Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stage Presence

അരങ്ങുവാണ ബംഗാളി ബാബുമാർ

പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ ബംഗാളിലാണ് ‘ബംഗാളി ഭദ്രലോക്’ (ശബ്‌ദാർഥമനുസരിച്ച് മാന്യന്മാർ അഥവാ ബാബുമാർ) ഒരു പ്രത്യേക വിഭാഗമായി ഉയർന്നുവന്നത്. ബ്രിട്ടീഷ് ഭരണത്തിലെ ജോലികളിലും ഭൂവിഭവങ്ങളിലും സാഹിത്യ-സാംസ്കാരിക രംഗങ്ങളിലും ഇവർക്കായിരുന്നു ആധിപത്യം. പെരുമാറ്റം, സംസാരരീതി, വസ്ത്രധാരണം, പാർപ്പിടശൈലി, ഭക്ഷണശീലങ്ങൾ, തൊഴിലുകൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയിലൂടെ ഈ വിഭാഗം സമൂഹത്തിലെ മറ്റുള്ളവരിൽനിന്ന് സ്വയം വേറിട്ടുനിന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ ഇത്രയധികം വിജയം കൈവരിച്ചതിനും ബ്രിട്ടീഷ് ഉദ്യോഗസ്ഥതലത്തിന്‍റെ ഉയർന്ന പദവികളിലെത്തിയതിനും നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഭൂസ്വത്തുക്കൾ നേടിയെടുത്തതിനും കാരണം അവരുടെ വർഗപരമായ ശീലങ്ങളും സംസ്കാരവും ആയിരുന്നു. ബങ്കിം ചന്ദ്ര ചതോപാധ്യായ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സാഹിത്യപ്രതിഭകളെയും രാജാ റാം മോഹൻ റോയ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളെയും സൃഷ്‌ടിക്കാനും ഇതു കാരണമായി.

ഭദ്രലോകുകളുടെ വിജയത്തിനു കാരണം ബ്രിട്ടീഷ് യജമാനന്മാരുമായുള്ള അവരുടെ ചേർച്ചയാണെന്നാണ് ഇതുവരെ ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കളെ നഗരസമ്പത്താക്കി മാറ്റിയതും ഉയർന്ന ജാതിപദവിയും ഇംഗ്ലീഷിനെ വേഗത്തിൽ സ്വീകരിച്ചതും കാരണമായി.

അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം ചെലവേറിയതായിരുന്നു. എല്ലാവർക്കും പ്രാപ്യവുമായിരുന്നില്ല. ഭദ്രലോകുകളുടെ താത്പര്യങ്ങൾക്കുവേണ്ടി ഭദ്രലോകുകൾ തന്നെയാണ് വിദ്യാഭ്യാസം നിയന്ത്രിച്ചിരുന്നത്. ഇനി, ഭദ്രലോക് അല്ലാത്ത ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടവർക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിച്ചാൽതന്നെ, ഉയർന്ന ജാതിക്കാരായ ബഡാ ബാബുമാരുടെ (ചീഫ് ക്ലർക്കുമാർ) കീഴിലുള്ള ഓഫീസുകളിൽ ജോലിയും അർഹമായ പ്രമോഷനും നേടിയെടുക്കുക എന്നത് കഠിന ദൗത്യമായിരുന്നു; കാരണം, സ്വന്തം ആളുകളെ വഴിവിട്ട് സഹായിക്കുന്നതും നഗ്നമായ സ്വജനപക്ഷപാതവും ഇത്തരം ഉദ്യോഗസ്ഥരുടെ അംഗീകരിക്കപ്പെട്ട പൊതുരീതിയായിരുന്നു.

ബംഗാളി ബാബുമാരും സാധാരണ ജനങ്ങളും

കൃഷിപ്പണികളിലും മറ്റു കഠിനജോലികളിലും ഏർപ്പെട്ടിരുന്നവരായിരുന്നു ബംഗാളിലെ താഴ്ന്ന ജാതിക്കാരായ സാധാരണ ജനങ്ങൾ. അവർക്ക് സാക്ഷരതയുടെയോ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെയോ പാരമ്പര്യം ഇല്ലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും അത് വാഗ്ദാനം ചെയ്യുന്ന ക്ലറിക്കൽ ജോലികളും തങ്ങളെപ്പോലുള്ളവർക്കും ഉള്ളതാണെന്ന് സ്വയം വിശ്വസിക്കാൻപോലും അവർക്ക് കഴിഞ്ഞിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ബംഗാളിൽ സ്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു എന്നതും അവയിലെ ഫീസ് സാധാരണക്കാർക്കു താങ്ങാൻ കഴിയാത്തതായിരുന്നു എന്നതും അർഥമാക്കുന്നത് ബംഗാളിലെ താഴ്ന്ന ജാതിക്കാർക്ക് പഠിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ്. അതായത്, യഥാർഥവും സ്വയം ബോധ്യപ്പെടുന്നതുമായ ഒരു ആവശ്യം അവർക്കുണ്ടായിരുന്നില്ല.

സവിശേഷമായ ഒരു വര്‍ഗ്ഗബോധ ത്തിലൂടെ ഭദ്രലോകുകൾ ഉന്നതവിദ്യാഭ്യാസരംഗത്ത് കുത്തക സ്ഥാപിച്ചു. ഇത് വൈറ്റ് കോളർ ജോലികളിലും സാഹിത്യത്തിലും ആധിപത്യം പുലർത്താൻ അവരെ സഹായിച്ചു. ബംഗാളി ഭാഷയ്ക്ക് പരിഷ്കൃതമായ ഒരു പ്രാദേശിക ശൈലിയും വ്യത്യസ്തമായ സാഹിത്യ അഭിരുചിയും വികസിപ്പിച്ചെടുത്ത് ഒരു ഉന്നതവിഭാഗം എന്ന നിലയിൽ അവർ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കാനുള്ള (എല്ലാവരിലേക്കും എത്തിക്കാനുള്ള) ശ്രമങ്ങളെ അവർ തന്ത്രപരമായി തടസപ്പെടുത്തി. കഠിനാധ്വാനം ആവശ്യമുള്ള ജോലികളൊന്നും അവർ ചെയ്തില്ല. അത്തരം ജോലികൾ ചെയ്യുന്നവരെ പുച്ഛിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിൽ തങ്ങളുടെ വേറിട്ടുനിൽക്കൽ പ്രകടമാക്കി.

നവോത്ഥാനം

ബംഗാൾ നവോത്ഥാനത്തിലാണ് പശ്ചിമബംഗാളിന്‍റെ സവിശേഷമായ രാഷ്‌ട്രീയ സംസ്കാരത്തിന്‍റെ വിത്തുകൾ മുളപൊട്ടിയത്. പ്രതിരോധത്തിന്‍റെയും പരിഷ്കരണത്തിന്‍റെയും പാരമ്പര്യമാണ് അക്കാലത്ത് ജ്വലിച്ചുയർന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹികവും ബൗദ്ധികവുമായ ഉണർവിന്‍റെ കാലം. രാജാറാം മോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ നിലവിലുണ്ടായിരുന്ന ആചാരങ്ങളെ ചോദ്യം ചെയ്തു. സാമൂഹിക പരിഷ്കരണങ്ങൾക്കായി വാദിച്ചു. യുക്തിചിന്തയെ പ്രോത്സാഹിപ്പിച്ചു. ഒരു ജനത മെല്ലെമെല്ലെ ബൗദ്ധികമായി ഉണരുകയായിരുന്നു. ഇത്തരം ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വാധീനമുണ്ടാക്കി. രാഷ്‌ട്രീയബോധമുള്ള ഒരു സമൂഹം വളർന്നുവന്നു.

1905ൽ  ബംഗാൾ വിഭജിക്കപ്പെട്ടു. അതോടെ കൂടുതൽ രാഷ്‌ട്രീയവത്കരിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം, സ്വദേശി വ്യവസായങ്ങൾക്ക് പിന്തുണ എന്നിവയിലൂടെ സ്വദേശി പ്രസ്ഥാനം കൂടുതൽ ശക്തമായി. കൊളോണിയൽ ഭരണത്തിനെതിരേയുള്ള പ്രതിരോധം വളർന്നു. അനുശീലൻ സമിതി, യുഗാന്തർ തുടങ്ങിയ വിപ്ലവ സംഘടനകൾ അക്കാലത്ത് സ്വാതന്ത്ര്യത്തിനായി സായുധ പോരാട്ടങ്ങൾ നടത്തി. ഈ പ്രസ്ഥാനങ്ങളുടെ ആദർശവാദവും ത്യാഗവും ബംഗാളിന്‍റെ രാഷ്‌ട്രീയ സ്വത്വത്തിന്‍റെ ഭാഗമാണ്.

1947ലെ  വിഭജനത്തിന്‍റെ ആഘാതം ബംഗാളിന്‍റെ രാഷ്‌ട്രീയ മനസിന് കടുത്ത പരിക്കേൽപിച്ചു. കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) അഭയാർഥികളുടെ കുത്തൊഴുക്കായി. തുടർന്നുണ്ടായസാമൂഹികവും സാമ്പത്തികവുമായ സംഘർഷങ്ങൾ‌ ഇടതുപക്ഷ രാഷ്‌ട്രീയത്തെ ശക്തമാക്കി.

കോൺഗ്രസ് ഭരണം

സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ തലത്തിലെന്നപോലെ പശ്ചിമബംഗാളിലും ഭരണകക്ഷിയായി. ആദ്യഘട്ടത്തിൽ ഡോ. പ്രഫുല്ല ചന്ദ്രഘോഷ് ചുരുങ്ങിയ കാലത്തേക്ക് മുഖ്യമന്ത്രിയായെങ്കിലും ആദ്യത്തെ കോൺഗ്രസ് സർക്കാർ ഡോ. ബി.സി. റോയിയുടെ നേതൃത്വത്തിലായിരുന്നു. 1952ലെ  പൊതുതെരഞ്ഞെടുപ്പ് കോൺഗ്രസിന് പൂർണമായ ജനവിധി നൽകി.

1952 മുതൽ 1967 വരെ കോൺഗ്രസ് ഒറ്റയ്ക്കാണു ഭരിച്ചത്. 1962ൽ ബി.സി. റോയിയുടെ മരണശേഷം കോൺഗ്രസിൽ പ്രതിസന്ധികളുണ്ടായി. കോൺഗ്രസ് വോട്ടർമാരിൽനിന്നകന്നു. 1962 മുതൽ 1971 വരെ പശ്ചിമബംഗാൾ രാഷ്‌ട്രീയം ഏറെ സംഭവബഹുലമായിരുന്നു. മൂന്നു തവണയെങ്കിലും രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തേണ്ടിവന്നു. ഒടുവിൽ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെടുകയും ബംഗാൾ കാര്യങ്ങൾ നോക്കാൻ സിദ്ധാർഥ ശങ്കർ റേയെ നിയോഗിക്കുകയും ചെയ്തു. ബംഗ്ലാദേശ് വിമോചന യുദ്ധവും 1970കളിലെ നക്സലൈറ്റ് പ്രസ്ഥാനവും ഒരുക്കിയ സാഹചര്യം മുതലെടുത്ത് 1972ലെ  പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി. മുഖം വീണ്ടെടുത്ത കോൺഗ്രസ് 1977 വരെ ഭരണം തുടരുകയും ചെയ്തു.

1970കളുടെ തുടക്കത്തിൽ സിദ്ധാർഥ ശങ്കർ റേ കടുത്ത നടപടികളിലൂടെയാണ് നക്സലിസത്തെ നേരിട്ടത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി എന്ന നിലയിൽ കടുത്ത പോലീസ്, അർധസൈനിക ഓപ്പറേഷനുകൾക്ക് അദ്ദേഹം അനുമതി നൽകി. പ്രമുഖ നക്സലൈറ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. മനുഷ്യാവകാശലംഘനങ്ങളും അമിത ബലപ്രയോഗവും ഏറെ വിമർശിക്കപ്പെട്ടു.

രാഷ്‌ട്രീയ സംസ്കാരത്തിന്‍റെ സവിശേഷതകൾ

വ്യക്തമായ ഇടത്-വലത് ധ്രുവീകരണം ബംഗാൾ രാഷ്‌ട്രീയത്തിന്‍റെ അടിത്തറയാണ്. 1977 മുതൽ 2011 വരെയുണ്ടായ ഇടതുമുന്നണിയുടെ ദീർഘകാല ഭരണം മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ മേധാവിത്വം ഉറപ്പിക്കുകയും സാമൂഹിക-സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുകയും ചെയ്തു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ഉദയത്തോടെ ഈ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു. കടുത്ത രാഷ്‌ട്രീയ മത്സരങ്ങളുടെ ഒരു പുതിയ ഘട്ടത്തിലേക്കു നയിക്കുകയും ചെയ്തു.

Latest News

Corehub Up