടന മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പടിയൂർ പഞ്ചായത്തിലെ കല്യാട് ഉദ്ഘാടനം ചെയ്യപ്പെട്ട അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ യാതൊരുവിധ പണിയും പൂർത്തിയായിട്ടില്ല. ഒന്നാംഘട്ട ഉദ്ഘാടനം നടത്തുമ്പോൾ 100 കിടക്കകളുള്ള ആശുപത്രിയും ഒമ്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള താളിയോല സൂക്ഷിക്കുന്ന കെട്ടിടവും 300 ചതുശ്ര അടിയുടെ നഴ്സറി ബ്ലോക്കും പൂർത്തിയാകേണ്ടതാണ്. എന്നാൽ, മുഖം മാത്രം മിനുക്കിയിട്ടാണ് കഴിഞ്ഞ ദിവസം ചടങ്ങ് നടത്തിയത്.

നിലവിൽ ആ കെട്ടിടത്തിൽ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, ഇലക്‌ട്രിഫിക്കേഷൻ തുടങ്ങി ഒരു പ്രവൃത്തിയും പൂർത്തീകരിച്ചിട്ടില്ല. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനെ പരിഹസിച്ചവർക്കാർക്കും ഇപ്പോൾ മിണ്ടാട്ടമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മാറോളിയും പങ്കെടുത്തു.

Latest News

Corehub Up