Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respondent

മുന്‍ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്‌: ഒന്നാം പ്രതി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ വധശ്രമമടക്കം അനാവശ്യമായി ചേര്‍ത്തതാണെന്നും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് എം.സി. അതുല്‍ നല്‍കിയ ഹര്‍ജിയാണു പിന്‍വലിച്ചത്.

നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍, വധശ്രമം അടക്കം വകുപ്പുകള്‍ ഒഴിവാക്കി കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുറ്റപത്രം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇന്നലെ ഹര്‍ജി വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള്‍ പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.

Latest News

Corehub Up