Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandatory

എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന യാത്രികർക്കും ഹെൽമെറ്റ് നിർബന്ധമാക്കാൻ ചട്ടഭേദഗതി

തിരുവനന്തപുരം: എല്ലാ ഇലക്്ട്രിക് ഇരുചക്രവാഹനയാത്രികർക്കും ഹെൽമെറ്റ് നിർബന്ധമാക്കാനായി ചട്ടഭേദഗതിക്കു ശ്രമിക്കുമെന്ന് മന്ത്രി സി.പി. ജോണ്‍ നിയമസഭയിൽ പറഞ്ഞു.

മോട്ടോർവാഹന നിയമപ്രകാരം ഇലക്്ട്രിക് വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ 250 വാട്സിന് താഴെ പവറും 25 കിലോമീറ്ററിലധികം വേഗതയുമില്ലാത്ത വാഹനങ്ങളെ നോണ്‍ മോട്ടോർ വെഹിക്കിൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് ഇൻഷ്വറൻസ് നിർബന്ധമില്ല.

കേന്ദ്രനിയമത്തിലെ സെക്‌ഷൻ 138 (1എ) പ്രകാരം സംസ്ഥാനത്തിന് ചട്ടം നിർമ്മിക്കാൻ അവകാശമുണ്ടെന്നും തോമസ് ഉണ്ണിയാടന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Kerala

കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.

അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. സര്‍വീസിലുളളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്കു ശേഷം പുതിയ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. കെ-ടെറ്റ് ഉത്തരവില്‍ രണ്ടാം ദിനമാണ് സര്‍ക്കാരിന്‍റെ യു ടേണ്‍.

ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഈ പിന്നോട്ടുപോക്ക് എന്നാണ് വിവരം. കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

National

സർക്കാർ സ്കൂളുകളിൽ ദിവസേനയുള്ള പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂഡൽഹി: പൊതു അവബോധം വർധിപ്പിക്കാനും പദാവലി മെച്ചപ്പെടുത്താനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കി രാജസ്ഥാൻ.

രാജസ്ഥാനിലെ ഹയർ സെക്കൻഡറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ദിവസേന കുറഞ്ഞത് രണ്ട് ദിനപത്രമെങ്കിലും വരുത്തിക്കണമെന്നാണ് ഡിസംബർ 31നു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.

രണ്ട് പത്രങ്ങളിലൊന്ന് ഹിന്ദിയിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരിക്കണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ യുപി സ്കൂളുകളാകട്ടെ കുറഞ്ഞത് രണ്ട് ഹിന്ദി ദിനപത്രങ്ങളെങ്കിലും സ്കൂളുകളിൽ ലഭ്യമാക്കണമന്നും സർക്കാർ നിർദേശിക്കുന്നു.

രാവിലത്തെ അസംബ്ലി സെഷനിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദിനപത്രങ്ങൾ ഉച്ചത്തിൽ വായിക്കാൻ കുട്ടികളെ തയാറാക്കണം. എല്ലാ ദിവസവും പത്രങ്ങളിൽനിന്ന് അഞ്ച് പുതിയ വാക്കുകളെങ്കിലും കണ്ടെത്തി അതിന്‍റെ അർഥം വിദ്യാർഥികൾക്കു വിശദീകരിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.

ഉത്തർപ്രദേശ് സർക്കാരും അടുത്തിടെ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂളുകളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്ന് കേരളവും കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു.

Latest News

Corehub Up