ഉമ്മൻചാണ്ടിയെ അനുകൂലിച്ചു സുധീരൻ, എതിർത്ത് പി.ജെ. കുര്യൻ
ഉമ്മൻചാണ്ടിയെ അനുകൂലിച്ചു സുധീരൻ,  എതിർത്ത് പി.ജെ. കുര്യൻ
Saturday, January 14, 2017 3:31 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ് ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനു യോഗത്തിൽ വിമർശനം. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനാണു ഉമ്മൻ ചാണ്ടിയുടെ നിലപാടിനെതിരേ കടുത്ത വിമർശമുയർത്തിയത്. പി.സി. ചാക്കോയും ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ വിമർശിച്ചു.

എന്നാൽ, കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള മറ്റുള്ളവർ ഉമ്മൻചാണ്ടിയെ അനുകൂലിച്ചു. യോഗത്തിൽ സംഘടനാ ദൗർബല്യവുമായി ബന്ധപ്പെട്ടു വി.എം. സുധീരനെതിരെ എ ഗ്രൂപ്പ് നേതാക്കൾ കടുത്ത ഭാഷയിൽ രംഗത്തുവന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ് പ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കാത്തതു ശരിയായില്ലെന്നും നിസാര വിഷയത്തിന്‍റെ പേരിൽ വിട്ടുനിൽക്കാൻ പാടില്ലായിരുന്നുവെന്നും പി.ജെ. കുര്യൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി വിട്ടുനിന്നതിലൂടെ മാധ്യമ വിമർശനം ഉയർന്നെങ്കിലും ഒരാളുടെ അസൗകര്യത്തിനായി യോഗം ചേരാൻ ഇത്രയും വൈകിക്കേണ്ടായിരുന്നുവെന്നു പി.സി. ചാക്കോ പറഞ്ഞു.

തുടർന്ന് ഉമ്മൻചാണ്ടിയെ വിമർശിച്ച നിലപാടിനെതിരേ എം.എം ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവർ രംഗത്തെത്തി. തന്‍റെ സൗകര്യം നോക്കാതെ രാഷ് ട്രീയകാര്യ സമിതി യോഗം പ്രസിഡന്‍റിനു വിളിച്ചു ചേർക്കാമെന്നു ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നതായി ഹസൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്പോൾ പ്രസിഡന്‍റ് തെറ്റിദ്ധരിക്കരുത്. തെരഞ്ഞെടുപ്പ് കെപിസിസി പ്രസിഡന്‍റിനെ മാറ്റാനല്ല. സംഘടന ശക്തമാക്കാനാണെന്നും അദേഹം പറഞ്ഞു.

കെ. ബാബുവിനെതിരെ രാഷ് ട്രീയ പ്രേരിതമായി അഴിമതി കേസ് വന്നപ്പോൾ പ്രതികരിക്കാൻ രാഷ് ട്രീയകാര്യ സമിതി ചേരണമെന്നാണു കെപിസിസി പ്രസിഡന്‍റ് പറഞ്ഞതെന്നു കെ.സി. ജോസഫ് പറഞ്ഞു. എന്നാൽ, സഹകരണ വിഷയത്തിൽ സിപിഎമ്മുമായി ചേർന്നു സമരം ചെയ്യുന്ന കാര്യം നയപരമായ തീരുമാനമായിട്ടും രാഷ് ട്രീയകാര്യ സമിതി ചേരാതെ സുധീരൻ അതിനെ എതിർത്തു. മാവോയിസ്റ്റ് വേട്ടയുടെ കാര്യം വന്നപ്പോഴും രാഷ് ട്രീയകാര്യ സമിതി ചേർന്നില്ല.

പ്രസിഡന്‍റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞതു പ്രതിപക്ഷത്തിനു ദോഷം ചെയ്തെന്നും കെ.സി. ജോസഫ് പറഞ്ഞു.

കെ. മുരളീധരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ പത്രസമ്മേളനം നടത്തിയപ്പോൾ സുധീരൻ പ്രതികരിക്കാഞ്ഞതിനെതിരേ ബെന്നി ബഹനാൻ വിമർശം ഉന്നയിച്ചു. ഉണ്ണിത്താന്‍റെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തന്നെ താൻ ഇക്കാര്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയ കാര്യം കെ.സി ജോസഫ് പറഞ്ഞു. അന്നു നിയന്ത്രിച്ചിരുന്നെങ്കിൽ വിഴുപ്പലക്കുന്ന രണ്ടാമത്തെ പത്രസമ്മേളനം ഉണ്ടാകുമായിരുന്നില്ല. ഗൾഫിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ തന്നെ ക്ഷണിച്ചതിനാലാണു താൻ അതിൽ പങ്കെടുത്തതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഇതിനാണ് തന്നെ അച്ഛനോടു സ്നേഹമില്ലാത്ത മകനായി ചിത്രീകരിച്ച് ഉണ്ണിത്താൻ പത്രസമ്മേളനം നടത്തിയത്.

പ്രതിപക്ഷ പ്രവർത്തനം വേണ്ടത്രയാകുന്നില്ലെന്ന വിമർശം മാത്രമാണ് പൊതുയോഗത്തിൽ താൻ ഉന്നയിച്ചത്. അതിനെ സ്വയം വിമർശപരമായി സമീപിക്കുന്നതിനു പകരം ചെളിവാരിയെറിയാനാണ് ശ്രമിച്ചത്. ഉണ്ണിത്താനെതിരെ നടപടി വേണമെന്ന് താൻ പറയുന്നില്ല. നടപടി ആവശ്യപ്പെട്ടാൽ അടുത്ത പുനഃസംഘടനയിൽ ഉണ്ണിത്താനു കുറച്ചുകൂടി വലിയ സ്ഥാനം കിട്ടും. ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ താൻ കഠിനമായി എതിർത്തിട്ടുണ്ട്. എന്നാൽ, അദേഹത്തെ ഒഴിവാക്കിക്കൊണ്ട് പാർട്ടിക്ക് എങ്ങനെ മുന്നോട്ടുപോകാനാകുമെന്നും മുരളീധരൻ ചോദിച്ചു.

ഉമ്മൻ ചാണ്ടിയെ കൂടി പങ്കെടുപ്പിച്ചു യോഗം നടത്തണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതിനാലാണ് സമിതി ചേരാൻ വൈകിയതെന്നു സുധീരൻ പറഞ്ഞു. ഉണ്ണിത്താൻ സ്വയം രാജിവയ്ക്കുകയായിരുന്നില്ല. താൻ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരുന്നു പാർട്ടിയും യുഡിഎഫും സംഘടിപ്പിച്ച സമരങ്ങൾ രമേശ് ചെന്നിത്തല നിരത്തി.

യോഗ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോടു വിശദീകരിച്ച വി.എം. സുധീരൻ, ഉമ്മൻ ചാണ്ടി അസൗകര്യം മൂലമാണ് യോഗത്തിന് എത്താഞ്ഞതെന്നു പറഞ്ഞു. അദേഹം പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിയുടെ എല്ലാ പരിപാടികളിലും അദ്ദേഹം നേതൃത്വപരമായ ചുമതല നിറവേറ്റുന്നുണ്ട്. ഹൈക്കമാൻ്ഡ അദ്ദേഹവുമായി ചർച്ച നടത്തി വ്യക്തത വരുത്തുമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.