Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
Previous
Next
Karshakan
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
Saturday, May 4, 2024 2:41 PM IST
ജിമ്മി ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്രയും നടത്തി കാട്ടുമൃഗങ്ങളേയും കണ്ടു കാനനഭംഗിയും ആസ്വദിച്ചു മടങ്ങുകയും ചെയ്യും.
എന്നാൽ, ഇന്നു കുമളിക്കു പോകുന്നവർക്കു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ശുദ്ധമായ ഹൈറേഞ്ച് തേനിന്റെ മറുവാക്കായ ഫിലിപ്സ് നാച്ച്വറൽ ഹണിയുടെ ഉത്പാദന കേന്ദ്രം കൂടി സന്ദർശിക്കണം.
തേനീച്ചകളെ അടുത്തു കണ്ട്, പറ്റുമെങ്കിൽ ഒന്നു തൊട്ട്, തേൻ നിറഞ്ഞ തേനറകളിൽ നിന്ന് അല്പമെടുത്തു രുചിച്ചശേഷം വേണം മടങ്ങാൻ. തേനീച്ചകൾ തേനെടുക്കാൻ കൂട്ടിൽ നിന്നു പറന്നകലുന്നതും തേനുമായി തിരിച്ചെത്തുന്നതും എത്ര സമയം നോക്കിനിന്നാലും മതിയാവില്ല.
അതീവസൂക്ഷ്മതയോടെ അവ തേനറകൾ ഒരുക്കുന്നതും തേൻ നിറയ്ക്കുന്നതും മുട്ടകൾ സൂക്ഷിക്കുന്നതും അതു പുഴുവായി വിരിയുന്നതുമൊക്കെ കണ്ടു നിൽക്കുന്പോൾ മണിക്കൂറുകൾ പോകുന്നതറിയില്ല.
ഇടുക്കി ജില്ലയിൽ കുമളിക്കടുത്ത് അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യു എന്ന തേനീച്ച ഫിലിപ്പിന്റെ ഫാമിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അദ്ദേഹത്തിന്റെ വീടിനു ചുറ്റിലും റോഡിന് അപ്പുറത്തെ ചെങ്കദളി വാഴതോപ്പിലുമായി എണ്ണൂറിലധികം വൻതേനീച്ച പെട്ടികളും അഞ്ഞൂറിലധികം ചെറുതേനീച്ച പെട്ടികളുമുണ്ട്.
നിരനിരയായി അടുക്കി വച്ചിരിക്കുന്ന പെട്ടികളിൽ സീസണായാൽ നിറയെ തേനുമുണ്ടാകും. പെട്ടികൾ തുറന്ന്, തേനടകൾ എടുത്ത്, തേൻ ശേഖരിക്കുന്നതു അതീവ ശ്രദ്ധയോടെയാണ്. വളരെ സാവധാനത്തിൽ, ഒരീച്ചയെപ്പോലും നോവിക്കാതെ, തേനെടുക്കാൻ പ്രത്യേക പരിശീലനം തന്നെ വേണം.
സൗഹൃദത്തോടെ ഈച്ചകളെ അകറ്റി നിറുത്തി തേനടകൾ പുറത്തെടുക്കാൻ ഫിലിപ്പച്ചനും മകൻ ടോമിനും മരുമകൾ മരിയയ്ക്കും പ്രത്യേക സിദ്ധി തന്നെയുണ്ട്. ബി.ടെക് ബിരുദധാരിയാണു ടോം. മരിയ എം.എസ്.ഡബ്ല്യുക്കാരിയും.
കുത്തുന്ന ഈച്ചകളോടു കൂട്ടുകൂടുന്ന ഫിലിപ്പച്ചനെയും വീട്ടുകാരെയും വിദേശികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെയുള്ള സന്ദർശകർ അദ്ഭുതത്തോടെയാണു നോക്കിക്കാണുന്നത്.
തേനീച്ചകളുടെ ജീവിതം അടുത്തു നിന്നു കണ്ടു സംതൃപ്തിയോടെ മടങ്ങുന്നവരുടെ കൈകളിൽ ആവശ്യത്തിനു തേനുമുണ്ടാകും. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന സന്ദർശകർ ദിനം പ്രതി കുറഞ്ഞത് 30 പേരെങ്കിലുമുണ്ടാകുമെന്ന് ടോം ഫിലിപ്പ് പറഞ്ഞു.
വർഷങ്ങൾക്കു മുന്‍പ് ഫാം സന്ദർശിച്ചവരിൽ പലരും ഇപ്പോഴും മുടങ്ങാതെ തേൻ വാങ്ങുന്നവരുമാണ്. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ തേനീച്ച വളർത്തൽ മകൻ ടോമിലൂടെ നാലു തലമുറയിൽ എത്തി നിൽക്കുന്നുവെന്നു പറയുന്പോൾ ഫിലിപ്പച്ചന്റെ മുഖത്ത് അഭിമാനത്തിളക്കം.
തലമുറ കൈമാറ്റത്തിലൂടെ കടന്നുവരുന്പോൾ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തേനീച്ചകളെ പരിപാലിക്കുന്നതു മുതൽ തേൻ സംഭരിച്ച് വിപണനം നടത്തുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലുണ്ടായിട്ടുണ്ട്.
തേനടകൾ കൈകൊണ്ടു പിഴിഞ്ഞ് തേനെടുക്കുന്ന രീതിയായിരുന്നു ഫിലിപ്പച്ചന്റെ പിതാവ് മാത്യുവിന്റെ കാലത്തുണ്ടായിരുന്നത്. പിന്നീട് എട്ട് അടകൾ വയ്ക്കാവുന്ന എക്സ്ട്രാക്ടറുണ്ടായി.
75 വർഷം പഴക്കമുള്ള അത്തരമൊരു എക്സ്ട്രാക്ടർ പിതാവിന്റെ ഓർമയ്ക്കായി ഫിലിപ്പച്ചൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. മേളകളിൽ അത് പ്രദർശിപ്പിക്കാറുമുണ്ട്.
സാങ്കേതിക രംഗം കൂടുതൽ വികസിച്ചതോടെ തേനീച്ച സൗഹൃദ ഉപകരണങ്ങളും ഏറെയുണ്ടായി. കുപ്പികളിൽ നിറച്ചു കടകളിൽ എത്തിച്ചു വിൽക്കുന്ന രീതിക്കൊപ്പം ഓണ്‍ ലൈനായും തേൻ വിറ്റഴിക്കുന്നു.
വിദേശ രാജ്യങ്ങളിലേക്കും കാര്യമായ കയറ്റുമതിയുണ്ട്. ഫിലിപ്സ് ഹണി ഫാം സന്ദർശിക്കുന്ന വിദേശികളാണു കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കൾ. മരിയക്ക് അല്പം തേനീച്ച പാരന്പര്യമുള്ളതിനാൽ സന്ദർശകർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനും കഴിയുന്നു.
പിതാവ് കാഞ്ഞിരപ്പള്ളി കൊച്ചുപൂവത്തുംമൂട്ടിൽ രാജു തേനീച്ച പരിപാലനത്തിൽ ഏറെ തത്പരനാണ്. അദ്ദേഹം നൂറിലേറെ പെട്ടികളിൽ തേനീച്ചകളെ വളർത്തുന്നുമുണ്ട്. അതുകണ്ടാണു മരിയ വളർന്നത്.
30 വർഷം മുന്‍പ് കോട്ടയം അയർക്കുന്നം മറ്റക്കരയിൽ നിന്ന് കുമളിയിലെത്തിയ ഫിലിപ്പച്ചൻ, 10 പെട്ടികളുമായാണ് തേനീച്ച വളർത്തൽ തുടങ്ങിയത്. ഇന്ന് അത് ഏഴായിരം പെട്ടികളിലേക്കു വളർന്നിരിക്കുന്നു.
സീസണിൽ 60 ടണ്ണോളം തേൻ ഉത്പാദിപ്പിക്കുന്ന ഫിലിപ്പച്ചന്, സംസ്ഥാനത്തും പുറത്തുമായി മുപ്പതിലേറെ ഫാമുകളിൽ തേനീച്ച കോളനികളുണ്ട്. അവിടെ നിന്നെല്ലാമാണു തേൻ ശേഖരിക്കുന്നത്.
മറ്റു കർഷകരിൽ നിന്നു ന്യായമായ വില നൽകി ശുദ്ധമായ തേൻ എടുക്കുന്നുമുണ്ട്. എടുക്കുന്ന തേൻ മുഴുവൻ ഫിലിപ്സ് നാച്ച്വറൽ ഹണി ആൻഡ് ബീ ഫാമിലെത്തിച്ചു ശുദ്ധീകരിച്ചാണു വിതരണം. പെട്ടികളിൽ നിന്നെടുക്കുന്ന പച്ചത്തേനിൽ 25 ശതമാനം വെള്ളമുണ്ടാകും.
രണ്ടു മൂന്നു ദിവസം വെയിലത്തു വച്ചു വെള്ളം വറ്റിച്ച ശേഷമാണു തേൻ ബോട്ടിലുകളിൽ നിറയ്ക്കുന്നത്. ഒരു സീസണിൽ ഒരു പെട്ടിയിൽ നിന്നു 20 കിലോ തേൻ വരെ കിട്ടും. അനുകൂല സാഹചര്യമെങ്കിൽ എട്ടാം പക്കം തേനെടുക്കാം.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് സീസണ്. നാലു വർഷത്തിനിടയിലെ ഏറ്റവും നല്ല വിളവെടുപ്പാണ് ഇത്തവണ ലഭിക്കുന്നതെന്ന് ടോം പറഞ്ഞു. എല്ലാ വൻതേനീച്ച പെട്ടികൾക്കു മുകളിലും ചെറുതേനീച്ച കോളനികളുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രമേ തേനെടുക്കാറുള്ളൂ.
ഒരു പെട്ടിയിൽ നിന്ന് ഒരുതവണ കിട്ടുന്ന തേൻ ഏകദേശം 300 ഗ്രാം മാത്രം. എന്നാൽ, ചെറുതേന്‍ നല്ല വിലയുണ്ട്. വൻ തേനീച്ചകളെ അപേക്ഷിച്ച് ചെറുതേനീച്ചകൾക്കു പരിചരണം കുറച്ചു മതി.
തേൻ കൂടാതെ മെഴുകിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്. ഉപോത് പന്നങ്ങളായി ലിപ്ബാമും മോയിസ്ച്ചറൈസറും ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുള്ള തയാറെടുപ്പിലാണു കന്പനിയെന്നു ടോം പറഞ്ഞു.
തേനീച്ച കോളനികൾ വിതരണം ചെയ്യുന്നതിലും ഫിലിപ്പച്ചൻ ഏറെ മുന്നിലാണ്. കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നിരവധി കർഷകരാണു ഫിലിപ്പച്ചന്റെ തേനീച്ചകളെ വളർത്തി ആദായമുണ്ടാക്കുന്നത്.
അടുത്തനാളിൽ കണ്ണൂരിലെ ആറളം ഫാമിൽ രണ്ടായിരത്തോളം പെട്ടികൾ എത്തിച്ചു സ്ഥാപിച്ചു കൊടുത്തു. അവയിൽ നിന്ന് വിളവെടുപ്പും തുടങ്ങി. ആന്ധ്രായിൽ ഈ സീസണിൽ മാത്രം 4000 പെട്ടികൾ വിതരണം ചെയ്തു.
നൽഗോണ്ട, മുനങ്കല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പെട്ടികൾ ഏറെയും വിതരണം ചെയ്യുന്നത്. പെട്ടികളുടെ വിലപ്പവും ഗുണനിലവാരവും അനുസരിച്ചാണ് വില. തേൻ ശേഖരിക്കാൻ ഉപയോഗിക്കുന്ന സ്മോക്കർ, തേനടകൾ മുറിക്കാനുള്ള കത്തികൾ, എക്സ്ട്രാക്ടർ തുടങ്ങിയവയും ഫിലിപ്സ് ഹണിയിൽ നിന്നു ലഭിക്കും.
മനോഹരമായ പ്രകൃതിയും വനങ്ങളുടെ സാമീപ്യവും ഭിന്ന ഇനങ്ങളിൽപ്പെട്ട ഒട്ടേറെ പൂക്കളുമുള്ള പ്രദേശമായതിനാലാണ് തേനീച്ചകൾക്കു ശുദ്ധമായ ഹൈറേഞ്ച് തേൻ ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്ന് ഫലിപ്പച്ചൻ പറഞ്ഞു. ഭാര്യ ജയ്മോളും മറ്റു മക്കളായ മിഥുവും നീതുവും തേനീച്ച വളർത്തലിൽ ഏറെ തത്പരരാണ്.
തേനീച്ച പരിപാലനത്തിൽ പൂർണമായും ശ്രദ്ധിച്ചു തുടങ്ങിയതോടെ ഒട്ടേറെ പുരസ്കാരങ്ങളും ഫിലിപ്പച്ചനെ തേടിയെത്തി. ഒരു ദേശീയ അവാർഡും 14 സംസ്ഥാന അവാർഡുകളും 50 തിൽ അധികം ജില്ലാ അവാർഡുകളും ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്.
ഫോണ്‍: 94000 21196, 99614 62885
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top