കടൽ റൺവേ പദ്ധതി കഞ്ഞികുടി മുട്ടിക്കും


വികസനത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പാവങ്ങളുടെ പ്രശ്നങ്ങൾ ആരും കാണുന്നില്ല; അല്ലെങ്കിൽ, കണ്ടതായി ഭാവിക്കുന്നില്ല. കേരളത്തിലെ ചില അശാസ്ത്രീയ വികസനപദ്ധതികൾ എത്രയോ പേരെ കണ്ണീരു കുടിപ്പിച്ചിരിക്കുന്നു. എന്നിട്ടും വികസനവാദികൾക്കു മതിയാവുന്നില്ല. വികസനത്തിന്‍റെ അങ്ങേയറ്റംവരെ പോയേ അവർ അടങ്ങൂ. അതിന്‍റെ പേരിൽ ചവിട്ടിമെതിക്കപ്പെടുന്നവർക്കുവേണ്ടി ശബ്‌ദമുയർത്താൻ അധികമാരുമില്ല.