Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Health Sector

ആരോഗ്യ മേഖലയെ അധിക്ഷേപിക്കാന്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

ചേര്‍ത്തല: ലോകത്തിനു തന്നെ മാതൃകയാകുന്ന വികസനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുമ്പോഴും മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ 84.98 കോടി മുടക്കി നിര്‍മ്മിച്ച മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലക്ക് നേരേ നിരന്തരമുണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. കല്ലിട്ടിട്ടോ കെട്ടിടം പണിതിട്ടോ പോകുകയില്ല അവിടെ രോഗികള്‍ക്കു മെച്ചപെട്ട ചികിത്സയും ഉറപ്പാക്കുമെന്നും അതിനായുള്ള തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിനും രാജ്യത്തിനും തന്നെ മാതൃകയാകുന്ന ആരോഗ്യ മേഖലയിലെ വികസനത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുയാണെന്ന് അധ്യക്ഷനായ മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍ അടക്കമുള്ള സേവനത്തിനായി നടപടികള്‍ സ്വീകരിക്കും തുടര്‍വികസനത്തിനും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കുമായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എസ്. സോബിന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍.എല്‍. വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. സനീഷ്, അധീന രാജു, ബീന അജി, ടോമി എബ്രഹാം, ധന്യാജയദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, എ.എം. ആരിഫ്, കെ. പ്രസാദ്, വി.ടി. ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ആര്‍. അമീന, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

Corehub Up