Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway

2193 കോ​ടി​യു​ടെ റെയിൽവേ വികസന പ​ദ്ധ​തി​ക​ള്‍​ക്ക് പ​ച്ച​ക്കൊ​ടി​

പ​​​ര​​​വൂ​​​ര്‍ : രാ​​​ജ്യ​​​ത്തെ റെ​​​യി​​​ല്‍​വേ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 2,193 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ന്ന് വ​​​ന്‍​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പ​​​ച്ച​​​ക്കൊ​​​ടി കാ​​​ട്ടി.

ജ​​​മ്മു-​​​ക​​​ത്ര റൂ​​​ട്ടി​​​ലെ സു​​​ര​​​ക്ഷ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക, ഹൗ​​​റ-​​​ഡ​​​ല്‍​ഹി ഇ​​​ട​​​നാ​​​ഴി​​​യി​​​ലെ യാ​​​ത്രാ​​​ശേ​​​ഷി കൂ​​​ട്ടു​​​ക, ചെ​​​ന്നൈ സ​​​ബ​​​ര്‍​ബ​​​ന്‍ ശൃം​​​ഖ​​​ല​​​യി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.

ക​​​ത്ര സെ​​​ക്‌​​​ഷ​​​ന്‍ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി (238 കോ​​​ടി): ജ​​​മ്മു-​​​ശ്രീ മാ​​​താ വൈ​​​ഷ്‌​​​ണോ ദേ​​​വി ക​​​ത്ര റൂ​​​ട്ടി​​​ലെ തു​​​ര​​​ങ്ക​​​ങ്ങ​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം, മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ച​​​രി​​​വ് സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ല്‍, പാ​​​ല​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; മൂന്നു ട്രെയിനുകൾ നാളെ വഴിതിരിച്ചു വിടും

പരവൂർ: കായംകുളം ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്ന റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ കോട്ടയം വഴിയുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകളുടെ സേവനം ലഭ്യമാകില്ല.

മംഗളൂരു സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് (16348): നാളെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴി സർവീസ് നടത്തും. പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.

രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344): നാളെ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴിയാകും സഞ്ചരിക്കുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350): നാളെ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനും ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.

കായംകുളം ജംഗ്ഷനിൽ പുതിയ ഫുട്ട് ഓവർബ്രിഡ്ജിന്റെ ഗാംഗ്‌വേ ഗർഡറുകൾ സ്ഥാപിക്കുന്നതിനാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാർ നാളത്തെ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു.

Kerala

റെ​യി​ൽ​വേ സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ നി​ർ​ദേ​ശം

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ളം സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സി​​​ഗ്ന​​​ലിം​​​ഗ് ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​നു​​​ക​​​ളി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും അ​​​വ​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണ് ഈ ​​​നീ​​​ക്കം. എ​​​ല്ലാ സോ​​​ണ​​​ൽ റെ​​​യി​​​ൽ​​​വേ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രോ​​​ടും ഇ​​​തി​​​നാ​​​യി മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ പ​​​ല മാ​​​ര​​​ക​​​മാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും പാ​​​ളം തെ​​​റ്റ​​​ലു​​​ക​​​ൾ​​​ക്കും കാ​​​ര​​​ണം സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ ത​​​ക​​​രാ​​​റു​​​ക​​​ളാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

2023 ജൂ​​​ണി​​​ൽ ഒ​​​ഡി​​​ഷ​​​യി​​​ലെ ബാ​​​ല​​​സോ​​​റി​​​ൽ കോ​​​റ​​​മ​​​ണ്ട​​​ൽ എ​​​ക്സ്പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ദാ​​​രു​​​ണ​​​മാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 290 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 900 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സി​​​ഗ്ന​​​ലു​​​ക​​​ൾ പ​​​ച്ച​​​യാ​​​യി​​​രു​​​ന്നി​​​ട്ടും ട്രെ​​​യി​​​നു​​​ക​​​ൾ ലൂ​​​പ്പ് ലൈ​​​നി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ച​​​താ​​​ണ് അ​​​ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്. ഇ​​​ത്ത​​​രം വീ​​​ഴ്ച​​​ക​​​ൾ ഭാ​​​വി​​​യി​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ് ഓ​​​ഡി​​​റ്റി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പു​​​തു​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത​​​തും നി​​​ല​​​വി​​​ലു​​​ള്ള​​​തു​​​മാ​​​യ സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഓ​​​ഡി​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. അം​​​ഗീ​​​കൃ​​​ത ഡ്രോ​​​യിം​​​ഗു​​​ക​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചാ​​​ണോ ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കും.

ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം, വ​​​യ​​​റിം​​​ഗ്, എ​​​ർ​​​ത്തിം​​​ഗ്, ബോ​​​ണ്ടിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മെ റി​​​സ​​​ർ​​​ച്ച് ഡി​​​സൈ​​​ൻ​​​സ് ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള സാ​​​ങ്കേ​​​തി​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ല​​​യി​​​രു​​​ത്തും. ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കും.

Kerala

രാ​ജ്യ​ത്തെ 80 ശ​ത​മാ​നം റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ സെ​മി-​ഹൈ സ്പീ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജം

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യു​​​ടെ ക​​​രു​​​ത്തും വേ​​​ഗ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ച് രാ​​​ജ്യ​​​ത്തെ 80 ശ​​​ത​​​മാ​​​നം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കു​​​ക​​​ളും മ​​​ണി​​​ക്കൂ​​​റി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ലു​​​ള്ള സെ​​​മി-​​​ഹൈ സ്പീ​​​ഡ് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് സ​​​ജ്ജ​​​മാ​​​യി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കൈ​​​വ​​​രി​​​ച്ച ഈ ​​​നേ​​​ട്ടം വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പോ​​​ലു​​​ള്ള അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ഓ​​​ട്ട​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

നേരത്തേ രാ​​​ജ്യ​​​ത്തെ 40 ശ​​​ത​​​മാ​​​നം പാ​​​ത​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴി​​​ത് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ മ​​​ണി​​​ക്കൂ​​​റി​​​ൽ 130 കി​​​ലോ​​​മീ​​​റ്റ​​​റോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ വേ​​​ഗ​​​ത​​​യി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​വു​​​ന്ന ട്രാ​​​ക്കു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 23 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. യാ​​​ത്രാ​​​സ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നും ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​നി​​​ഷ്ഠ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

2014 മു​​​ത​​​ൽ ഏ​​​ക​​​ദേ​​​ശം 55,000 കി​​​ലോ​​​മീ​​​റ്റ​​​ർ ട്രാ​​​ക്കു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പു​​​തു​​​ക്കി​​​പ്പ​​​ണി​​​തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 44,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലും 260 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള റെ​​​യി​​​ൽ പാ​​​ന​​​ലു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ള​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ന്ധി​​​ക​​​ൾ (ജോ​​​യി​​​ന്‍റു​​​ക​​​ൾ) കു​​​റ​​​യു​​​ന്ന​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ട്രാ​​​ക്കു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 2014-ലെ 748-​​​ൽ നി​​​ന്ന് 2026-ൽ 1,785 ​​​ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ലെ അ​​​ദൃ​​​ശ്യ​​​മാ​​​യ വി​​​ള്ള​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ അ​​​ൾ​​​ട്രാ​​​സോ​​​ണി​​​ക് ഫ്‌​​​ളോ ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ പോ​​​ലു​​​ള്ള നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ 36.2 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷി​​​ച്ചു. ഇ​​​ത് പാ​​​ള​​​ങ്ങ​​​ൾ പൊ​​​ട്ടി​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ 90 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ജി​​​പി​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത ഓ​​​സി​​​ലേ​​​ഷ​​​ൻ മോ​​​ണി​​​റ്റ​​​റിം​​​ഗ് സി​​​സ്റ്റ​​​ങ്ങ​​​ൾ വ​​​ഴി ട്രാ​​​ക്കി​​​ലെ പ​​​രു​​​ക്ക​​​ൻ ഭാ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​നും ഇ​​​പ്പോ​​​ൾ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വേ​​​ഗ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്രാ​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ന്നു​​​കാ​​​ലി​​​ക​​​ളും മ​​​നു​​​ഷ്യ​​​രും അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ 17,500 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ വേ​​​ലി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

പ്ര​​​ധാ​​​ന​​​മാ​​​യും 110 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് മു​​​ക​​​ളി​​​ൽ വേ​​​ഗ​​​ത​​​യു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മെ, പോ​യി​ന്‍റുക​​​ളി​​​ലും ക്രോ​​​സിം​​​ഗു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​ള്ള സ്വി​​​ച്ചു​​​ക​​​ളും വെ​​​ൽ​​​ഡ​​​ബി​​​ൾ സി​​​എം​​​എ​​​സ് ക്രോ​​​സിം​​​ഗു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​തി​​​ദി​​​നം ര​​​ണ്ട് കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി 25,000-ത്തോ​​​ളം ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ൽ​​​ക്ക​​​രി, ഇ​​​രു​​​മ്പ​​​യി​​​ര്, ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നാ​​​യി 1,37,000 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ട്രാ​​​ക്കു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ട്രാ​​​ക്കു​​​ക​​​ൾ 130 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം വേ​​​ഗ​​​ത​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

റെ​യി​ൽ​വേ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽനി​ന്ന് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കു​ന്നു

പ​​​ര​​​വൂ​​​ർ: ലോ​​​ക്കോ പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ​​​യും ഗാ​​​ർ​​​ഡു​​​മാ​​​രു​​​ടെ​​​യും വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു പ​​​ക​​​രം പൈ​​​പ്പ്ഡ് നാ​​​ച്ചു​​​റ​​​ൽ ഗ്യാ​​​സ് ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​ട്ടു.

അ​​​ടു​​​ത്ത ആ​​​റ് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സോ​​​ണു​​​ക​​​ളി​​​ലെ​​​യും റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ ഈ ​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ നി​​​ല​​​വി​​​ലെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൽ​​​പി​​​ജി ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ൾ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.

സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലെ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നും പി​​​എ​​​ൻ​​​ജി സ​​​ഹാ​​​യി​​​ക്കും.

തീ​​​വ​​​ണ്ടി ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ലോ​​​ക്കോ പൈ​​​ല​​​റ്റു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ഭ​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.

24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ തീ​​​ർ​​​ന്നു​​​പോ​​​കു​​​ന്ന​​​ത് പ​​​ല​​​പ്പോ​​​ഴും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​റു​​​ണ്ട്. പി​​​എ​​​ൻ​​​ജി ക​​​ണ​​​ക്‌​​​ഷ​​​ൻ വ​​​രു​​​ന്ന​​​തോ​​​ടെ ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മാ​​​കും.

ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് രാ​​​ത്രി ത​​​ങ്ങാ​​​നും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നു​​​മു​​​ള്ള പ്ര​​​ധാ​​​ന ഇ​​​ട​​​ങ്ങ​​​ളാ​​​ണ് റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ൾ.

Kerala

ജ​ന​ശ​താ​ബ്‌ദി ട്രെ​യി​നു​ക​ൾ പു​ത്ത​ൻ ലു​ക്കി​ൽ

പ​​​​ര​​​​വൂ​​​​ർ: റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ജ​​​​ന​​​​പ്രി​​​​യ ട്രെ​​​​യി​​​​നാ​​​​യ ജ​​​​ന​​​​ശ​​​​താ​​​​ബ്‌​​​ദി എ​​​​ക്സ്പ്ര​​​​സു​​​​ക​​​​ൾ അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ അ​​​​ടി​​​​മു​​​​ടി മാ​​​​റു​​​​ന്നു.

യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു മി​​​​ക​​​​ച്ച യാ​​​​ത്രാ​​​​സു​​​​ഖ​​​​വും സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ള്ള ഐ​​​​സി​​​​എ​​​​ഫ് കോ​​​​ച്ചു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​ൽ​​​​എ​​​​ച്ച്ബി കോ​​​​ച്ചു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ട്രെ​​​​യി​​​​നു​​​​ക​​​​ൾ ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ബ​​​​ർ​​​​ബി​​​​ൽ - ഹൗ​​​​റ റൂ​​​​ട്ടി​​​​ലെ ജ​​​​ന​​​​ശ​​​​താ​​​​ബ്‌​​​ദി എ​​​​ക്സ്പ്ര​​​​സ് ഉ​​​​ട​​​​ൻ​​​ത​​​​ന്നെ പു​​​​ത്ത​​​​ൻ കോ​​​​ച്ചു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും.

ജ​​​​ർ​​​​മ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച എ​​​​ൽ​​​​എ​​​​ച്ച്ബി കോ​​​​ച്ചു​​​​ക​​​​ൾ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത കോ​​​​ച്ചു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ച്ചു​​​​ക​​​​ൾ ഒ​​​​ന്നി​​​​നു​​​മു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി ക​​​​യ​​​​റി​​​​ല്ല എ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത ആ​​​​ഘാ​​​​ത​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും. സ്റ്റെ​​​​യി​​​​ൻ​​​​ലെ​​​​സ് സ്റ്റീ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച​​​​തി​​​​നാ​​​​ൽ ഭാ​​​​രം കു​​​​റ​​​​ഞ്ഞ ഈ ​​​​കോ​​​​ച്ചു​​​​ക​​​​ൾ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന വേ​​​​ഗ​​​​ത കൈ​​​​വ​​​​രി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

മി​​​​ക​​​​ച്ച ശ​​​​ബ്‌​​​ദ ഇ​​​​ൻ​​​​സു​​​​ലേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ൽ ശ​​​​ബ്‌​​​ദ​​​​വും കു​​​​ലു​​​​ക്ക​​​​വും കു​​​​റ​​​​വാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന​​​​തും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​കും.യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സൗ​​​​ക​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് വി​​​​പു​​​​ല​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്‍റീ​​​​രി​​​​യ​​​​റി​​​​ൽ വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ​​​​

Kerala

വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1 കോ​ടി

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പു​​​തി​​​യ റെ​​​ക്കോ​​​ര്‍​ഡ് ഇ​​​ട്ടു. സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് മു​​​ത​​​ല്‍ ഇ​​​തു​​​വ​​​രെ ഒ​​​രു ല​​​ക്ഷം ട്രി​​​പ്പു​​​ക​​​ളി​​​ലാ​​​യി 9.1 കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​ര്‍ വ​​​ന്ദേ ഭാ​​​ര​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ച​​​താ​​​യി റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ മാ​​​ത്രം 3.98 കോ​​​ടി യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് (2.97 കോ​​​ടി) 34 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്.

2019 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന്യൂ​​​ഡ​​​ല്‍​ഹി-​​​വാ​​​ര​​​ണാ​​​സി റൂ​​​ട്ടി​​​ല്‍ തു​​​ട​​​ക്ക​​​മി​​​ട്ട വ​​​ന്ദേ ഭാ​​​ര​​​ത് ഇ​​​ന്ന് രാ​​​ജ്യം മു​​​ഴു​​​വ​​​ന്‍ വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 73 ല​​​ക്ഷം യാ​​​ത്ര​​​ക്കാ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ച ന്യൂ​​​ഡ​​​ല്‍​ഹി-​​​വാ​​​ര​​​ണാ​​​സി റൂ​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ഴും ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ​​​താ​​​യി തു​​​ട​​​രു​​​ന്ന​​​ത്. ന്യൂ​​​ഡ​​​ല്‍​ഹി-​​​ക​​​ത്ര റൂ​​​ട്ടി​​​ല്‍ 56 ല​​​ക്ഷം പേ​​​രും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന റൂ​​​ട്ടാ​​​യ സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ്-​​​വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തി​​​ല്‍ 48 ല​​​ക്ഷം പേ​​​രും ചെ​​​ന്നൈ-​​​മൈ​​​സൂ​​​രു റൂ​​​ട്ടി​​​ല്‍ 36 ല​​​ക്ഷം പേ​​​രും യാ​​​ത്ര ചെ​​​യ്തു.

ദീ​​​ര്‍​ഘ​​​ദൂ​​​ര യാ​​​ത്ര​​​യ്ക്കാ​​​യി 2026 ജ​​​നു​​​വ​​​രി​​​യി​​​ല്‍ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​നും അ​​​സ​​​മി​​​നും ഇ​​​ട​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ര്‍ സ​​​ര്‍​വീ​​​സി​​​നും മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി ആ​​​ദ്യ മൂ​​​ന്ന് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​ര്‍ സ്ലീ​​​പ്പ​​​ര്‍ സ​​​ര്‍​വീ​​​സ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി.

ഈ ​​​റൂ​​​ട്ടി​​​ല്‍ 100 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ഒ​​​ക്യു​​​പ​​​ന്‍​സി നി​​​ര​​​ക്ക് കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​താ​​​യും റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വേ​​​ഗ​​​ത​​​യും വ​​​ന്ദേ ഭാ​​​ര​​​തി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രി​​​യ ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ലൊ​​​ന്നാ​​​ക്കി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

CAREER DEEPIKA

റെ​​യി​​ൽ​​വേ​​യി​​ൽ 2852 അ​​പ്ര​ന്‍റി​സ്

സെ​​ക്ക​​ന്ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യ സൗ​​ത്ത് സെ​​ൻട്ര​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ വി​​വി​​ധ വ​​ർ​​ക്ക്ഷോ​​പ്/​​ഡി​​വി​​ഷ​​നു​​ക​​ളി​​ൽ 2,801 അ​​പ്ര​ന്‍റി​​സ് അ​​വ​​സ​​രം.

ഏ​​പ്രി​​ൽ 11 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​ക്കാം. ​സൗ​​ത്ത് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന തെ​​ല​​ങ്കാ​​ന, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്‌​ട്ര, ത​​മി​​ഴ്‌​​നാ​​ട്, മ​​ധ്യ​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഉ​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.

ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: എ​​സി മെ​​ക്കാ​​നി​​ക്, കാ​​ർ​​പെ​​ന്‍റ​​ർ, സി​​ഒ​​പി​​എ, ഡീ​​സ​​ൽ മെ​​ക്കാ​​നി​​ക്, ഇ​​ല​​ക്‌​ട്രീ​​ഷ​​ൻ, ഇ​​ല​​ക്‌​ട്രോ​​ണി​​ക് മെ​​ക്കാ​​നി​​ക്, ഫി​​റ്റ​​ർ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, മെ​​ഷി​​നി​​സ്റ്റ‌്, എം​​എം​​ടി​​എം, മോ​​ട്ട​​ർ മെ​​ക്കാ​​നി​​ക്, പെ​​യി​​ന്‍റ​​ർ, വെ​​ൽ​​ഡ​​ർ.

യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സും ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ​​യും. പ്രാ​​യം: 15-24. സ്റ്റൈ​​പ​​ൻ​​ഡ്: ച​​ട്ട​​പ്ര​​കാ​​രം.

www.scr.indianrailways.gov.in

സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ: 51 അ​​പ്ര​​ന്‍റി​സ്

മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യ സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ വി​​വി​​ധ വ​​ർ​​ക്ക് ഷോ​​പ്പ്/​​യൂ​​ണി​​റ്റു​​ക​​ളി​​ൽ 51 അ​​പ്ര​​ന്‍റി​സ് അ​​വ​​സ​​രം. ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​നം. ഏ​​പ്രി​​ൽ 9 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: സ്റ്റെ​​നോ​​ഗ്ര​​ാഫ​​ർ, ഫി​​റ്റ​​ർ (എ​​ൻ​​ജി​​നി​യ​​റിം​ഗ്), മേ​​സ​​ൺ, മെ​​ക്കാ​​നി​​ക് റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​സി.

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ പ​​ത്താം ക്ലാ​​സ് ജ​​യം/​​ത​​ത്തു​​ല്യം, ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ നാ​​ഷ​​ണ​​ൽ ട്രേ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ​​സി​​വി​​ടി) അ​​ല്ലെ​​ങ്കി​​ൽ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ​​സി​​വി​​ടി/​​എ​​സ്‌​​സി​​വി​​ടി).

പ്രാ​​യം: 15-24.സ്റ്റൈ​​പ​​ൻ​​ഡ്: 9600.

www.rrccr.com

Kerala

സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ മുന്നറിയിപ്പ് കേട്ടില്ല, ഡാമിൽ കുളിക്കാനിറങ്ങിയ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.

കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.

അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Kerala

ഭൂ​ട്ടാ​നി​ലേ​ക്കും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​മ്മ​ർ സ്പെ​ഷ​ൽ ടൂ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഭാ​ര​ത് ഗൗ​ര​വ് ട്ര​യി​നു കീ​ഴി​ലു​ള്ള സൗ​ത്ത് സ്റ്റാ​ർ റെ​യി​ലും ടൂ​ർ ടൈം​സും ചേ​ർ​ന്ന് ഭൂ​ട്ടാ​നി​ലേ​ക്കും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​മ്മ​ർ സ്പെ​ഷ​ൽ ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​പ്രി​ൽ 25ന് ​ആ​രം​ഭി​ക്കു​ന്ന 14 ദി​വ​സം നീ​ളു​ന്ന യാ​ത്ര​യി​ൽ വ​ട​ക്കുകി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭൂ​ട്ടാ​നി​ലെ​യും പ്ര​ധാ​ന ​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​തി​നാ​യി മൂ​ന്നു പാ​ക്കേ​ജു​ക​ളാ​ണു​ള്ള​ത്. ഗാ​ങ്ടോ​ക്, ഡാ​ർ​ജി​ലിം​ഗ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ പാ​ക്കേ​ജ്.

ര​ണ്ടാ​മ​ത്തെ പാ​ക്കേ​ജ് ഗു​വാ​ഹ​ത്തി, ഷി​ല്ലോം​ഗ്, ചി​റാ​പു​ഞ്ചി, മൗ​ലി​നോം​ഗ്, ഡൗ​കി എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​താ​ണ്. ഭൂ​ട്ടാ​നി​ലെ തി​ന്പു, പു​നാ​ഖ, പാ​റോ, ചെ​ലെ ലാ ​പാ​സ് എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ പാ​ക്കേ​ജ്.

ഇ​ൻ​ഷ്വ​റ​ൻ​സ്, ഹോ​ട്ട​ലു​ക​ളി​ലെ താ​മ​സ​സൗ​ക​ര്യം, കാ​ഴ്ച​ക​ൾ കാ​ണാ​ൻ പോ​കു​ന്ന​തി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ, ദക്ഷി​ണേ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കും. രാ​ത്രി താ​മ​സം, ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം, എ​ൽ​ടി​സി, എ​ൽ​എ​ഫ്സി സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ക്കേ​ജ് നി​ര​ക്കു​ക​ൾ​ക്കും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും: 7305858585. വെ​ബ്സൈ​റ്റ്: www.tourtimes.in

Kerala

ശബരി പാത നിർമാണം പുനരാരംഭിച്ചെന്ന് റെയില്‍വേ കോടതിയില്‍

കൊ​​​ച്ചി: ശ​​​ബ​​​രി പാ​​​ത നി​​​ര്‍മാ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചെ​​​ന്നു റെ​​​യി​​​ല്‍വേ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍വേ, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​രെ എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളാ​​​ക്കി ശ​​​ബ​​​രി റെ​​​യി​​​ല്‍വേ ആ​​​ക്‌​​​ഷ​​​ന്‍ കൗ​​​ണ്‍സി​​​ലു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജി​​​ജോ പ​​​ന​​​ച്ചി​​​നാ​​​നി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ 2019 ല്‍ ​​​ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.


ശ​​​ബ​​​രി റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​തു മാ​​​റ്റി​​​യെ​​​ന്നും പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സ്ഥ​​​ല​​​മെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചെ​​​ന്നും റെ​​​യി​​​ല്‍വേ​​​യും സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ശ​​​ബ​​​രി റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

National

കന്നഡ ഒഴിവാക്കിയതിൽ പ്രതിഷേധം; റെയിൽവേ പരീക്ഷ മാറ്റിവച്ചു

ബം​​​​ഗ​​​​ളൂരു: ക​​​​ന്ന​​​​ഡ ഭാ​​​​ഷ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യ​​​തി​​​ലു​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം​​​ മൂ​​​ലം സൗ​​​​ത്ത് വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി നീ​​​​ട്ടി​​​​വ​​​​ച്ചു.

പ​​​​രീ​​​​ക്ഷ ഇം​​​​ഗ്ലീ​​​​ഷി​​​​ലും ഹി​​​​ന്ദി​​​​യി​​​​ലും മാ​​​​ത്രം ന​​​​ട​​​ത്തി​​​യ​​​താ​​​ണു ഭാ​​​​ഷാ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ക​​​​ർ​​​​ണാ​​​​ട​​​​ക ര​​​​ക്ഷ​​​​ണ​ വേ​​​​ദി​​​​ക​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ന്ന​​​​ഡ​​​​യി​​​​ലും പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സം​​​ഘ​​​ട​​​ന പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

Kerala

കാ​യം​കു​ളം-കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

പ​​​റ​​​വൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ന്ന് കാ​​​യം​​​കു​​​ളം കോ​​​ട്ട​​​യം റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി റെ​​​യി​​​ൽ​​​വേ.​​​

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 16525 ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സി​​​ന് ശേ​​​ഷം കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വ​​​ഞ്ചി​​​നാ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 5.45 ആ​​​യി​​​രി​​​ക്കും. ഇ​​​ന്ന് വ​​​ഞ്ചി​​​നാ​​​ടി​​​നു ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഭാ​​​ഗ​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത സ​​​ർ​​​വീ​​​സ് ഞാ​​​യ​​​ർ പു​​​ല​​​ർ​​​ച്ചെ 05.15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 20634 വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​ങ്ങ​​​ന്നൂ​​​ർ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ (സ്റ്റീ​​​ൽ ഗി​​​ർ​​​ഡ​​​ർ മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്) 14 മ​​​ണി​​​ക്കൂ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ല് മു​​​ത​​​ൽ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ ആ​​​റു​​​വ​​​രെ​​​യാ​​​ണ് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള 16525 ഐ​​​ല​​​ൻ​​​ഡ്, 16310 കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, 66316 കൊ​​​ല്ലം - കോ​​​ട്ട​​​യം മെ​​​മു, 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ന്നി​​​വ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന് കോ​​​ട്ട​​​യം സ്റ്റേ​​​ഷ​​​നി​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​ക.

ഇ​​​ന്നു രാ​​​ത്രി 09.05ന് ​​​കൊ​​​ല്ല​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 66310 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു റ​​​ദ്ദാ​​​ക്കി. മ​​​ധു​​​ര ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ർ - മ​​​ധു​​​ര എ​​​ക്സ്പ്ര​​​സ് നാ​​​ളെ കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ചെ​​​ന്നൈ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് നാ​​​ളെ കോ​​​ട്ട​​​യ​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നു രാ​​​ത്രി 8.05ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ ചെ​​​ന്നൈ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും കോ​​​ട്ട​​​യ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത​​​ല്ല.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കാ​​​യം​​​കു​​​ളം വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ചെ​​​ന്നൈ മെ​​​യി​​​ൽ, ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു ഹം​​​സ​​​ഫ​​​ർ, മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്, വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ്, അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്, നി​​​ല​​​മ്പൂ​​​ർ രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ​​​പ്ര​​​സ് എ​​​ന്നി​​​വ ഇ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

Kerala

ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

പ​​​ര​​​വൂ​​​ർ: ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ഴി തി​​​രി​​​ച്ച് വി​​​ടു​​​ക​​​യും ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

12674 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - ഡോ. ​​​എം. ജി. ​​​ആ​​​ർ. ചെ​​​ന്നൈ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മെ​​​യി​​​ൽ നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം ആ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

22503 കന്യാ​​​കു​​​മാ​​​രി - ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സും നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഓ​​​ടു​​​ക. കാ​​​യം​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

കേരളത്തിനു പുതുതായി ഒരു മെമു ട്രെയിൻ കൂടി

പരവൂർ: കേരളത്തിന് പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച് റെയിൽവേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ഔദ്യോഗികമായി അറി യിച്ചിട്ടുണ്ട്.

ഈ ട്രെയിൻ എന്നു മുതലായിരിക്കുമെന്നും സമയക്രമം സംബന്ധിച്ചുള്ള വിവരവും ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. അതിനോടൊപ്പം പുതിയ മെമുവിന്‍റെ ഉദ്ഘാടനവും നടത്താനാണ് സാധ്യത.

മംഗലാപുരം- തിരുനെൽവേലി എക്സ്പ്രസ്, മംഗലാപുരം-രാമേശ്വരം എക്സ്പ്രസ്, നാഗർകോവിൽ - ചെർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് 11ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ട്രെയിനുകൾ.

Kerala

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി: ട്രെ​യി​നു​ക​ൾ വൈ​കും

പ​​​ര​​​വൂ​​​ർ: ചെ​​​ന്നൈ റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത് കാ​​​ര​​​ണം കേ​​​ര​​​ളം വ​​​ഴി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

22644 പ​​​ട്ന- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ 12ന് 50 ​​​മി​​​നി​​​റ്റ് വൈ​​​കും. 22504 ദി​​​ബ്രു​​​ഗ്ര​​​ഡ്- ക​​​ന്യാ​​​കു​​​മാ​​​രി വി​​​വേ​​​ക് സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ വ​​​ഴി​​​യി​​​ൽ 40 മി​​​നി​​​റ്റ് വൈ​​​കും. 22645 ഇ​​​ൻ​​​ഡോ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് അ​​​ഹ​​​ല്യ​​​ന​​​ഗ​​​രി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ഒ​​​മ്പ​​​തി​​​ന് 50 മി​​​നി​​​റ്റ് വൈ​​​കും.

13351 ധ​​​ൻ​​​ബാ​​​ദ്- ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ് ഏ​​​ഴ്, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 35 മി​​​നി​​​റ്റെ​​​ങ്കി​​​ലും വൈ​​​കും. 06547 എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 15 മി​​​നി​​​റ്റി​​​ല​​​ധി​​​കം വൈ​​​കും.

16526 കെ​​​എ​​​സ്ആ​​​ർ ബം​​​ഗ​​​ളൂ​​​രു-ക​​​ന്യാ​​​കു​​​മാ​​​രി ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ് 25ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ 30 മി​​​നി​​​റ്റി​​​ൽ അ​​​ധി​​​ക​​​വും വൈ​​​കും. ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​പ്പോ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള സ​​​മ​​​യ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ വൈ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സൂ​​​ചി​​​പ്പി​​​ച്ചു.

Kerala

സു​ര​ക്ഷി​തയാ​ത്ര; പോ​ൽ ആ​പ്പു​മാ​യി ചേ​ർ​ന്ന് റെ​യി​ൽ​വേ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് റെ​​​യി​​​ല്‍​വേ. യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷി​​​ത യാ​​​ത്ര​​​യൊ​​​രു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യാ​​​ണു പോ​​​ൽ ആ​​​പ്പി​​​ൽ ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഞ്ചു സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​നി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഒ​​​റ്റ​​​യ്ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ കോ​​​ച്ച് ന​​​ന്പ​​​ർ, ട്രെ​​​യി​​​നി​​​ന്‍റെ വി​​​ശ​​​ദാം​​​ശം, യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഫോ​​​ട്ടോ എ​​​ന്നി​​​വ ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് വ​​​ഴി പ​​​ങ്കു​​​വ​​​ച്ചാ​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ ക​​​ൺ​​​ട്രോ​​​ൾ റൂം ​​​മു​​​ഖേ​​​ന ഇ​​​വ​​​രെ നി​​​രീ​​​ക്ഷി​​​ക്കും.

സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ, യാ​​​ത്ര​​​യ്ക്കി​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം, തു​​​ട​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണ്. ട്രെ​​​യി​​​നി​​​ലോ പാ​​​ള​​​ത്തി​​​ലോ പ്ലാ​​​റ്റ്ഫോ​​​മി​​​ലോ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​നും ആ​​​പ്പി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു റെ​​​യി​​​ൽ മൈ​​​ത്രി സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ട്രെ​​​യി​​​നി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​യ പോ​​​ൽ ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഇ​​​തി​​​ൽ​​നി​​​ന്നു ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

National

റെ​യി​ൽ​വേ​യി​ൽ ഇ​നി ശു​ചി​ത്വ​മു​ള്ള കോ​ച്ചു​ക​ൾ വരും, യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സമേകി കേന്ദ്ര പ്രഖ്യാപനം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 'ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ. സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും.

ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​ത്വ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ത്സ​മ​യം പ​രാ​തി ന​ൽ​കാ​നും അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. റെ​യി​ൽ​വേ​യു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ച​ര​ക്ക് നീ​ക്ക​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും. ച​ര​ക്കു​ക​ൾ വേ​ഗ​ത്തി​ൽ കൈ​മാ​റാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കും.

 

 

National

വന്ദേഭാരത് എക്‌സ്പ്രസിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.

സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.

ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.

National

കേരളത്തിൽ ഏഴ് റെയിൽവേ പദ്ധതിക്കുള്ള ഡിപിആർ സർവേയ്ക്ക് അനുമതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​നും പാ​​​ത നി​​​വ​​​ർ​​​ത്ത​​​ലി​​​നും ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം.

160 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ ഗ​​​താ​​​ഗ​​​തം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് (ഡി​​​പി​​​ആ​​​ർ) ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്കാ​​​ണ് അ​​​നു​​​മ​​​തി.

സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ ചു​​​വ​​​ടെ: ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (307 കി​​​ലോ​​​മീ​​​റ്റ​​​ർ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (99 കി​​​ലോ​​​മീ​​​റ്റ​​​ർ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം പാ​​​ത (106 കി​​​ലോ​​​മീ​​​റ്റ​​​ർ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മൂ​​​ന്നാം​​​പാ​​​ത (കോ​​​ട്ട​​​യം വ​​​ഴി 115 കി​​​ലോ​​​മീ​​​റ്റ​​​ർ), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം പാ​​​ത (105 കി​​​ലോ​​​മീ​​​റ്റ​​​ർ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മൂ​​​ന്നാം​​​പാ​​​ത (71 കി​​​ലോ​​​മീ​​​റ്റ​​​ർ), തു​​​റ​​​വൂ​​​ർ-​​​അ​​​ന്പ​​​ല​​​പ്പു​​​ഴ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ (46 കി​​​ലോ​​​മീ​​​റ്റ​​​ർ).

Kerala

റെ​യി​ൽ​വേ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു

പ​​​​ര​​​​വൂ​​​​ർ: തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി​​​​യി​​​​ൽ​​​നി​​​​ന്ന് മും​​​​ബൈ ലോ​​​​ക​​​​മാ​​​​ന്യ തി​​​​ല​​​​ക് ടെ​​​​ർ​​​​മി​​​​ന​​​​സി​​​​ലേ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​തി​​​​വാ​​​​ര സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നി​​​​ൽ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ.

നി​​​​ല​​​​വി​​​​ൽ ഈ ​​​​ട്രെ​​​​യി​​​​നി​​​​ൽ 16 എ​​​​ൽ​​​​എ​​​​ച്ച്ബി കോ​​​​ച്ചു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 22 ആ​​​​യാ​​​​ണു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. തീ​​​രു​​​മാ​​​നം ഏ​​​​പ്രി​​​​ൽ 15 മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

Kerala

യു​ടി​എ​സ് ട്രെ​യി​ൻ ആ​പ് ഈ ​മാ​സംകൂ​ടി മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ്ര​​​സ്വ​​​ദൂ​​​ര തീ​​​വ​​​ണ്ടി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കാ​​​നും സീ​​​സ​​​ണ്‍ ടി​​​ക്ക​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ യു​​​ടി​​​എ​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ക​​​ഴി​​​യും. പ​​​ക​​​രം സം​​​യോ​​​ജി​​​ത റെ​​​യി​​​ൽ ആ​​​പ്പാ​​​യ റെ​​​യി​​​ൽ വ​​​ണ്ണി​​​ൽ ഇ​​​ത്ത​​​രം ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി സീ​​​സ​​​ണ്‍ ടി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ക, പു​​​തു​​​ക്കു​​​ക, പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ക, റെ​​​യി​​​ൽ പ​​​ണ​​​നി​​​ക്ഷേ​​​പ വാ​​​ല​​​റ്റ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ നി​​​ർ​​​ത്തും. എ​​​ന്നാ​​​ൽ യു​​​ടി​​​എ​​​സ് ആ​​​പ്പ് തു​​​ട​​​ർ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

ആ​​​പ്പി​​​ലെ റെ​​​യി​​​ൽ വാ​​​ല​​​റ്റി​​​ൽ ബാ​​​ക്കി​​​യു​​​ള്ള തു​​​ക ന​​​ഷ്ട​​​മാ​​​കി​​​ല്ല. പാ​​​സ്‌​​​വേ​​​ർ​​​ഡും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്നെ റെ​​​യി​​​ൽ വ​​​ണ്‍ ആ​​​പ്പി​​​ൽ ഇ​​​വ ല​​​ഭ്യ​​​മാ​​​കും. റെ​​​യി​​​ൽ​​​വേ ടി​​​ക്ക​​​റ്റു​​​ക​​​ൾ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​പ്പോ​​​ൾ ഇ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യം അ​​​റി​​​യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ടു​​​ക്കാ​​​നും കാ​​​ൻ​​​സ​​​ൽ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​വി​​​വ​​​രം, ടി​​​ക്ക​​​റ്റ്, പി ​​​എ​​​ൻ ആ​​​ർ സ്റ്റാ​​​റ്റ​​​സ് പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം റെ​​​യി​​​ൽ വ​​​ണ്ണി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും അ​​​തു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​ത്ര​​ക്കു​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

Leader Page

ശ​ബ​രി പാ​ത: കാ​ല്‍ നൂ​റ്റാ​ണ്ടിന്‍റെ കാ​ത്തി​രി​പ്പ് !

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി റെ​​​യി​​​ല്‍​പാ​​​ത വീ​​​ണ്ടും ച​​​ര്‍​ച്ച​​​യാ​​​കു​​​മ്പോ​​​ള്‍ കാ​​​ല്‍​നൂ​​​റ്റ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​നാ​​​ണ് വി​​​രാ​​​മ​​​മാ​​​കു​​​ന്ന​​​ത്.

1997-98 റെ​​​യി​​​ല്‍​വേ ബ​​​ജ​​​റ്റി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​ഭാ​​​വ​​​നം ചെ​​​യ്ത അ​​​ങ്ക​​​മാ​​​ലി-​​​ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​ക്കും സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ സു​​​പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് ഏ​​​റ്റ​​​വും എ​​​ളു​​​പ്പ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പാ​​​ത​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്. ഇ​​​പ്പോ​​​ള്‍ തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ല്‍ ഇ​​​റ​​​ങ്ങി​​​യാ​​​ണ് ബ​​​സ് മാ​​​ര്‍​ഗ​​​വും മ​​​റ്റു​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ശ​​​ബ​​​രി പാ​​​ത യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ​​​ച്ഛാ​​​യത​​​ന്നെ മാ​​​റു​​​മെ​​​ന്നു​​​റ​​​പ്പ്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ല്‍ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ എ​​​രു​​​മേ​​​ലി വ​​​രെ 111 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത.

അ​​​ങ്ക​​​മാ​​​ലി, കാ​​​ല​​​ടി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, ഓ​​​ട​​​ക്കാ​​​ലി, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ, വാ​​​ഴ​​​ക്കു​​​ളം, തൊ​​​ടു​​​പു​​​ഴ, ക​​​രി​​​ങ്കു​​​ന്നം, രാ​​​മ​​​പു​​​രം, ഭ​​​ര​​​ണ​​​ങ്ങാ​​​നം, ചെ​​​മ്മ​​​ല​​​മ​​​റ്റം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, എ​​​രു​​​മേ​​​ലി എ​​​ന്നി​​​വ​​​യാ​​​ണ് പാ​​​ത​​​യി​​​ലെ നി​​​ര്‍​ദി​​​ഷ്‌ട 14 സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍.

അ​​​ങ്ക​​​മാ​​​ലി-​​​എ​​​രു​​​മേ​​​ലി ശ​​​ബ​​​രി റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 1,900 കോ​​​ടി രൂ​​​പ കി​​​ഫ്ബി വ​​​ഴി ന​​​ല്‍​കാ​​​ന്‍ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെയാണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ എ​​​ന്ന സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി വീ​​​ണ്ടും ച​​​ര്‍​ച്ച​​​യാ​​​കു​​​ന്ന​​​ത്. 1997-98 റെ​​​യി​​​ല്‍​വേ ബ​​​ജ​​​റ്റി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്ത പ​​​ദ്ധ​​​തി തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി നാം ​​​ക​​​ണ്ട​​​ത്. ബ​​​ജ​​​റ്റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തു മു​​​ത​​​ല്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ ത​​​ട​​​സങ്ങ​​​ള്‍ വ​​​രെ ശ​​​ബ​​​രി പാ​​​ത​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ശ​​​ബ​​​രിപാ​​​ത പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ങ്ക​​​മാ​​​ലി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, മൂ​​​വാ​​​റ്റു​​​പു​​​ഴ, തൊ​​​ടു​​​പു​​​ഴ, പാ​​​ലാ, എ​​​രു​​​മേ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ള്‍ ട്രെ​​​യി​​​ന്‍ മാ​​​ര്‍​ഗം ബ​​​ന്ധി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യേ​​​ക​​​ത. ഇ​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ത​​​ന്നെ വ​​​ള​​​ര്‍​ച്ച​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കും. പ​​​ദ്ധ​​​തി നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യ്ക്കും യാ​​​ത്രാ​​​വേ​​​ഗ​​​ത്തി​​​നും സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി​​​ക്കും വ​​​ലി​​​യ ഊ​​​ര്‍​ജം പ​​​ക​​​രു​​​ക​​​യും ചെ​​​യ്യും.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലും വ​​​ന്‍ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക. മൂ​​​ന്നാ​​​ര്‍, അ​​​ടി​​​മാ​​​ലി, ആ​​​ന​​​ച്ചാ​​​ല്‍, ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട്, രാ​​​മ​​​ക്ക​​​ല്‍​മേ​​​ട്, പാ​​​ഞ്ചാ​​​ലി​​​മേ​​​ട്, ഇ​​​ല​​​വീ​​​ഴാ​​​പൂ​​​ഞ്ചി​​​റ, ഇ​​​ല്ലി​​​ക്ക​​​ല്‍ ക​​​ല്ല്, തേ​​​ക്ക​​​ടി, ഗ​​​വി, വാ​​​ഗ​​​മ​​​ണ്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്ക് ഈ ​​​പാ​​​ത ഗു​​​ണ​​​ക​​​ര​​​മാ​​​കും. വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലും തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​നാ​​​യാ​​​സം എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ സാ​​​ധി​​​ക്കും.

ദേ​​​ശീ​​​യ പാ​​​ത​​​യും എം​​​സി റോ​​​ഡും റെ​​​യി​​​ല്‍​വേ സ്റ്റേഷ​​​നു​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി​​​യി​​​ല്‍ നി​ന്നാ​​​ണ് ശ​​​ബ​​​രി റെ​​​യി​​​ല്‍ പാ​​​ത ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​ടു​​​ത്താ​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ശ​​​ബ​​​രി പാ​​​ത പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ വി​​​വി​​​ധ ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ഒ​​​രു ഹ​​​ബ്ബാ​​​യി അ​​​ങ്ക​​​മാ​​​ലി മാ​​​റും. ഇ​​​ത് വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ന്‍ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​ക്കും.

ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​രു​​​ടെ ജ​​​ന്മ​​​ഭൂ​​​മി​​​യാ​​​യ കാ​​​ല​​​ടി ഒ​​​ട്ടേ​​​റെ തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ എ​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മാ​​​ണ്. അ​​​ടു​​​ത്താ​​​യി മ​​​ല​​​യാ​​​റ്റൂ​​​ര്‍ പ​​​ള്ളി​​​യും സ്ഥി​​​തി ചെ​​​യ്യു​​​ന്നു. ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് അ​​​നാ​​​യാ​​​സം എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ സാ​​​ധി​​​ക്കും. പ്ലൈ​​​വു​​​ഡ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യാ​​​യ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ വി​​​ക​​​സ​​​ന​​​ത്തി​​​ന് പു​​​തി​​​യ​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും ശ​​​ബ​​​രി പാ​​​ത തു​​​റ​​​ക്കു​​​ക. ച​​​ര​​​ക്കു നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ല്‍ വ​​​ന്‍ ഉ​​​ണ​​​ര്‍​വു​​​ണ്ടാ​​​കും.

പെ​​​രു​​​മ്പാ​​​വൂ​​​രി​​​നും കോ​​​ത​​​മം​​​ഗ​​​ല​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഓ​​​ട​​​ക്കാ​​​ലി വ​​​ഴി​​​യാ​​​ണ് ശ​​​ബ​​​രി പാ​​​ത ക​​​ട​​​ന്നു​​​പോ​​​കു​​​ക. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ജീ​​​വി​​​തം പാ​​​ത വ​​​രു​​​ന്ന​​​തോ​​​ടെ അ​​​നാ​​​യാ​​​സ​​​മാ​​​കും. കോ​​​ത​​​മം​​​ഗ​​​ലം ടൗ​​​ണി​​​ല്‍ നി​​​ന്നും ര​​​ണ്ട​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ​​​യാ​​​ണ് ശ​​​ബ​​​രി പ​​​ദ്ധ​​​തി​​​യി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം റെ​​​യി​​​ല്‍​വേ സ്‌​​​റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​വ​നം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ നി​​​ന്നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹ്യ കാ​​​ര്‍​ഷി​​​ക സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ഈ ​​​സ​​​ഞ്ചാ​​​ര പാ​​​ത ഉ​​​ണ​​​ര്‍​വേ​​​കും. മൂ​​​ന്നാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ടു​​​ക്കി​​​യി​​​ലെ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​വി​​​ടെ ഇ​​​റ​​​ങ്ങാം.

മൂ​​​വാ​​​റ്റു​​​പു​​​ഴ വ​​​ഴി​​​യാ​​​ണ് ശ​​​ബ​​​രി പാ​​​ത ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​ത്. വാ​​​ഴ​​​ക്കു​​​ള​​​ത്ത് ക​​​ല്ലൂ​​​ര്‍​ക്കാ​​​ടി​​​നു സ​​​മീ​​​പ​​​മാ​​​ണ് പാ​​​ത​​​യു​​​ടെ സ്റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പൈ​​​നാ​​​പ്പി​​​ൾ കൃ​​​ഷി​​​യി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​മാ​​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്ക് ഇ​​​ത് പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ള്‍ തു​​​റ​​​ക്കും. വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പൈ​​​നാ​​​പ്പി​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് പാ​​​ത സ​​​ഹാ​​​യ​​​ക​​​മാ​​​കും. തു​​​ട​​​ര്‍​ന്നു​​​ള്ള തൊ​​​ടു​​​പു​​​ഴ സ്റ്റേ​​​ഷ​​​ന്‍ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ആ​​​ദ്യ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നാ​​​കും. ഇ​​​ത് ജി​​​ല്ല​​​യു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന പാ​​​ത​​​കൂ​​​ടി​​​യാ​​​കും.

ക​​​രി​​​ങ്കു​​​ന്നം, രാ​​​മ​​​പു​​​രം, സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ വ​​​രെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ സ്ഥ​​​ലം അ​​​ള​​​ന്ന് പാ​​​ത​​​യ്ക്കാ​​​യി ക​​​ല്ലി​​​ട്ടി​​​ട്ടു​​​ള്ള​​​ത്. തു​​​ട​​​ര്‍​ന്നു​​​ള്ള സ്റ്റേഷ​​​നു​​​ക​​​ളാ​​​യ ഭ​​​ര​​​ണ​​​ങ്ങാ​​​നം, ചെ​​​മ്മ​​​ല​​​മ​​​റ്റം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി റോ​​​ഡ്, എ​​​രു​​​മേ​​​ലി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഇ​​​തു​​​വ​​​രെ സ​​​ര്‍​വേ ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

National

റെയിൽവേ; 3795 കോടി രൂപ കേരളത്തിന് അനുവദിച്ചിരിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇ. ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്‍റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.

District News

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ വി​ക​സ​നം: കേ​ന്ദ്ര​മ​ന്ത്രി വാ​ക്കു​പാ​ലി​ക്ക​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

ക​ല്ലേ​റ്റും​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഷ​നാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന വാ​ക്കു​പാ​ലി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ ത​യാ​റാ​ക​ണ​മെ​ന്ന് റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സു​രേ​ഷ് ഗോ​പി ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച വേ​ള​യി​ല്‍ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഷ​നാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ അ​ടു​ത്ത സ്‌​കീ​മി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​ന്‍ വ​രു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​ത്തി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി​.

വ​രു​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും ജി​ല്ല​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​നി​ല്‍​ക്കു​ന്ന സ്റ്റേ​ഷ​നാ​യി​ട്ടു​കൂ​ടി വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് കി​ട്ടു​ന്നി​ല്ല. കോ​വി​ഡു​കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ളി​ല്‍ മൂ​ന്ന് ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ​നു​വ​ദി​ക്കാ​മെ​ന്ന് എം​പി പ​റ​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം​ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തി​ല്‍ പാ​ല​രു​വി​ക്കു​മാ​ത്ര​മാ​ണ് സ്റ്റോ​പ്പ​നു​വ​ദി​ച്ച​ത്. രാ​ത്രി 11.30 ക​ഴി​ഞ്ഞാ​ല്‍ രാ​വി​ലെ ആ​റു​വ​രെ ഒ​രു ട്രെ​യി​നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ സ്റ്റോ​പ്പി​ല്ല.


കാ​ല​ങ്ങ​ളാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ല്‍​വേ​യും ഇ​രി​ങ്ങാ​ല​ക്കു​ട​യെ ത​ഴ​യു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട​യെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഇ​​​നി നി​​​ർ​​​മി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 50 റേ​​​ക്കു​​​ക​​​ൾ ചെ​​​ന്നൈ പെ​​​ര​​​മ്പൂ​​​രി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.​​​ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നാ​​​ണ്. ഈ ​​​സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​നി​​​ൽ 11 തേ​​​ർ​​​ഡ് ഏ​​​സി, നാ​​​ല് സെ​​​ക്ക​​​ന്‍ഡ് ഏ​​​സി, ഒ​​​രു ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​സി​​​എ​​​ഫി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ ഹൗ​​​റ​​​യ്ക്കും കാ​​​മാ​​​ഖ്യ​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ല​​​ഭി​​​ച്ച വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മി​​​ച്ച് ട്രാ​​​ക്കി​​​ലി​​​റ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് വേ​​​ണ്ടി 15 കോ​​​ച്ചു​​​ക​​​ളു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ള്ളു​​​ടെ മൂ​​​ന്നാം​​​പ​​​തി​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളും ഐ​​​സി​​​എ​​​ഫി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

അതിവേഗ റെയിൽപാത; ഡിപിആർ ഒന്പത് മാസത്തിനകം: ഇ. ശ്രീധരൻ

മ​​​​ല​​​​പ്പു​​​​റം: സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ന് ബ​​​​ദ​​​​ലാ​​​​യി അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ.

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ൽ​​​​നി​​​​ന്ന് വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

ന​​​​ഞ്ച​​​​ൻ​​​​കോ​​​​ട് റെ​​​​യി​​​​ൽ​​​​പാ​​​​ത സംബന്ധിച്ച് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രിയെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇതുസം​​​​ബ​​​​ന്ധി​​​​ച്ച് ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഫെ​​​ബ്രു​​​വ​​​രി ര​​​​ണ്ടി​​​ന് പൊ​​​​ന്നാ​​​​നി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ് തു​​​​ട​​​​ങ്ങും.

ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഡി​​​​എം​​​​ആ​​​​ർ​​​​സി​​​​യെ​​​​യാ​​​​ണ് ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന് ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. ഡി​​​​എം​​​​ആ​​​​ർ​​​​സി​​​​യു​​​​ടെ മു​​​​ഖ്യ​​​​ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ശ്രീ​​​​ധ​​​​ര​​​​ൻ ഡി​​​​പി​​​​ആ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക. ഒ​​​​ന്പ​​​​ത് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഡി​​​​പി​​​​ആ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Kerala

അ​തി​വേ​ഗ പാ​ത​: ലക്ഷം കോ​ടിയുടെ പദ്ധതി​

മ​​ല​​പ്പു​​റം: അ​​തി​​വേ​​ഗ റെ​​യി​​ൽ​​പാ​​ത യാ​​ഥാ​​ർ​​ഥ്യ​​മാ​​യാ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ൽ ക​​ണ്ണൂ​​ർ വ​​രെ​​യു​​ള്ള അ​​തി​​വേ​​ഗ പാ​​ത​​യി​​ൽ 22 സ്റ്റേ​​ഷ​​നു​​ക​​ളാ​​കും ഉ​​ണ്ടാ​​വു​​ക​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

റെ​​യി​​ൽ​​വേ സാ​​ന്നി​​ധ്യ​​മി​​ല്ലാ​​ത്ത മ​​ല​​പ്പു​​റം, കൊ​​ട്ടാ​​ര​​ക്ക​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലൂ​​ടെ അ​​തി​​വേ​​ഗ​​പാ​​ത ക​​ട​​ന്നു​​പോ​​കും. 3.15 മ​​ണി​​ക്കൂ​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്ന് ക​​ണ്ണൂ​​രി​ലെ​​ത്താ​​ൻ സാ​​ധി​​ക്കും. ര​​ണ്ട​​ര മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ കോ​​ഴി​​ക്കോ​​ട്ടും എ​​ത്താം. ഓ​​രോ അ​​ഞ്ച് മി​​നി​​റ്റി​​ലും ട്രെ​​യി​​നു​​ണ്ടാ​​കും.

പ​​ദ്ധ​​തി​​യു​​ടെ പ്ര​​തീ​​ക്ഷി​​ത ചെ​​ല​​വ് കി​​ലോ​​മീ​​റ്റ​​റി​​ന് ഏ​​ക​​ദേ​​ശം 200 കോ​​ടി രൂ​​പ​​യാ​​ണ്. 86,000 കോ​​ടി​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ചെ​​ല​​വ്. ഇ​​ത് ല​ക്ഷം കോ​​ടി വ​​രെ ഉ​​യ​​രാം. ജി​​എ​​സ്ടി​​യും മ​​റ്റു തീ​​രു​​വ​​ക​​ളും ഒ​​ഴി​​വാ​​ക്കി​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

എ​​ട്ട് കോ​​ച്ചി​​ൽ 560 പേ​​ർ​​ക്ക് യാ​​ത്ര ചെ​​യ്യാം. 200 കി​​ലോ​​മീ​​റ്റ​​റാ​​യി​​രി​​ക്കും പ​​ര​​മാ​​വ​​ധി വേ​​ഗം. 20-25 കി​​ലോ​​മീ​​റ്റ​​ർ പ​​രി​​ധി​​യി​​ൽ സ്റ്റേ​​ഷ​​നു​​ക​​ൾ വ​​രും. കെ-​​റെ​​യി​​ലി​​ൽ ഇ​​ത് 40-80 കി​​ലോ​​മീ​​റ്റ​​റാ​​യി​​രു​​ന്നു. ബി​​സി​​ന​​സ്, ഫ​​സ്റ്റ് ക്ലാ​​സ്, ജ​​ന​​റ​​ൽ കോ​​ച്ചു​​ക​​ൾ ട്രെ​​യി​​നി​​ലു​​ണ്ടാ​​കും. നാ​​ല് വ​​ർ​​ഷ​​ത്തി​​ന​​കം പ​​ദ്ധ​​തി തീ​​ർ​​ക്കാ​​നാ​​കും.

തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ, എ​​യ​​ർ​​പോ​​ർ​​ട്ട്, വ​​ർ​​ക്ക​​ല, കൊ​​ല്ലം, കൊ​​ട്ടാ​​ര​​ക്ക​​ര, അ​​ടൂ​​ർ, ചെ​​ങ്ങ​​ന്നൂ​​ർ, കോ​​ട്ട​​യം, വൈ​​ക്കം, എ​​റ​​ണാ​​കു​​ളം, ആ​​ലു​​വ, നെ​​ടു​​ന്പാ​​ശേ​​രി, തൃ​​ശൂ​​ർ, കു​​ന്നം​​കു​​ളം, എ​​ട​​പ്പാ​​ൾ, തി​​രൂ​​ർ, മ​​ല​​പ്പു​​റം, ക​​രി​​പ്പൂ​​ർ, കോ​​ഴി​​ക്കോ​​ട്, ത​​ല​​ശേ​​രി, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​കും സ്റ്റേ​​ഷ​​നു​​ക​​ൾ ഉ​​ണ്ടാ​​വു​​ക. ഏ​​ഴു​​പ​​ത് ശ​​ത​​മാ​​ന​​വും ഉ​​യ​​ര​​പ്പാ​​ത​​യാ​​യ​​തി​​നാ​​ൽ സ്ഥ​​ല​​മേ​​റ്റെ​​ടു​​പ്പ് കു​​റ​​വാ​​യി​​രി​​ക്കും. 20 ശ​​ത​​മാ​​നം ട​​ണ​​ലാ​​യി​​രി​​ക്കും.

കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.
തു​​ട​​ക്ക​​ത്തി​​ൽ ക​​ണ്ണൂ​​ർ വ​​രെ​​യാ​​ണെ​​ങ്കി​​ലും ഭാ​​വി​​യി​​ൽ കാ​​സ​​ർ​​ഗോ​​ഡ്, മം​​ഗ​​ളൂ​രു, മും​​ബൈ വ​​രെ പാ​​ത നീ​​ട്ടാ​​നാ​​കും. കാ​​സ​​ർ​​ഗോ​​ട്ടു​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന പ്ര​​തി​​ദി​​ന യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​വാ​​യ​​തി​​നാ​​ലാ​​ണ് നി​​ല​​വി​​ൽ ക​​ണ്ണൂ​​ർ വ​​രെ​​യാ​​ക്കി​​യ​​ത്. 70 ശ​​ത​​മാ​​നം എ​​ല​​വേ​​റ്റ​​ഡ് പാ​​ത​​യും 20 ശ​​ത​​മാ​​നം തു​​ര​​ങ്ക​​പാ​​ത​​യു​​മാ​​ണ്. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ചാ​​കും ക​​ട​​ന്നു​​പോ​​വു​​ക. സ്റ്റാ​​ൻ​​ഡേ​​ഡ് ഗേ​​ജി​​ലാ​​കും നി​​ർ​​മാ​​ണം. അ​​തേ​​സ​​മ​​യം, ഗു​​ഡ്സ് ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ​​ർ​​വീ​​സു​​ണ്ടാ​​കി​​ല്ല. ഇ​​പ്പോ​​ഴു​​ള്ള പാ​​ത​​യു​​മാ​​യി ക​​ണ​​ക്‌​ഷ​​ൻ ഉ​​ണ്ടാ​​കി​​ല്ല. അ​​ഞ്ചു​​വ​​ർ​​ഷം കൊ​​ണ്ട് പ​​ദ്ധ​​തി പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​കും.

നി​​ല​​വി​​ൽ ട്രെ​​യി​​നു​​ക​​ളു​​ടെ എ​​സി ചെ​​യ​​ർ​​ കാ​​റു​​ക​​ളു​​ടെ ഒ​​ന്ന​​ര മ​​ട​​ങ്ങാ​​ണ് യാ​​ത്രാ​​നി​​ര​​ക്ക് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഓ​​രോ അ​​ഞ്ച് മി​​നി​​റ്റി​​ലും ട്രെ​​യി​​നു​​ക​​ൾ ഓ​​ടി​​ക്കാം. ഡ​​ൽ​​ഹി​​യി​​ലെ റാ​​പ്പി​​ഡ് റെ​​യി​​ൽ ട്രാ​​ൻ​​സി​​റ്റി​​നും സ​​മാ​​ന​​മാ​​യ ട്രെ​​യി​​നു​​ക​​ൾ ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ണ്ട്. കോ​​ച്ചു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ​ത​​ന്നെ നി​​ർ​​മി​​ക്കാ​​നാ​​കും. രാ​​ജ്യ​​ത്തെ അ​​തി​​വേ​​ഗ റെ​​യി​​ൽ ശൃം​​ഖ​​ല വ്യാ​​പി​​ക്കു​​ന്പോ​​ൾ അ​​ത്ത​​രം ട്രെ​​യി​​നു​​ക​​ൾ​​ക്ക് ഈ ​​പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാം.

കു​​റ​​ഞ്ഞ തോ​​തി​​ലേ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ള്ളൂ. തു​​ര​​ങ്ക​​പാ​​ത​​യു​​ള്ള​​യി​​ട​​ങ്ങ​​ളി​​ൽ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കേ​​ണ്ട. എ​​ല​​വേ​​റ്റ​​ഡ് പാ​​ത​​യു​​ള്ള​​യി​​ട​​ങ്ങ​​ളി​​ൽ 20 മീ​​റ്റ​​ർ വീ​​തി​​യി​​ൽ ഭൂ​​മി മ​​തി. നി​​ർ​​മാ​​ണ​​ത്തി​​നു​​ശേ​​ഷം നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ കൃ​​ഷി​​ക്കോ മേ​​ച്ചി​​ൽ​​പ്പു​​റ​​ത്തി​​നോവേ​​ണ്ടി ഉ​​ട​​മ​​ക​​ൾ​​ക്ക് പാ​​ട്ട​​ത്തി​​ന് ഭൂ​​മി തി​​രി​​കെ ന​​ൽ​​കാം. അ​​തി​​നാ​​ൽ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള എ​​തി​​ർ​​പ്പ് കു​​റ​​യും. കൊ​​ങ്ക​​ണ്‍ റെ​​യി​​ൽ​​വേ മാ​​തൃ​​ക​​യി​​ൽ പാ​​ത​​യ്ക്ക് ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കും. റെ​​യി​​ൽ​​വേ​​യു​​ടെ 51 ശ​​ത​​മാ​​നം വി​​ഹി​​ത​​വും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ 49 ശ​​ത​​മാ​​നം വി​​ഹി​​ത​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന ഒ​​രു സ്പെ​​ഷ​​ൽ പ​​ർ​​പ്പ​​സ് വെ​​ഹി​​ക്കി​ൾ രൂ​​പീ​​ക​​രി​​ക്കും. ഭൂ​​മി​​യു​​ടെ ചെ​​ല​​വ് സ​​ബോ​​ർ​​ഡി​​നേ​​റ്റ് ക​​ടം വ​​ഴി​​യാ​​യി​​രി​​ക്കു​​മെ​​ന്ന് ശ്രീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​നി മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്നും എ​​ല്ലാ സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നും വി​​ര​​മി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ.​ ​ശ്രീ​​ധ​​ര​​ൻ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തോ​​ട് പ്ര​​തി​​ക​​രി​​ച്ചു.

Kerala

അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സ് 27 മു​​​ത​​​ൽ

പ​​​ര​​​വൂ​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്ത ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന മൂ​​​ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന അ​​​മൃ​​​ത് ഭാ​​​ര​​​ത് പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​നു​​​ക​​​ള്‍ 27 മു​​​ത​​​ലും തൃ​​​ശൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ നാ​​​ളെ മു​​​ത​​​ലും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു ചെ​​​ന്നൈ താം​​​ബ​​​രം, ചെ​​​ര്‍​ല​​​പ്പ​​​ള്ളി (ഹൈ​​​ദ​​​രാ​​​ബാ​​​ദ്) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി മം​​​ഗ​​​ളൂ​​​രു ജം​​​ഗ​​​ഷ​​​നി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് സ​​​ര്‍​വീ​​​സു​​​ക​​​ള്‍.​​​താം​​​ബ​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍ ട്രെ​​​യി​​​ന്‍ 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് താം​​​ബ​​​ര​​​ത്തു​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. തി​​​രി​​​കെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് 29ന് ​​​രാ​​​വി​​​ലെ 10.40ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ന്‍ രാ​​​ത്രി 11.45ന് ​​​താം​​​ബ​​​ര​​​ത്ത് എ​​​ത്തും.​​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - ചെ​​​ര്‍​ല​​​പ്പ​​​ള്ളി ട്രെ​​​യി​​​ന്‍ 27ന് ​​​രാ​​​വി​​​ലെ 7.15ന് ​​​ചെ​​​ര്‍​ല​​​പ്പ​​​ള്ളി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് 28ന് ​​​ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് 2.45ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍ എ​​​ത്തും. 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 5.30നാ​​​ണ് ട്രെ​​​യി​​​ന്‍ തി​​​രി​​​കെ പു​​​റ​​​പ്പെ​​​ടു​​​ക.

29ന് ​രാ​​​ത്രി 11.30ന് ​​​ചെ​​​ര്‍​ല​​​പ്പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തും.​​​ നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ന്‍ 27ന് ​​​രാ​​​വി​​​ലെ 11.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ അ​​​ഞ്ചി​​​ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തും. 1.10നാ​​​ണ് ട്രെ​​​യി​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ക. വ​​​ര്‍​ക്ക​​​ല ശി​​​വ​​​ഗി​​​രി, കൊ​​​ല്ലം, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കാ​​​യം​​​കു​​​ളം, മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, ആ​​​ലു​​​വ, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍ ജം​​​ഗ്ഷ​​​ന്‍, തി​​​രൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ്‌​​​റ്റോ​​​പ്പ്.

28ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് മം​​​ഗ​​​ളൂരു​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ന്‍ രാ​​​ത്രി 7.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും 10.05ന് ​​​നാ​​​ഗ​​​ര്‍​കോ​​​വി​​​ലി​​​ലും എ​​​ത്തും. ഇ​​​ന്നു മു​​​ത​​​ല്‍ ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. തൃ​​​ശൂ​​​ര്‍ - ഗു​​​രു​​​വാ​​​യൂ​​​ര്‍ പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​ര്‍ 26ന് ​​​വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് 6.50ന് ​​​തൃ​​​ശൂ​​​രി​​​ല്‍ എ​​​ത്തും. തി​​​രി​​​കെ തൃ​​​ശൂ​​​രി​​​ല്‍​നി​​​ന്ന് രാ​​​ത്രി 8.10ന് ​​​പു​​​റ​​​പ്പെ​​​ട്ട് 8.45ന് ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍ എ​​​ത്തും.11 ജ​​​ന​​​റ​​​ല്‍ കോ​​​ച്ചു​​​ക​​​ളും എ​​​ട്ട് സ്ലീ​​​പ്പ​​​ര്‍ കോ​​​ച്ചു​​​ക​​​ളും വീ​​​ത​​​മാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്കു​​​ള്ള​​​ത്.

1740 പേ​​​ര്‍​ക്കു യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. മി​​​ക​​​ച്ച ഇ​​​ന്‍റീ​​​രി​​​യ​​​ര്‍, ജ​​​ന​​​റ​​​ല്‍ കോ​​​ച്ചു​​​ക​​​ളി​​​ലും കു​​​ഷ​​​ന്‍ സീ​​​റ്റു​​​ക​​​ള്‍, സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍, അ​​​ഗ്‌​​​നി​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. അ​​​ന്ത്യോ​​​ദ​​​യ ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പോ​​​ലെ പ്ര​​​ത്യേ​​​ക നി​​​ര​​​ക്കാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ള്‍​ക്കും. ജ​​​ന​​​റ​​​ല്‍ കോ​​​ച്ചി​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​യ്ക്കു 35 രൂ​​​പ​​​യും സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സി​​​ല്‍ 200 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ 149 രൂ​​​പ​​​യു​​​മാ​​​ണു അ​​​ടി​​​സ്ഥാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.

Kerala

നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​മാ​യി ട്രാ​ക്കി​ലി​റ​ങ്ങി അ​മൃ​ത് ഭാ​ര​ത്

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.

എ​​​സി കോ​​​ച്ചു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് എ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​വി​​ശേ​​ഷ​​​ത. അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും നോ​​​ൺ-​​​എ​​​സി സ്ലീ​​​പ്പ​​​ർ, ജ​​​ന​​​റ​​​ൽ ക്ലാ​​​സു​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ്.

800 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ദൂ​​​ര​​​മു​​​ള്ള അ​​​ല്ലെ​​​ങ്കി​​​ൽ 10 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം യാ​​​ത്രാ​​​സ​​​മ​​​യ​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​തി​​​ലൂ​​​ടെ റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.​​​ ഇ​​​ത്ത​​​രം ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ മു​​​ന്നി​​​ലും പി​​​ന്നി​​​ലും ഓ​​​രോ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കും. നി​​​ല​​​വി​​​ൽ 22 കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്, ഇ​​​തി​​​ൽ 10 സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളും 10 ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ളും ര​​​ണ്ട് പാ​​​ഴ്സ​​​ൽ വാ​​​നു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ, ബ​​​യോ വാ​​​ക്വം ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ൾ, സെ​​​ൻ​​​സ​​​ർ അ​​​ധി​​​ഷ്ഠി​​​ത വാ​​​ട്ട​​​ർ ടാ​​​പ്പു​​​ക​​​ൾ, ചാ​​​ർ​​​ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ൾ, റീ​​​ഡിം​​​ഗ് ലൈ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ ഇ​​​തി​​​ലു​​​ണ്ട്. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ലു​​​ള്ള കു​​​ലു​​​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘സെ​​​മി-​​​പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​പ്ല​​​റു​​​ക​​​ൾ’ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു.

1,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ഏ​​​ക​​​ദേ​​​ശം 500 രൂ​​​പ​​​യാ​​​ണ് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് നി​​​ര​​​ക്ക്. കൂ​​​ടാ​​​തെ അ​​​മൃ​​​ത് ഭാ​​​ര​​​തി​​​ൽ സ്ലീ​​​പ്പ​​​ർ ക്ലാ​​​സി​​​ൽ ആ​​​ർ​​​എ​​​സി ടി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല; ടി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ൺ​​​ഫേം ആ​​​കു​​​ക​​​യോ വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റി​​​ൽ ആ​​​കു​​​ക​​​യോ ചെ​​​യ്യും.

Kerala

ച​ര​ക്കുനീ​ക്ക​ത്തിനു ‘ട്ര​ക്ക്സ് ഓ​ൺ ട്രെ​യി​ൻ​സ്’

പ​​​ര​​​വൂ​​​ർ: ച​​​ര​​​ക്കുനീ​​​ക്ക​​​ത്തി​​നു ‘ട്ര​​​ക്ക്സ് ഓ​​​ൺ ട്രെ​​​യി​​​ൻ​​​സ്’ എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ സേ​​​വ​​​നം പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ.

സ​​​മ​​​ർ​​​പ്പി​​​ത ച​​​ര​​​ക്ക് ഇ​​​ട​​​നാ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ത്യേ​​​കം പ​​​രി​​​ഷ്ക​​​രി​​​ച്ച് നി​​​ർ​​​മി​​​ച്ച ഫ്ലാ​​​റ്റ് വാ​​​ഗ​​​ണു​​​ക​​​ളി​​​ൽ ലോ​​​ഡ് ചെ​​​യ്ത ട്ര​​​ക്കു​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​സേ​​​വ​​​നം. ഇ​​​തു​​​വ​​​ഴി ദീ​​​ർ​​​ഘ​​​വും തി​​​ര​​​ക്കേ​​​റി​​​യ​​​തു​​​മാ​​​യ ഹൈ​​​വേ യാ​​​ത്ര​​​ക​​​ൾ ട്ര​​​ക്കു​​​ക​​​ൾ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യും. മാ​​​ത്ര​​​മ​​ല്ല, അ​​​തി​​​വേ​​​ഗം ച​​​ര​​​ക്കു​​​ക​​​ൾ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന നേ​​​ട്ട​​​വു​​​മു​​​ണ്ട്.​​

നി​​​ല​​​വി​​​ൽ വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത ച​​​ര​​​ക്ക് ഇ​​​ട​​​നാ​​​ഴി​​​യി​​​ൽ ന്യൂ​​​റെ​​​വാ​​​രി​​​ക്കും ന്യൂ ​​​പാ​​​ല​​​ൻ​​​പു​​​രി​​​നും മ​​​ധ്യേ​​​യാ​​​ണ് ട്ര​​​ക്ക്സ് ഓ​​​ൺ ട്രെ​​​യി​​​ൻ​​​സ് (ടി​​​ഒ​​​ടി) സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ത് കൂ​​​ടു​​​ത​​​ൽ സോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​ണു റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​​

ന്യൂ ​പാ​​​ല​​​ൻ​​​പു​​​ർ - ന്യൂ ​​​റെ​​​വാ​​​രി ഇ​​​ട​​​നാ​​​ഴി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സേ​​​വ​​​നം ഏ​​​ക​​​ദേ​​​ശം 636 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ്. ഇ​​​ത് റോ​​​ഡ് വ​​​ഴി​​​യു​​​ള്ള എ​​​ൻ​​​ഡ് ടു ​​​എ​​​ൻ​​​ഡ് ഗ​​​താ​​​ഗ​​​ത സ​​​മ​​​യം 30 മ​​​ണി​​​ക്കൂ​​​റി​​​ൽ​​നി​​​ന്ന് ടി​​​ഒ​​​ടി സേ​​​വ​​​നം വ​​​ഴി 12 മ​​​ണി​​​ക്കൂ​​​റാ​​​യി കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കും. ഇ​​​തു സ​​​മ​​​യ​​​വും ലോ​​​ജി​​​സ്റ്റി​​​ക്സ് ചെ​​​ല​​​വും കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​ണു റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. മാ​​​ത്ര​​​മ​​​ല്ല, ആ​​​ൾ​​​ക്കാ​​​രു​​​ടെ വി​​​ശ്വാ​​​സ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. ഇ​​​തു​​കൂ​​​ടാ​​​തെ ഹൈ​​​വേ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ അ​​​നു​​​ദി​​​നം സം​​​ഭ​​​വി​​​ക്കു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ദീ​​​ർ​​​ഘ​​​ദൂ​​​ര ച​​​ര​​​ക്കു​​നീ​​​ക്ക​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നും പു​​​തി​​​യ സേ​​​വ​​​ന​​​ത്തി​​​ന് ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

ടി​​​ഒ​​​ടി​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം അ​​​തി​ന്‍റെ ല​​​ളി​​​ത​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ വി​​​ല​​​നി​​​ർ​​​ണ​​​യ ഘ​​​ട​​​ന​​​യാ​​​ണ്. സു​​​താ​​​ര്യ​​​മാ​​​യ ഭാ​​​ര സ്ലാ​​​ബു​​​ക​​​ളി​​​ലാ​​​ണ് ച​​​ര​​​ക്കു​​​ക​​​ൾ​​​ക്ക് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

25 ട​​​ൺ വ​​​രെ​​​യു​​​ള്ള ട്ര​​​ക്കു​​​ക​​​ൾ​​​ക്ക് ഒ​​​രു വാ​​​ഗ​​​ണി​​​ന് 25, 543 രൂ​​​പ​​​യാ​​​ണ് ജി​​​എ​​​സ്ടി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​ക്ക് 25 മു​​​ത​​​ൽ 45 വ​​​രെ ട​​​ണ്ണി​​​ന് 29, 191 രൂ​​​പ​​​യും 45 മു​​​ത​​​ൽ 58 വ​​​രെ ട​​​ണ്ണി​​​ന് 32,000 രൂ​​​പ​​​യു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ൽ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ൽ​​നി​​​ന്നു ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കു​​​ന്നു​​​മി​​​ല്ല.

Kerala

കേ​ര​ള​ത്തി​ൽ വി​വി​ധ ട്രെ​യി​നു​ക​ൾ​ക്ക് പു​തു​താ​യി 24 സ്റ്റോ​പ്പു​ക​ൾ

പ​​​ര​​​വൂ​​​ർ: ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വി​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ള്‍​ക്ക് 109 സ്റ്റോ​​​പ്പു​​​ക​​​ള്‍ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.

കേ​​​ര​​​ള​​​ത്തി​​​ല്‍ 24 സ്റ്റോ​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​മാ​​​സം 26 മു​​​ത​​​ല്‍ ചെ​​​ന്നൈ-​​​എ​​​ഗ്‌മോ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ലും എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു​​​വി​​​ന് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലും നി​​​ല​​​മ്പൂ​​​ര്‍-​​​കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സി​​​ന് തു​​​റ​​​വൂ​​​രി​​​ലും വ​​​ല്ല​​​പ്പു​​​ഴ​​​യി​​​ലും മ​​​ധു​​​ര-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് ചെ​​​റി​​​യ​​​നാ​​​ടും തൃ​​​ശൂ​​​ര്‍-​​​ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് ക​​​ണ്ണൂ​​​ര്‍ സൗ​​​ത്തി​​​ലും തൂ​​​ത്തു​​​ക്കു​​​ടി-​​​പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സി​​​നു കി​​​ളി​​​കൊ​​​ല്ലൂ​​​രി​​​ലും ചെ​​​ന്നൈ-​​​പാ​​​ല​​​ക്കാ​​​ട് എ​​​ക്‌​​​സ്പ്ര​​​സി​​​ന് കൊ​​​ല്ല​​​ങ്കോ​​​ടും സ്റ്റോ​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചു.

27 മു​​​ത​​​ല്‍ നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​ഗാ​​​ന്ധി​​​ധാം എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ലും പു​​​ന​​​ലൂ​​​ര്‍-​​​മ​​​ധു​​​ര എ​​​ക്‌​​​സ്പ്ര​​​സി​​​ന് ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തും എ​​​റ​​​ണാ​​​കു​​​ളം-​​​പൂ​​​ന എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. 28 മു​​​ത​​​ല്‍ നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സി​​​ന് ധ​​​നു​​​വ​​​ച്ച​​​പു​​​ര​​​ത്തും പൂ​​​നൈ എ​​​റ​​​ണാ​​​കു​​​ളം എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും ഹി​​​സാ​​​ര്‍-​​​കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് തി​​​രൂ​​​രി​​​ലും പു​​​തു​​​താ​​​യി സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

29 മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത്-​​​ഭാ​​​വ്‌​​​ന​​​ഗ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും 31 മു​​​ത​​​ൽ കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍-​​​ഹി​​​സാ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് തി​​​രൂ​​​രി​​​ലും സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട് മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​വെ​​​രാ​​​വ​​​ല്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ലും വ​​​ട​​​ക​​​ര​​​യി​​​ലും പു​​​തി​​​യ സ്റ്റോ​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളുടെ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് റെ​യി​ൽ​വേ

പ​​​​ര​​​​വൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച മൂ​​​​ന്ന് അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സു​​​​ക​​​​ളും പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​യി ഓ​​​​ടും. ഇ​​​​വ​​​​യു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം റെ​​​​യി​​​​ൽ​​​​വേ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്രേ​​​​ മോ​​​​ദി ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

താം​​​​ബ​​​​രം - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ട്രെ​​​​യി​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30 ന് ​​​​താം​​​​ബ​​​​ര​​​​ത്തുനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴം രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ എ​​​​ത്തും. തി​​​​രി​​​​കെ​​​​യു​​​​ള്ള സ​​​​ർ​​​​വീ​​​​സ് വ്യാ​​​​ഴം രാ​​​​വി​​​​ലെ 10.40ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ന്നു​​​​ത​​​​ന്നെ രാ​​​​ത്രി 11.45ന് ​​​​താം​​​​ബ​​​​ര​​​​ത്ത് എ​​​​ത്തും. നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ, തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി, മ​​​​ധു​​​​ര വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്ത് (കൊ​​​​ച്ചു​​​​വേ​​​​ളി ) അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് ചൊ​​​​വ്വാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 7.15ന് ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ച​​​​ർ​​​​ല​​​​പ്പ​​​​ള്ളി​​​​യി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ബു​​​​ധ​​​​ൻ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.45ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്തി​​​​ൽ എ​​​​ത്തും. മ​​​​ട​​​​ക്കട്രെ​​​​യി​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്തി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴം രാ​​​​ത്രി 11.30ന് ​​​​ച​​​​ർ​​​​ല​​​​പ്പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തും. കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, സേ​​​​ലം വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ്.

നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ - മം​​​​ഗ​​​​ളൂരു ജം​​​​ഗ്ഷ​​​​ൻ അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​ൻ ചൊ​​​​വ്വാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 11.30ന് ​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ബു​​​​ധ​​​​ൻ പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചി​​​​ന് മം​​​​ഗ​​​​ളൂരു​​​​വി​​​​ൽ എ​​​​ത്തും. തി​​​​രി​​​​കെ​​​​യു​​​​ള്ള സ​​​​ർ​​​​വീ​​​​സ് ബു​​​​ധ​​​​ൻ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ന്നു​​​​ത​​​​ന്നെ രാ​​​​ത്രി 10.05ന് ​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ എ​​​​ത്തും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

Kerala

കേ​ര​ള​ത്തി​ന് പു​തി​യ പാ​സ​ഞ്ച​ർ ട്രെ​യി​ൻ

പ​ര​വൂ​ർ: കേ​ര​ള​ത്തി​നു പു​തു​താ​യി ഒ​രു പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. തൃ​ശൂ​ർ- ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ പ്ര​തി​ദി​ന പാ​സ​ഞ്ച​ർ (56115 /56116) ട്രെ​യി​നാ​ണ് അ​നു​വ​ദി​ച്ച​ത്. ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ദി​വ​സം മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് വൈ​കു​ന്നേ​രം 6.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 6.50 ന് ​തൃ​ശൂ​രി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് തൃ​ശൂ​രി​ൽ​നി​ന്നു രാ​ത്രി 8.10 ന് ​പു​റ​പ്പെ​ട്ട് 8.45 ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തും.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് !; സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് അ​ധി​ക സ്റ്റോ​പ്പ്

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് 15 ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു വി​​​വി​​​ധ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

തീ​​​യ​​​തി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സ്റ്റോ​​​പ്പു​​​ക​​​ൾ ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.​​ ചെ​​​ന്നൈ എ​​​ഗ്‌​​​മോ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സി​​​ന് അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.​​ നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് - കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ് തു​​​വ്വൂ​​​ർ, വ​​​ല​​​പ്പു​​​ഴ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ർ​​​ത്തും.​​ മ​​​ധു​​​രൈ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ് ചെ​​​റി​​​യ​​​നാ​​​ട് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - വെ​​​രാ​​​വ​​​ൽ എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, വ​​​ട​​​ക​​​ര സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ - ഗാ​​​ന്ധി​​​ധാം പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ ഗു​​​രു​​​വാ​​​യൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സി​​​ന് പൂ​​​ങ്കു​​​ന്നം സ്‌​​​റ്റേ​​​ഷ​​​നി​​​ൽ സ്‌​​​റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. ​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ്: ധ​​​നു​​​വ​​​ച്ച​​​പു​​​രം സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

തൃ​​​ശൂ​​​ർ - ക​​​ണ്ണൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ്: ക​​​ണ്ണൂ​​​ർ സൗ​​​ത്ത് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ പു​​​ന​​​ലൂ​​​ർ-​​​മ​​​ധു​​​രൈ എ​​​ക്‌​​​സ്പ്ര​​​സ്: ബാ​​​ല​​​രാ​​​മ​​​പു​​​രം സ്‌​​​റ്റേ​​​ഷ​​​നി​​​ലും നി​​​ർ​​​ത്തും.​​ തൂ​​​ത്തു​​​ക്കു​​​ടി-​​​പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സ്: കി​​​ളി​​​കൊ​​​ല്ലൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്(​​​കൊ​​​ച്ചു​​​വേ​​​ളി ) - ഭാ​​​വ്‌​​​ന​​​ഗ​​​ർ എ​​​ക്‌​​​സ്പ്ര​​​സ്, 22149, 22150 എ​​​റ​​​ണാ​​​കു​​​ളം-പു​​​ണെ എ​​​ക്‌​​​സ്പ്ര​​​സ് എ​​​ന്നി​​​വ വ​​​ട​​​ക​​​ര സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു​​​വി​​​ന് ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. ഹി​​​സാ​​​ർ-​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ് തി​​​രൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - പാ​​​ല​​​ക്കാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് കൊ​​​ല്ല​​​ങ്കോ​​​ട് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും. നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് ഷൊ​​​ർ​​​ണൂ​​​ർ മെ​​​മു തു​​​വ്വൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ലെ തീ​പി​ടി​ത്തം: ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ടു​ക്കും

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലെ തീ​പി​ടി​ത്ത​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും ചൊവ്വാഴ്ചയുമായി ന​ട​ക്കും.

ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​നു​ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ വി​ല നി​ശ്ച​യി​ക്കാ​നാ​കൂ. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ നേ​തൃ​ത്വം ന​ല്കും. തീ ​പി​ടി​ത്ത​ത്തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സി​ന്‍റെ​യും​കൂ​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​വ​ഹി​ക്കും.

ന​ന്പ​ർ പ്ലേ​റ്റു​ക​ള​ട​ക്കം ക​ത്തി​പ്പോ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​മ്പർ പ​രി​ശോ​ധി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ നമ്പ​ർ ക​ണ്ടെ​ത്തി​വേ​ണം കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​ൻ. മൂ​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

തീ​പി​ടി​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​ന്പ​ർ പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​വ​രു​ടെ പ​രാ​തി​ക​ൾ ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. അ​തി​നു​ശേ​ഷ​മേ യ​ഥാ​ർ​ഥ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​കൂ. തു​ട​ർ​ന്ന് റെ​യി​ൽ​വേ സാ​മ​ഗ്രി​ക​ളു​ടെ ന​ഷ്ട​വും റെ​യി​ൽ​വേ​യു​ടെ​കൂ​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ​ക്കാ​ക്കും.

പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ലൊ​ന്നി​നു തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പ​ട​ർ​ന്നെ​ന്നും പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന് അ​ടു​ത്തു​ള്ള റെ​യി​ൽ​വേ ഇ​ല​ക്‌​ട്രി​ക് ലൈ​നി​ലു​ണ്ടാ​യ തീ​പ്പൊ​രു മൂ​ടി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ പ​തി​ച്ച് തീ​പിടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളു​ണ്ട്. ഇ​ത് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

റെ​യി​ൽ​വേ ഇ​ല​ക്‌​ട്രി​ക് ലൈ​നി​ൽ​നി​ന്ന് നി​യ​മ​പ്ര​കാ​രം പാ​ലി​ക്കേ​ണ്ട അ​ക​ലം പാ​ർ​ക്കിം​ഗ് ഏ​രി​യ​യ്ക്ക് ഇ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തു വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പാ​ർ​ക്കിം​ഗ് ക​രാ​ർ, പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ ഒ​രു​ക്കി​യി​രു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, തീ​പി​ടി​ത്തം ത​ട​യാ​നാ​യി ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കി​യി​ട്ടുണ്ടോ തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​കും.

തീ​പി​ടി​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. റെ​യി​ൽ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ താ​ത്കാ​ലി​ക​മാ​യു​ള്ള​ത​ട​ക്ക​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​ണോ​യെ​ന്നും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​യെ​ന്നു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ​ക്കു നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ട്.

Kerala

റെയിൽവേ സ്റ്റേഷൻ തീപിടിത്തം: പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്‍റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്‍റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.

ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്‍റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.

ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.

അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.

National

റെയിൽവൺ ആപ്പ് വഴിയുള്ള ജനറൽ ടിക്കറ്റുകൾക്ക് ഇളവ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജ​​​​​നു​​​​​വ​​​​​രി 14 മു​​​​​ത​​​​​ൽ മൂ​​​​​ന്നു​​​​​ മാ​​​​​സ​​​​​ത്തേ​​​​​ക്കു റെ​​​​​യി​​​​​ൽ​​​​​വ​​​​​ൺ ആ​​​​​പ്പ് വ​​​​​ഴി​​​​​യു​​​​​ള്ള ജ​​​​​ന​​​​​റ​​​​​ൽ ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു മൂ​​​​​ന്നു ശ​​​​​ത​​​​​മാ​​​​​നം ഡി​​​​​സ്കൗ​​​​​ണ്ട് ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നു റെ​​​​​യി​​​​​ൽ​​​​​വേ. ഓ​​​​​ൺ​​​​​ലൈ​​​​​ൻ വ​​​​​ഴി​​​​​യാ​​​​​ക​​​​​ണം പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ട്.

ആ​​​​​പ്പി​​​​​ലെ ആ​​​​​ർ-​​​​​വാ​​​​​ല​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള ജ​​​​​ന​​​​​റ​​​​​ൽ​​​​​ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​പ്പോ​​​​​ൾ മൂ​​​​​ന്നു​​​​​ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ള​​​​​വ് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്.

National

രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി

ചെ​ന്നൈ: രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. റെ​യി​ൽ​വെ പോ​ലീ​സാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 10 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഭു​വ​നേ​ശ്വ​ർ എ​ക്പ്ര​സി​ലെ കോ​ച്ചി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി റെ​യി​ൽ​വെ പോ​ലീ​സ് അ​റി​യി​ച്ചു.

National

ല​ക്ഷ്യം 600 കോ​ടി അ​ധി​ക വ​രു​മാ​നം; യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ഡി​സം​ബ​ർ 26 മു​ത​ൽ നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​രും. ഇ​തി​ലൂ​ടെ 600 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന വ​ർ​ധ​ന​വാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

215 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക്കാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യു​ണ്ടാ​വു​ക. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ഒ​രു പൈ​സ​യും മെ​യി​ൽ/​എ​ക്സ്പ്ര​സ് നോ​ൺ എ​സി, എ​സി കോ​ച്ചു​ക​ളി​ലെ യാ​ത്ര​ക​ൾ​ക്ക് കി​ലോ മീ​റ്റ​റി​ന് ര​ണ്ട് പൈ​സ​യു​മാ​വും വ​ർ​ധ​ന.

215 കി​ലോ മീ​റ്റ​ർ വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല. ഇ​തി​ന് പു​റ​മേ നോ​ൺ എ​സി കോ​ച്ചി​ൽ 500 കി​ലോ മീ​റ്റ​ർ യാ​ത്ര ചെ​യ്യു​ന്ന​വ​ർ 10 രൂ​പ അ​ധി​ക​മാ​യി ന​ൽ​ക​ണം.

മ​ധ്യ-​താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ സ​ബ​ർ​ബ​ൻ, സീ​സ​ൺ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെ​യി​ൽ​വേ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

2018ന് ​ശേ​ഷം ഇ​ന്ത്യ​യി​ൽ റെ​യി​ൽ​വേ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​ത്തി​പ്പ് ചെ​ല​വ് വ​ർ​ധി​ച്ച​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ചാ​ർ​ജ് കൂ​ട്ടു​ന്ന​തെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Kerala

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ൺ; കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ര്‍: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഈ ​മാ​സം 20 മു​ത​ല്‍ നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ല്‍ വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തു​ക.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​ത്രി ഒ​മ്പ​തി​ന് കോ​ട്ട​യ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് വ​ഡോ​ദ​ര​യി​ല്‍ എ​ത്തും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് മം​ഗ​ലൂ​രു​വി​ലേ​ക്ക് ഈ ​മാ​സം 24നും 28​നും സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ര​ണ്ടാം ദി​വ​സം രാ​വി​ലെ 6.05ന് ​മം​ഗ​ലൂ​രു​വി​ലെ​ത്തും.

26നും 30​നും രാ​വി​ലെ 9.55ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് പി​റ്റേ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ചെ​ര്‍​ല​പ്പ​ള്ളി​യി​ലെ​ത്തും. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

Kerala

റെ​യി​ൽ​വേ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: പി.കെ. കൃഷ്ണദാസ്

തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തി​​​​ലെ റെ​​​​യി​​​​ൽ​​​​വേ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് 3,100 കോ​​​​ടി രൂ​​​​പ നേ​​​​ര​​​​ത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ പാ​​​​സ​​​​ഞ്ച​​​​ർ അ​​​​മി​​​​നി​​​​റ്റീ​​​​സ് ക​​​​മ്മി​​​​റ്റി (പി​​​​എ​​​​സി) ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​കൂ​​​ടി​​​യാ​​​യ പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. തൃ​​​​ശൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​മാ​​​​ത്രം 460 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള നി​​​​ർ​​​​മി​​​​തി എ​​​​ട്ടു റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കും.

മം​​​​ഗ​​​​ലാ​​​​പു​​​​രം -ഷൊ​​​​ർ​​​​ണൂ​​​​ർ റെ​​​​യി​​​​ൽ​​​​പ്പാ​​​​ത നാ​​​​ലു​​​​വ​​​​രി​​​​യും ഷൊ​​​​ർ​​​​ണൂ​​​​ർ - എ​​​​റ​​​​ണാ​​​​കു​​​​ളം പാ​​​​ത മൂ​​​​ന്നു​​​​വ​​​​രി​​​​യും ഷൊ​​​​ർ​​​​ണൂ​​​​ർ- ക​​​​ന്യാ​​​​കു​​​​മാ​​​​രി പാ​​​​ത നാ​​​​ലു​​​​വ​​​​രി​​​​യു​​​​മാ​​​​ക്കും. ട്രെ​​​​യി​​​​ന്‍റെ വേ​​​​ഗ​​​​ത്തി​​​​നു ത​​​​ട​​​​സം​​​​നി​​​​ൽ​​​​ക്കു​​​​ന്ന വ​​​​ള​​​​വും തി​​​​രി​​​​വു​​​​മു​​​​ള്ള ട്രാ​​​​ക്കു​​​​ക​​​​ൾ നേ​​​​രെ​​​​യാ​​​​ക്കാ​​​​ൻ പ്രോ​​​​ജ​​​​ക്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ൽ സ്ലീ​​​​പ്പ​​​​ർ​​​​ക്ലാ​​​​സ് കൊ​​​​ണ്ടു​​​​വ​​​​രും. ഹ്ര​​​​സ്വ​​​​ദൂ​​​​ര​​​​സ​​​​ർ​​​​വീ​​​​സി​​​​നു​​​​വേ​​​​ണ്ടി കൂ​​​​ടു​​​​ത​​​​ൽ സ്റ്റോ​​​​പ്പു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം കൂ​​​​ടു​​​​ത​​​​ൽ മെ​​​​മു ട്രെ​​​​യി​​​​നു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കും. ലെ​​​​വ​​​​ൽ​​​​ക്രോ​​​​സി​​​​നു പ​​​​ക​​​​രം ഓ​​​​വ​​​​ർ​​​​ബ്രി​​​​ഡ്ജ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ വേ​​​​ണ്ട​​​​വി​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കൃ​​​​ഷ്ണ​​​​ദാ​​​​സ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Kerala

ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ ഇ​നി വി​ളി​ച്ചു​ണ​ർ​ത്താ​നും സം​വി​ധാ​നം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം

നേ​ര​ത്തേ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഈ ​സം​വി​ധാ​നം അ​ധി​കം ആ​ർ​ക്കും അ​റി​യി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നി​ൽ എ​ത്ത​ണം. വ​ണ്ടി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു മോ? ​ഉ​റ​ങ്ങി​പ്പോ​യാ​ൽ സ്റ്റേ​ഷ​ൻ മി​സ് ആ​കു​മാ? ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഒ​ന്നും ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട. റെ​യി​ൽ​വ ത​ന്നെ നി​ങ്ങ​ളെ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​കും മു​മ്പ് കൃ​ത്യ​മാ​യി വി​ളി​ച്ചു​ണ​ർ​ത്തും.

രാ​ത്രി യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ടെ​ൻ​ഷ​ൻ ആ​ണ് ക​ണ്ണ് തു​റ​ക്കു​മ്പോ​ൾ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ടാ​കും എ​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​രാ​യ 139 ൽ ​ഒ​രു "ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട്’ എ​ന്ന സം​വി​ധാ​ന​മു​ണ്ട്. യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് അ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് വേ​ക്ക​പ്പ് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

ഇ​ത് യാ​ത്ര​ക്കാ​ര​ന് നി​ഷ്പ്ര​യാ​സം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ആ​ദ്യം 139 എ​ന്ന ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക. തു​ട​ർ​ന്ന് മെ​നു​വി​ൽ നി​ന്ന് ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. സാ​ധാ​ര​ണ​യാ​യി ഏ​ഴ് ആ​ണ് ഡെ​സ്റ്റി​നേ​ഷ​ൻ ഓ​പ്ഷ​ൻ ന​മ്പ​ർ. തു​ട​ർ​ന്ന് നി​ങ്ങ​ളു​ടെ യാ​ത്രാ ടി​ക്ക​റ്റി​ന്‍റെ പ​ത്ത് അ​ക്ക ന​മ്പ​ർ ന​ൽ​കി സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം മ​തി. ഇ​ത് കൂ​ടാ​തെ എ​സ്എം​എ​സ് വ​ഴി അ​ല​ർ​ട്ട് <പി​എ​ൻ​ആ​ർ ന​മ്പ​ർ> എ​ന്ന് ടൈ​പ്പ് ചെ​യ്ത് 139 ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചും ഈ ​സേ​വ​നം ആ​ക്ടി​വേ​റ്റ് ആ​ക്കാം.

ഈ ​ര​ണ്ട് രീ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ആ​ക്ടി​വേ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ള​ൾ​ക്ക് ഇ​റ​ണ്ടേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് ഫോ​ണി​ലേ​ക്ക് ഓ​ട്ടോ​മേ​റ്റ​ഡ് കോ​ൾ വ​രും. നി​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​യി എ​ന്ന​താ​ണ് അ​തി​ലെ ശ​ബ്ദ സ​ന്ദേ​ശം. അ​തോ​ടെ ഇ​റ​ങ്ങേ​ണ്ട​തി​നു​ള്ള ത​യാ​റാ​ടു​പ്പു​ക​ൾ യാ​ത്ര​ക്കാ​ര​ന് സാ​വ​കാ​ശ​വും ല​ഭി​ക്കും.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പു​ല​ർ​ച്ചെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങേ​ണ്ട​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍റ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​റ്റി​സി) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

ട്രെ​യി​ന്‍ യാ​ത്ര​യി​ല്‍ സം​ര​ക്ഷ​ണ​വു​മാ​യി "ഓ​പ്പ​റേ​ഷ​ന്‍ ര​ക്ഷി​ത'

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ട്രെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ര​​​​ക്ഷി​​​​ത’യു​​​​മാ​​​​യി പോ​​​​ലീ​​​​സ്. കേ​​​​ര​​​​ള റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സും റെ​​​​യി​​​​ല്‍​വേ പ്രൊ​​​​ട്ട​​​ക്‌​​​ഷ​​​​ന്‍ ഫോ​​​​ഴ്‌​​​​സും ആം​​​​ഡ് പോ​​​​ലീ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ദൗ​​​​ത്യ​​​​മാ​​​​ണി​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​​ല്ലാ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സ്ത്രീ​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും പ്ലാ​​​​റ്റ്​​​​ഫോ​​​​മു​​​​ക​​​​ളി​​​​ലും സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലും റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ര്‍​ശ​​​​ന​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

മ​​​​ദ്യ​​​​പി​​​​ച്ചോ മ​​​​റ്റു ല​​​​ഹ​​​​രി​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​ന്‍ കോ​​​​മ്പൗ​​​​ണ്ടി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്നും പി​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ മ​​​​ദ്യ​​​​മോ മ​​​​റ്റു ല​​​​ഹ​​​​രി​​​​യോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്ത്രീ​​​​ക​​​​ള്‍​ക്കും മ​​​​റ്റു സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​ര്‍​ക്കും ബു​​​​ദ്ധി​​​​മു​​​​ട്ട് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ര​​​​ക്ഷി​​​​ത' ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്

District News

ചെ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​നി ലോ​ക്ക​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന

പ​ര​വൂ​ർ: വ​ർ​ക്ക​ല സം​ഭ​വ​ത്തി െ ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ലോ​ക്ക​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം.​തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഇ​നി ലോ​ക്ക​ൽ പോ​ലീ​സ് അ​വ​രു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തും.​രാ​വി​ലെ എ​ട്ടി​നും പ​ത്തി​നും മ​ധ്യേ​യും വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി ഏ​ഴി​നും മ​ധ്യേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. മാ​ത്ര​മ​ല്ല ചി​ല പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥി​രം ഔ​ട്ട് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​വും ലോ​ക്ക​ൽ പോ​ലീ​സി െ ന്‍റ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ഇ​ത് കൂ​ടാ​തെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ട​വി​ട്ട് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​തി െ ന്‍റ ഭാ​ഗ​മാ​യി പോ​ലീ​സി െ ന്‍റ സ്ഥി​രം സാ​ന്നി​ധ്യ​മി​ല്ലാ​ത്ത പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ർ​പി​എ​ഫ് സം​ഘം എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ഏ​തൊ​ക്കെ ട്രെ​യി​നു​ക​ൾ എ​ത്തു​മ്പോ​ഴാ​ണ് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ള്ള​ത് എ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രി​ൽ നി​ന്ന് ശേ​ഖ​രി​ച്ചു.

പ്ലാ​റ്റ്ഫോം ടി​ക്ക​റ്റി​ല്ലാ​തെ നി​ര​വ​ധി ആ​ൾ​ക്കാ​ർ സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി സ്ഥി​ര​മാ​യി ത​മ്പ​ടി​ക്കു​ന്ന​താ​യി ആ​ർ​പി​എ​ഫി െ ന്‍റ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ച​ക സം​ഘ​ങ്ങ​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​ത്ത​ര​ക്കാ​രെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ട്രെ​യി​നു​ക​ളി​ൽ റെ​യി​ൽ​വേ പോ​ലീ​സിെ ന്‍റ​യും ആ​ർ​പി​എ​ഫിന്‍റെയും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഇ​തി​നാ​യി ഇ​രു സേ​ന​ക​ളി​ലും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ൽ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ലും ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ​ക്ക് മു​ന്നി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും.​സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ ഇ​നി മു​ത​ൽ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് എ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്യും.

ട്രെ​യി​നു​ക​ളി​ൽ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ പി​ടി​കൂ​ടി ഏ​റ്റ​വും അ​ടു​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കും. പി​ന്നീ​ട് ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി കേ​സെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ വ​നി​താ പോ​ലീ​സി െ ന്‍റ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന

ആ​ലു​വ: തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​മെ​ട്ടാ​കെ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യി​ൽവേ പോ​ലീ​സി​ന്‍റെ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ക​ൾ ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ വേ​ണു​വി​ന്‍റെ​യും ഇ.​കെ. അ​നി​ൽ കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന. സം​ശ​യ​ക​ര​മാ​യി ക​ണ്ട​വ​രു​ടെ ബാ​ഗേ​ജു​ക​ൾ പ​രി​ശോ​ധി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന വി​വേ​ക് എ​ക്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ പ​രി​ശോ​ധി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വ​ർ​ക്ക​ല​യി​ൽ യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വം: ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ശ​ദീ​ക​രി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി.

അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം ഇ​തേ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ പ​തി​യെ മെ​ച്ച​പ്പെ​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് കൈ​കാ​ലു​ക​ള്‍ അ​ന​ക്കാ​ന്‍ ശ്ര​മി​ച്ചു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​ച്ചോ​റ് ഇ​ള​കി മ​റി​ഞ്ഞു​ള്ള ആ​ക്സോ​ണ​ല്‍ ഇ​ന്‍​ജു​റി​യു​ണ്ടാ​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

 

 

Kerala

രാത്രി ട്രെയിനുകളിൽ വനിതാ കംപാർട്ട്മെന്‍റുണ്ട്; വനിതാ പോലീസ് എവിടെ?

കൊ​​​ച്ചി: സ​​​മ​​​യം രാ​​​ത്രി 7.50. എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന്‍റെ ഒ​​​ന്നാം ന​​​മ്പ​​​ർ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ എ​​​ത്തി. ലേ​​​ഡീ​​​സ് ഒ​​​ൺ​​​ലി കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ര​​​ണ്ടെ​​​ണ്ണ​​​മു​​​ണ്ട്. അ​​​തി​​​ലൊ​​​ന്നി​​​ൽ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ. അ​​​തി​​​ലേ​​​ക്ക് പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്ന് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ഏ​​​താ​​​നും പു​​​രു​​​ഷ​​​ന്മാ​​​ർ ക​​​യ​​​റി.

ലേ​​​ഡീ​​​സ് കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റാ​​​ണി​​​തെ​​​ന്നു പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്ന് ചി​​​ല​​​ർ വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും ഗൗ​​​നി​​​ക്കാ​​​തെ അ​​​വ​​​ർ സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​രു​​​പ്പു​​​റ​​​പ്പി​​​ച്ചു. കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ വ​​​നി​​​താ​​​യാ​​​ത്ര​​​ക്കാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലീ​​​സി​​​നെ തി​​​ര​​​ക്കി​​​യെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. ഒ​​​ടു​​​വി​​​ൽ അ​​​വ​​​ർ ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ പു​​​രു​​​ഷ​​​യാ​​​ത്ര​​​ക്കാ​​​ർ ഇ​​​റ​​​ങ്ങി​​​യോ​​​ടി....!

ഇ​​​ത് ഒ​​​രു ദി​​​വ​​​സ​​​ത്തെ അ​​​നു​​​ഭ​​​വ​​​മ​​​ല്ലെ​​​ന്നു രാ​​​ത്രി​​​യി​​​ലെ പാ​​​സ​​​ഞ്ച​​​റി​​​ൽ സ്ഥി​​​ര​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ൾ പ​​​റ​​​യു​​​ന്നു. സൗ​​​മ്യ സം​​​ഭ​​​വ​​​ത്തോ​​​ടെ​​​യാ​​​ണു രാ​​​ത്രി ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ‌ വ​​​നി​​​താ പോ​​​ലീ​​​സി​​​ന്‍റെ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഏ​​​താ​​​നും വ​​​ർ​​​ഷം ഇ​​​തു തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും മാ​​​സ​​​ങ്ങ​​​ളാ​​​യി പോ​​​ലീ​​​സ് സു​​​ര​​​ക്ഷ വ​​​ല്ല​​​പ്പോ​​​ഴും മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​ണു യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി.

സാ​​​യു​​​ധ​​​രാ​​​യ ര​​​ണ്ടു വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രെ വ​​​നി​​​താ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ‌ സു​​​ര​​​ക്ഷ​​​യ്ക്കു നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ട്രെ​​​യി​​​നി​​​ൽ അ​​​പാ​​​യ​​​ബ​​​ട്ട​​​ൺ, ഹെ​​​ൽ​​​പ് ലൈ​​​ൻ എ​​​ന്നി​​​വ​​​യും പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൊ​​​തു​​​ങ്ങി.

വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു മേ​​​രി സ​​​ഹേ​​​ലി പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 700 വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ‌ അ​​​തി​​​ന്‍റെ സേ​​​വ​​​നം എ​​​ത്തി​​​നോ​​​ക്കി​​​യി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ല. കേ​​​ര​​​ള എ​​​ക്സ്പ്ര​​​സി​​​ൽ ശ്രീ​​​ക്കു​​​ട്ടി (22) ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷ​​​വും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു​​​ള്ള രാ​​​ത്രി പാ​​​സ​​​ഞ്ച​​​റു​​​ക​​​ളി​​​ലെ വ​​​നി​​​താ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ ആ​​​കു​​​ല​​​ത​​​ക​​​ളോ​​​ടെ​​​യു​​​ള്ള യാ​​​ത്ര തു​​​ട​​​രു​​​ന്നു.

ഓ​​​ർ​​​മ​​​യി​​​ല്ലേ സൗ​​​മ്യ​​​യെ..!ഓ​​​ർ​​​മ​​​യി​​​ല്ലേ സൗ​​​മ്യ​​​യെ..!

2011 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ഷൊ​​​ർ​​​ണൂ​​​രി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നി​​​ലെ യാ​​​ത്ര​​​ക്കാ​​​രി സൗ​​​മ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഇ​​​ന്നും ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​രു​​​ടെ മ​​​ന​​​സി​​​ലെ സ​​​ങ്ക​​​ട​​​മാ​​​ണ്.  

ഒ​​​രു കൈ​​​യി​​​ല്ലാ​​​ത്ത കൊ​​​ടും​​​ക്രി​​​മി​​​ന​​​ൽ ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യാ​​​ണ് സൗ​​​മ്യ​​​യെ ആ​​​ക്ര​​​മി​​​ച്ചു ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ത​​​ള്ളി​​​യി​​​ട്ട​​​ത്. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം സൗ​​​മ്യ മ​​​രി​​​ച്ചു. ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ ഹൈ​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി. അ​​​ടു​​​ത്തി​​​ടെ ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​പ്പോ​​​യ ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി​​​യെ പി​​​ന്നീ​​​ട് പി​​​ടി​​​കൂ​​​ടി. പ്ര​​​തി ഇ​​​പ്പോ​​​ൾ വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ലാ​​​ണ്. 

Kerala

എ​റ​ണാ​കു​ളം-ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് എ​ട്ടി​ന്; സ​ർ​വീ​സ് പി​ന്നീ​ട്

പ​​​​ര​​​​വൂ​​​​ർ ( കൊ​​​​ല്ലം): പു​​​​തു​​​​താ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ച എ​​​​റ​​​​ണാ​​​​കു​​​​ളം - ബം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ ഫ്ലാ​​​​ഗ് ഓ​​​​ഫ് എ​​​​ട്ടി​​​​നു രാ​​​​വി​​​​ലെ 8.15ന് ​​​​വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ൽ​​​നി​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും.


രാ​​​​വി​​​​ലെ 7.20ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കും.

മ​​​​ന്ത്രി​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന തീ​​​​യ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​റി​​​​യി​​​​പ്പ് ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള മ​​​​റ്റു മൂ​​​​ന്ന് വ​​​​ന്ദേ ഭാ​​​​ര​​​​ത് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാം വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നാ​​​​ണി​​​​ത്. അ​​​​തേ​​​സ​​​​മ​​​​യം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​നു കീ​​​​ഴി​​​​ലെ നാ​​​​ലാം വ​​​​ന്ദേ​​​​ഭാ​​​​ര​​​​താ​​​​ണെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. കൂ​​​​ടാ​​​​തെ കേ​​​​ര​​​​ള​​​​ത്തെ​​​​യും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യെ​​​​യും ത​​​​മ്മി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ര​​​​ണ്ടാം വ​​​​ന്ദേ​​​​ഭാ​​​​ര​​​​തും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​നി​​​​ന്ന് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യ വ​​​​ന്ദേ​​​​ഭാ​​​​ര​​​​തു​​​​മാ​​​​ണ് ഈ ​​​​ട്രെ​​​​യി​​​​ൻ. ബം​​​​ഗ​​​​ളൂ​​​​രു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ ഉ​​​​പ​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​സ​​​​ർ​​​​വീ​​​​സ് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ 11 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ളു​​​​ന്ന യാ​​​​ത്രാ​​​​സ​​​​മ​​​​യം ഏ​​​​ക​​​​ദേ​​​​ശം 8.40 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി ചു​​​​രു​​​​ങ്ങും.


ബു​​​​ധ​​​​നാ​​​​ഴ്ച ഒ​​​​ഴി​​​​കെ ആ​​​​ഴ്ച​​​​യി​​​​ൽ ആ​​​​റു ദി​​​​വ​​​​സ​​​​മാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം - ബം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​നി​​​​ന്ന് രാ​​​​വി​​​​ലെ 5.10ന് ​​​​പു​​​​റ​​​​പ്പെ​​​​ട്ട് ഉ​​​​ച്ച​​​​യ്ക്ക് 1.50ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് എ​​​​ത്തും.മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.20ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് രാ​​​​ത്രി 11ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ എ​​​​ത്തും.

എ​​​​റ​​​​ണാ​​​​കു​​​​ളം - ബം​​​​ഗ​​​​ളൂ​​​​രു റൂ​​​​ട്ടി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ര​​​​ണ്ട് സ്റ്റോ​​​​പ്പു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു സ്റ്റോ​​​​പ്പു​​​​ക​​​​ളാ​​​​ണ് ഈ ​​​​ട്രെ​​​​യി​​​​നു​​​​ള്ള​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ, തി​​​​രു​​​​പ്പൂ​​​​ർ, ഈ​​​​റോ​​​​ഡ്, സേ​​​​ലം, ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം (കെ.​​​​ആ​​​​ർ പു​​​​രം) എ​​​​ന്നി​​​​വ​​​​യാ​​​​ണ് മ​​​​റ്റു സ്റ്റോ​​​​പ്പു​​​​ക​​​​ൾ. ബം​​​​ഗാ​​​​ർ​​​​പേ​​​​ട്ട്, കു​​​​പ്പം, തി​​​​രു​​​​പ്പ​​​​ത്തൂ​​​​ർ വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ക.

Kerala

തീര്‍ഥയാത്ര തീര്‍ത്തും ദുരിതം: റെയില്‍വേക്ക് പിഴയിട്ട് കോടതി

കൊ​​ച്ചി: തീ​​ര്‍ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ള്‍ കോ​​ര്‍ത്തി​​ണ​​ക്കി​​യു​​ള്ള റെ​​യി​​ല്‍വേ​​യു​​ടെ യാ​​ത്ര ദു​​രി​​ത​​പൂ​​ര്‍ണ​​മാ​​ണെ​​ന്ന പ​​രാ​​തി​​യി​​ൽ തീ​​ര്‍ഥാ​​ട​​ക​​ന് റെ​​യി​​ല്‍വേ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്നു ജി​​ല്ല ഉ​​പ​​ഭോ​​ക്തൃ​​ത​​ര്‍ക്ക പ​​രി​​ഹാ​​ര കോ​​ട​​തി.

എ​​റ​​ണാ​​കു​​ളം മ​​ര​​ട് സ്വ​​ദേ​​ശി കെ.​​ബി. സു​​രേ​​ഷ്ബാ​​ബു സ​​തേ​​ണ്‍ റെ​​യി​​ല്‍വേ, ഐ​​ആ​​ര്‍സി​​ടി​​സി എ​​ന്നി​​വ​​ര്‍ക്കെ​​തി​​രേ സ​​മ​​ര്‍പ്പി​​ച്ച പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. തീ​​ര്‍ഥാ​​ട​​ക​​ന് നേ​​രി​​ട്ട് ന​​ഷ്ട​​ങ്ങ​​ള്‍ക്കും അ​​സൗ​​ക​​ര്യ​​ങ്ങ​​ള്‍ക്കും റെ​​യി​​ല്‍വേ 73,500 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​നാ​​ണു കോ​​ട​​തി ഉ​​ത്ത​​ര​​വ്.

2022 ഡി​​സം​​ബ​​റി​​ല്‍ കൊ​​ച്ചു​​വേ​​ളി​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​രി, വാ​​ര​​ാണ​​സി, ഗ​​യ, കൊണാ​​ര്‍ക്ക് തു​​ട​​ങ്ങി​​യ എ​​ട്ട് തീ​​ര്‍ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍ശി​​ച്ച് 11 ദി​​വ​​സം കൊ​​ണ്ട് മ​​ട​​ങ്ങി​​വ​​രു​​മെ​​ന്നു പ​​ര​​സ്യം ചെ​​യ്ത് തീ​​ര്‍ഥാ​​ട​​ക​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു ന​​ട​​ത്തി​​യ യാ​​ത്ര​​യി​​ല്‍ ആ​​ദ്യാ​​വ​​സാ​​നം നേ​​രി​​ട്ട അ​​സൗ​​ക​​ര്യ​​ങ്ങ​​ളും ന​​ഷ്ട​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു പ​​രാ​​തി​​ക്കാ​​ര​​ന്‍ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.


11 ദി​​വ​​സ​​ത്തെ യാ​​ത്ര 20,500 രൂ​​പ​​യ്ക്ക് വാ​​ഗ്ദാ​​നം ചെ​​യ്ത ശേ​​ഷം ഒ​​മ്പ​​തു ദി​​വ​​സ​​ത്തെ യാ​​ത്ര​​യാ​​ക്കി ചു​​രു​​ക്കി. 2022 ഡി​​സം​​ബ​​ര്‍ പ​​ത്തി​​ന് രാ​​വി​​ലെ കൊ​​ച്ചു​​വേ​​ളി​​യി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന യാ​​ത്ര റെ​​യി​​ല്‍വേ​​യു​​ടെ ഓ​​പ്പ​​റേ​​ഷ​​ണ​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ കാ​​ര​​ണം എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ന്‍ റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍നി​​ന്ന് ഉ​​ച്ച​​യ്ക്കു ശേ​​ഷ​​മാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍, ചെ​​ന്നൈ​​യി​​ല്‍ ഉ​​ണ്ടാ​​യ ചു​​ഴ​​ലി​​ക്കാ​​റ്റ് കാ​​ര​​ണം ട്രെ​​യി​​ന്‍ യാ​​ത്ര ഒ​​രു ദി​​വ​​സ​​ത്തി​​ല​​ധി​​കം വൈ​​കി​​യാ​​ണു പു​​റ​​പ്പെ​​ട്ട​​ത്. ട്രെ​​യി​​ന്‍ പു​​റ​​പ്പെ​​ടു​​ന്ന സ​​മ​​യം മാ​​റ്റി​​യ​​തി​​നെ​​ക്കു​​റി​​ച്ച് യാ​​ത്ര​​ക്കാ​​രെ യ​​ഥാ​​സ​​മ​​യം അ​​റി​​യി​​ക്കു​​ന്ന​​തി​​ല്‍ ഐ​​ആ​​ര്‍സി​​ടി​​സി​​ക്ക് വീ​​ഴ്ച പ​​റ്റി. സ​​മ​​യ​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച് യാ​​ത്ര​​ക്കാ​​ര്‍ക്കു മു​​ന്‍കൂ​​ട്ടി അ​​റി​​യി​​പ്പ് ന​​ല്‍കി​​യി​​രു​​ന്നു എ​​ന്ന് തെ​​ളി​​യി​​ക്കാ​​ന്‍ എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ യാ​​തൊ​​രു രേ​​ഖ​​യും ഹാ​​ജ​​രാ​​ക്കി​​യി​​ല്ല.

ട്രെ​​യി​​ന്‍ വൈ​​കി​​യെ​​ത്തി​​യ​​പ്പോ​​ള്‍ യാ​​ത്ര​​ക്കാ​​ര്‍ തി​​ര​​ക്കി​​ട്ട് ക​​യ​​റി​​യ​​തി​​നാ​​ല്‍ ട്രെ​​യി​​ന്‍ ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ വൃ​​ത്തി​​യാ​​ക്കാ​​ന്‍ സ​​മ​​യം ല​​ഭി​​ച്ചി​​ല്ല എ​​ന്നും എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ത​​ന്നെ സ​​മ്മ​​തി​​ച്ചു. എ​​ത്തി​​ച്ചേ​​ര്‍ന്ന സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കു​​ന്ന​​തി​​ല​​ട​​ക്കം ഗു​​രു​​ത​​ര വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യും യാ​​ത്ര​​ക്കാ​​ര്‍ക്കു ര​​ണ്ട് മ​​ണി​​ക്കൂ​​റോ​​ളം ബ​​സി​​നു​​ള്ളി​​ല്‍ ക​​ഴി​​യേ​​ണ്ടി വ​​ന്ന​​താ​​യും ഡി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​നും വൈ​​ക്കം രാ​​മ​​ച​​ന്ദ്ര​​ന്‍, ടി.​​എ​​ന്‍. ശ്രീ​​വി​​ദ്യ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യ ബെ​​ഞ്ച് വി​​ല​​യി​​രു​​ത്തി.

പ​​രാ​​തി​​ക്കാ​​ര​​നി​​ല്‍നി​​ന്നു തീ​​ര്‍ഥ​​യാ​​ത്ര​​യ്ക്കാ​​യി ഈ​​ടാ​​ക്കി​​യ 20,500 രൂ​​പ റെ​​യി​​ല്‍വേ തി​​രി​​കെ ന​​ല്‍ക​​ണം. കൂ​​ടാ​​തെ പ​​രാ​​തി​​ക്കാ​​ര​​നു​​ണ്ടാ​​യ വി​​വി​​ധ ന​​ഷ്ട​​ങ്ങ​​ള്‍ക്ക് 50,000 രൂ​​പ​​യും കോ​​ട​​തി ചെ​​ല​​വി​​ന​​ത്തി​​ല്‍ 3000 രൂ​​പ​​യും 45 ദി​​വ​​സ​​ത്തി​​ന​​കം ന​​ല്‍ക​​ണ​​മെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ല്‍കി.

District News

ശ​​ബ​​രി റെ​​യി​​ല്‍​വേ: ഓ​​ഫീ​​സു​​ക​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കും


കോ​​ട്ട​​യം: അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി ശ​​ബ​​രി റെ​​യി​​ല്‍​വേ ലൈ​​ന്‍ നി​​ര്‍​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പെ​​രു​​മ്പാ​​വൂ​​ര്‍, മൂ​​വാ​​റ്റു​​പു​​ഴ, തൊ​​ടു​​പു​​ഴ, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി. പൊ​​ന്നും​​വി​​ല ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​ന്ന​​തി​​ലേ​​ക്ക് സ്‌​​പെ​​ഷ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​രെ​​യും നി​​യ​​മി​​ക്കും.


മു​​ന്‍​പ് ഈ ​​ഓ​​ഫീ​​സു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി മ​​ര​​വി​​പ്പി​​ച്ച​​തോ​​ടെ പ്ര​​വ​​ര്‍​ത്ത​​നം നി​​ല​​ച്ചി​​രു​​ന്നു. 264 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ അ​​ങ്ക​​മാ​​ലി​​മു​​ത​​ല്‍ കാ​​ല​​ടി​​വ​​രെ നി​​ര്‍​മി​​ച്ച പാ​​ത​​യും കാ​​ല​​ടി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നും ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​മു​​ള്ള പെ​​രി​​യാ​​ര്‍ റെ​​യി​​ല്‍​വേ പാ​​ല​​വും ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യി കി​​ട​​ക്കു​​ന്നു.


കാ​​ല​​ടി മു​​ത​​ല്‍ പി​​ഴ​​ക് വ​​രെ 70 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ള​​ന്നു​​തി​​രി​​ച്ചു ക​​ല്ലി​​ട്ടി​​ട്ട് 27 വ​​ര്‍​ഷ​​മാ​​യി​​ട്ടും ഭൂ​​വു​​ട​​മ​​ക​​ളു​​ടെ ദു​​രി​​തം ഇ​​പ്പോ​​ഴും തു​​ട​​രു​​ക​​യാ​​ണ്. സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു​​കൊ​​ടു​​ത്താ​​ല്‍ വൈ​​കാ​​തെ പ​​ണി തു​​ട​​ങ്ങാം എ​​ന്ന് റെ​​യി​​ല്‍​വേ ഉ​​റ​​പ്പു​​ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.
പി​​ഴ​​ക് മു​​ത​​ല്‍ എ​​രു​​മേ​​ലി​​വ​​രെ അ​​ന്തി​​മ അ​​ലൈ​​ന്‍​മെ​​ന്‍റ് പൂ​​ര്‍​ത്തി​​യാ​​ക്കി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന​​വും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ യോ​​ഗ​​വും ചേ​​രേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​ലേ​​ക്ക് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും എ​​രു​​മേ​​ലി​​യി​​ലും ഓ​​ഫീ​​സു​​ക​​ള്‍ തു​​റ​​ക്കേ​​ണ്ട​​തു​​ണ്ട്.

Kerala

ട്രെ​യി​നു​ക​ൾ വൈ​കും; ഭാ​ഗി​കമായി റ​ദ്ദാ​ക്കും

കൊ​​​ല്ലം: ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 10.20ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന 16127 ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 30നും ​​​ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നും 85 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക​​​യെ​​​ന്ന് ഭ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഇ​​​തേ ട്രെ​​​യി​​​ൻ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നും 50 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​യി​​​രി​​​ക്കും ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​ർ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ക.

ഇ​​​ത് കൂ​​​ടാ​​​തെ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​യ്ക്ക് 1.15ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 166325 നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് - കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യ്ക്കും കോ​​​ട്ട​​​യ​​​ത്തി​​​നും മ​​​ധ്യേ ഈ ​​​ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് രാ​​​വി​​​ലെ 5.15ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടേ​​​ണ്ട ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 16326 കോ​​​ട്ട​​​യം- നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് എ​​​ക്സ്പ്ര​​​സ് നി​​​ർ​​​ദി​​​ഷ്ട സ​​​മ​​​യ​​​മാ​​​യ 5.34ന് ​​​കു​​​റു​​​പ്പ​​​ന്ത​​​റ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. കോ​​​ട്ട​​​യ​​​ത്തി​​​നും കു​​​റു​​​പ്പ​​​ന്ത​​​റ​​​യ്ക്കും മ​​​ധ്യേ ഈ ​​​ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നുകൂ​ടി സാ​ധ്യ​ത

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന് മ​​​റ്റൊ​​​രു വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ കൂ​​​ടി ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് കോ​​​ഴി​​​ക്കോ​​​ട് വ​​​രെ നീ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​ൽ​​കി​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വ​​​രേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നാ​​​ണ്. ഏ​​​റെ താ​​​മ​​​സി​​​യാ​​​തെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.


സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചാ​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഗോ​​​വ​​​യി​​​ൽ എ​​​ത്താ​​​ൻ ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. മാ​​​ത്ര​​​മ​​​ല്ല ഗോ​​​വ​​​യി​​​ലെ മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്താ​​​നും ഈ ​​​സ​​​ർ​​​വീ​​​സ് വ​​​ഴി സാ​​​ധി​​​ക്കും.


ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് (20645) ഗോ​​​വ​​​യി​​​ലെ മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് 437 കി​​​ലോ​​​മീ​​​റ്റ​​​ർ 4.35 മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ത്താ​​​ണ് മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഗോ​​​വ​​​യി​​​ൽ​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ രാ​​​ത്രി 10.45നാ​​​ണ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത്. കാ​​​ർ​​​വാ​​​ർ, ഉ​​​ഡു​​​പ്പി എ​​​ന്നീ ര​​​ണ്ട് സ്റ്റോ​​​പ്പു​​​ക​​​ൾ. ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​വീ​​​സ്.

Kerala

ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ്; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​ണ്ടെ​ത്തി. വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ കൊ​ച്ചു​വേ​ളി- ഭാ​വ്ന​ഗ​ർ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ലോ​ക്കോ പൈ​ല​റ്റാ​ണ് സ്ലാ​ബ് ക​ണ്ട​ത്.

റെ​യി​ൽ ലൈ​നി​ന്‍റെ എ​ർ​ത്ത് ക​മ്പി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്ലാ​ബാ​ണ് പാ​ള​ത്തി​ൽ വ​ച്ച​ത്. തു​ട​ർ​ന്ന് അ​ല്പ​നേ​രം ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. കൃ​ത്യ​സ​മ​യ​ത്ത് ട്രെ​യി​ൻ നി​ർ​ത്താ​നാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണൊ​ഴി​വാ​യ​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

District News

കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം നിർമാണം :ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

ക​ടു​ത്തു​രു​ത്തി: റെ​യി​ല്‍​വേ​യ്ക്കും സ​ര്‍​ക്കാ​രി​നും കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച് നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍ ന​ല്‍​കി​യി​രു​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി​യ​തോ​ടെ​യാ​ണ് മേ​ല്‍​പ്പാ​ല​ത്തി​നു​ള്ള വ​ഴി​തു​റ​ന്ന​ത്. പ​രാ​തി​ക്കാ​ര്‍ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നു ക​ണ്ടാ​ണ് ജസ്റ്റീസു​മാ​രാ​യ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, പി.​എം. മ​നോ​ജ് എ​ന്നി​വു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വാ​ദം കേ​ട്ട് കേ​സ് ത​ള്ളി​യ​ത്.

മു​മ്പ് സിം​ഗി​ള്‍ ബെ​ഞ്ചും ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. പൊ​തു​ജ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മാ​ണ് റെ​യി​ല്‍​വേ മേ​ല്‍പ്പാ​ല​മെ​ന്നും ഏ​താ​നും വ്യ​ക്തി​ക​ള്‍​ക്കുവേ​ണ്ടി മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ഷി​ച്ചു. തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ കെ.​ജെ. ജയിം​സ്, അ​ല​ക്‌​സ് ത​യ്യി​ല്‍ എ​ന്നി​വ​ര്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

റെ​യി​ല്‍​വേ​യു​ടെ ന​യം അ​നു​സ​രി​ച്ച് എല്ലാ ലെ​വ​ല്‍ ക്രോ​സു​ക​ളും ഒ​ഴി​വാ​ക്കി മേ​ല്‍​പ്പാ​ല​മോ, അ​ടി​പ്പാ​ത​യോ നി​ര്‍​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ല​പ്പു​ഴ-​മ​ധു​ര മി​നി ഹൈ​വേ​യി​ല്‍ വ​രു​ന്ന റോ​ഡി​ലാ​ണ് കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ ഗേ​റ്റു​ള്ള​ത്. ഇ​വി​ടത്തെ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ​താ​ഗ​തക്കുരു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ മേ​ല്‍പ്പാ​ലം നി​ര്‍​മി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക​പ​രി​ഹാ​ര​മെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ല​പ്പു​ഴ-​മ​ധു​ര മി​നി ഹൈ​വേ​യി​ല്‍ കു​റു​പ്പ​ന്ത​റ​യി​ലു​ള്ള റെ​യി​വേ​യു​ടെ ല​വ​ല്‍​ക്രോ​സി​ല്‍ 2012-13ൽ ജോ​സ് കെ. മാ​ണി എം​പി​യാ​യി​രി​‌ക്കെയാണ് മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണം ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെടു​ത്തു​ന്ന​ത്.

2018ല്‍ ​കി​ഫ്ബി​യി​ല്‍നി​ന്നു സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും നി​ര്‍​മാ​ണ​ത്തി​നുവേ​ണ്ടി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഇ​ട​പെ​ട്ട് 30.56 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ജി​എ​ഡി സ​മ​ര്‍​പ്പിക്കു​ക​യും (ജ​ന​റ​ല്‍ അ​റേ​ഞ്ച്മെ​ന്‍റ് ഡ്രോ​യിം​ഗ് ഇ​ന്‍ ക​ണ്‍​സ്ട്ര​ക്‌ഷന്‍ ഏ​രി​യ) റെ​യി​ല്‍​വേ പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

പൊ​ന്നും​വി​ല ന​ട​പ​ടി അ​നു​സ​രി​ച്ചു നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ്ഥ​ലവി​ല​, കെ​ട്ടി​ടവി​ല നി​ര്‍​ണ​യ​വും ന​ട​ത്തി. തു​ട​ര്‍​ന്നാ​ണ് ര​ണ്ടു​ പേ​ര്‍ കോ​ട​തി​യി​ല്‍ കേ​സു​മാ​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ റെ​യി​ല്‍​വേ​യോ​ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശിച്ചു. ഇ​തോ​ടെ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ ത​ട​സപ്പെ​ടു​ക​യാ​യി​രു​ന്നു.

സ​ര്‍​ക്കാ​രി​നും റെ​യി​ല്‍​വേ​യ്ക്കു​മൊ​പ്പം മാ​ഞ്ഞൂ​ര്‍ വി​ക​സ​നസ​മി​തി​യും മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​സി​ല്‍ ക​ക്ഷിചേ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി വി​ന്‍​സന്‍റ് ചി​റ​യി​ലും വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​മോ​ന്‍ കു​രു​പ്പ​ത്ത​ട​വും പ​റ​ഞ്ഞു. 2024 ഫെ​ബ്രൂ​വ​രി 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ മേ​ല്‍പ്പാല​വും ഉ​ള്‍പ്പെട്ടി​രു​ന്നു.

National

യാത്രാനിരക്ക് ഉയർത്താൻ റെയിൽവേ

ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര യാ​​​​​ത്ര​​​​​ക​​​​​ൾ​​​​​ക്കു
ജൂ​​​​​ലൈ ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ചെ​​​​​ല​​​​​വേ​​​​​റും

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ദീ​​​​​​ർ​​​​​​ഘ​​​​​​ദൂ​​​​​​ര യാ​​​​​​ത്രാ​​​​​​ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളു​​​​​ടെ നി​​​​​ര​​​​​ക്കു​​​​​വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. എ​​​​​​ക്സ്പ്ര​​​​​​സ് ട്ര​​​​​​യി​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ സ്ലീ​​​​​പ്പ​​​​​ർ ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​റി​​​​​​ന് ഒ​​​​​​രു പൈ​​​​സ വീ​​​​​​ത​​​​​​വും എ​​​​​​സി ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​റി​​​​​​ന് ര​​​​​​ണ്ട് പൈ​​​​സ വീ​​​​​​ത​​​​​​വും ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. നോ​​​​​​ണ്‍ എ​​​​​​സി മെ​​​​​​യി​​​​​​ല്‍, എ​​​​​​ക്‌​​​​​​സ്പ്ര​​​​​​സ് ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളി​​​​ലെ യാ​​​​ത്രാ​​​​നി​​​​ര​​​​ക്കാ​​​​ണു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം റെ​​​​യി​​​​ൽ​​​​വേ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക. സ​​​​​​ബ​​​​​​ര്‍ബ​​​​​​ന്‍ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ള്‍ക്കും 500 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ​മീ​​​​​​റ്റ​​​​​​ര്‍ വ​​​​​​രെ​​​​​​യു​​​​​​ള്ള സെ​​​​​​ക്ക​​​​​​ന്‍ഡ് ക്ലാ​​​​​​സ് യാ​​​​​​ത്ര​​​​​​ക​​​​​​ള്‍ക്കും നി​​​​​​ര​​​​​​ക്കി​​​​​​ല്‍ മാ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​കി​​​​​​ല്ലെ​​​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. സീ​​​​​​സ​​​​​​ണ്‍ ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ക്കി​​​​ലും വ്യ​​​​ത്യ​​​​സ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല.


2014ലാ​​​​​​ണ് യാ​​​​​​ത്ര​​​​​​നി​​​​​​ര​​​​​​ക്ക് അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി റെ​​​​​​യി​​​​​​ൽ​​​​​​വേ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത്. 2019​​ൽ ​​മെ​​​​യി​​​​ൽ എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​റ​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് ര​​​​ണ്ടു​​​​പൈ​​​​സ വീ​​​​തം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up