Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knife

Malappuram

ഇറച്ചി വെട്ടുന്നതിനിടെ കത്തി ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു

പാണ്ടിക്കാട്: ഇറച്ചി വെട്ടുന്നതിനിടെ തുടയിൽ വെട്ടുകൊണ്ട് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് ചെന്പ്രശേരിയിലെ ആനപ്പട്ടത്ത് റഫീഖ് (48) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കടയിൽ ഇറച്ചി വെട്ടുന്നതിനിടെയാണ് അപകടം. ചെന്പ്രശേരി ഈസ്റ്റിലെ ഇറച്ചിക്കടയിൽ വച്ചായിരുന്നു സംഭവം.

റഫീഖ് ഉപയോഗിച്ച കത്തി അബദ്ധത്തിൽ ദേഹത്ത് തട്ടുകയായിരുന്നു. അമിതമായി രക്തം വാർന്നതിനെ തുടർന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സാജിത. മക്കൾ: റാനിയ, റാഹിദ്, റാഷിദ്, റിഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെന്പ്രശേരി ഈസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Kerala

പോലീസിനുനേരേ കത്തിയുമാ‌യി പ്രതി, എസ്എച്ച്ഒ വെ‌ടിവച്ചു

തിരുവനന്തപുരം: ആര്യങ്കോട്ട് കാപ്പ കേസ് പ്രതി പോലീസിനുനേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തു. പ്രതിക്കുനേരെ എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും ദേഹത്തു കൊണ്ടില്ല.

വെട്ടുകത്തിയുമായി പ്രതി ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൈലി കിരണിന് നേരേയാണ് ആര്യാങ്കോട് എസ്എച്ച്ഒ വെടിയുതിര്‍ത്തത്.

കാപ്പ കേസില്‍ നാട് കടത്തിയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയമാണ് പോലീസിനെ ആക്രമിക്കാന്‍ പ്രതി വെട്ടുകത്തിയുമായി പാഞ്ഞടുത്തത്. എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും പ്രതിയുടെ ശരീരത്തില്‍ പരിക്കേറ്റില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ജീവന്‍ രക്ഷാര്‍ഥം മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണു പോലീസ് പറയുന്നത്.

Kerala

കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാൾ എറിഞ്ഞു പരിക്കേൽപ്പിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മണമ്മലിലാണ് സംഭവം.

പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്.

അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്യുകയാണ്.

Kerala

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്‍റെ കഴുത്തിൽ കത്തികുത്തിയിറക്കി

കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.

അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു.

കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Latest News

Corehub Up