Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provided

Wayanad

ഡയാലിസിസ് മെഷീനുകൾ നൽകി

മാനന്തവാടി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി കബനിവാലി റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ മാനന്തവാടി സെന്‍റ് ജോസഫ്സ് ആശുപത്രിക്ക് ഒന്പത് ഡയാലിസിസ് മെഷീനുകൾ നൽകി. വൃക്ക രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് റോട്ടറി ക്ലബ് ഈ പദ്ധതി നടപ്പാക്കിയത്. ഇതോടെ സെന്‍റ് ജോസഫ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ ശേഷി വർധിക്കുകയും കൂടുതൽ രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്താനും കഴിയും.

കോയന്പത്തൂർ ആലം റോട്ടറി ക്ലബിന്‍റെ സഹായത്തോടെ നാലു മെഷീനുകളും മാനന്തവാടി കബനി വാലിയുടെ ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ട് മുഖേന അഞ്ച് മെഷീനുകളും ഉൾപ്പെടെ ഒന്പതെണ്ണം കൈമാറി. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഷി കന്പനിയുടെയും ബ്രസീലിലെ റോട്ടറി ക്ലബായ കാസിയാസ് ഡു സുളുവും ചേർന്നാണ് ഈ പദ്ധതിക്ക് സാന്പത്തിക പിന്തുണ നൽകിയത്. ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിൽ ഗവ. അംഗീകൃത നിരക്കിൽ മാത്രമാണ് രോഗികൾക്ക് ഡയാലിസിസ് നടത്തുക. ബിപിഎൽ കാർഡുടമകൾക്കും പട്ടിക വർഗ വിഭാഗത്തിനും സൗജന്യമായിരിക്കും.


ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. ഉഷാ വിജയൻ എംഎൽഎ, മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ, റിഷി സിഇഒ ജോസഫ് ഫ്രാൻസിസ്, മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, കബനിവാലി പ്രസിഡന്‍റ് ഷാജി ഏബ്രഹാം, സെക്രട്ടറി കെ.പി. റിൻസ്, ഫാ. മനോജ് കവളകാട്ടിൽ, കെ.ജി. സുനിൽ, ഡോ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Kerala

ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം അനുവദിക്കും

തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്‍റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.

ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.

ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.

Latest News

Corehub Up