Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttippuram

Video

200 രൂപയുടെ മീൻ വിഭവത്തിന് ബില്ലിൽ 300! കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിൽ തല്ലുമാല

കുറ്റിപ്പുറത്തെ പ്രശസ്തമായ 'ചോറും മീനും' ഹോട്ടലിൽ മീൻ വിഭവത്തിന്‍റെ വിലയെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ അക്രമത്തിൽ കലാശിച്ചു. ഉപഭോക്താക്കളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും സ്ഥാപനത്തിലെ മേശകളും കസേരകളും തല്ലിത്തകർക്കുകയും ചെയ്തു.

മീന് ആദ്യം പറഞ്ഞ തുകയും ബില്ലിൽ ഈടാക്കിയ തുകയും തമ്മിലുള്ള വ്യത്യാസമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഭക്ഷണം ഓർഡർ ചെയ്തപ്പോൾ 200 രൂപ എന്ന് അറിയിച്ചിരുന്നെങ്കിലും, കഴിച്ചു കഴിഞ്ഞു കിട്ടിയ ബില്ലിൽ 300 രൂപ രേഖപ്പെടുത്തിയത് ഉപഭോക്താക്കൾ ചോദ്യം ചെയ്തു.

ഇത് ജീവനക്കാരുമായി വാക്കുതർക്കത്തിന് കാരണമാവുകയും നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ നിയന്ത്രണാതീതമായി അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നു.

മറ്റ് ജില്ലകളിൽ നിന്നെത്തിയവരടക്കം നിരവധി പേർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഹോട്ടലിൽ അപ്രതീക്ഷിതമായി തല്ലുമാല അരങ്ങേറിയത്.

ഫർണിച്ചറുകൾ തല്ലിയുടയ്ക്കുകയും പരസ്പരം ആക്രമിക്കുകയും ചെയ്തതോടെ ഭയന്നോടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലിയ പരിഭ്രാന്തിയിലായി.

ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ വില സുതാര്യമായി പ്രദർശിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

മെനു കാർഡുകളിലൂടെയോ കൃത്യമായ അറിയിപ്പുകളിലൂടെയോ കൃത്യമായ തുക മുൻകൂട്ടി വ്യക്തമാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിച്ചാൽ, ഇത്തരം തർക്കങ്ങളും അത് വഴിയുണ്ടാകുന്ന അനാവശ്യ അക്രമങ്ങളും ഒഴിവാക്കാൻ സാധിക്കും.

Kerala

കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിലെ സർവീസ് റോഡിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിവീഴുകയായിരുന്നു.

അപകടത്തിൽ അൻസിൽ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മരിച്ച അസ്ലമും അൻസിഫും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kerala

കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലസ്ന മരിച്ചത്. ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ചികിത്സയും നല്‍കിയിരുന്നു.

ഇതിനിടയിലാണ് വൈകുന്നരം ലസ്‌ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ലസ്‌നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്‍റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Latest News

Corehub Up