എഎസ്ഐക്കു സസ്പെൻഷൻ
Thursday, March 23, 2017 2:01 PM IST
തൃശൂർ: നെഹ്റു ലോ കോളജ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ പ്രതിയായ കോളജ് ചെയർമാൻ പി. കൃഷ്ണദാസിനു രക്ഷപ്പെടാൻ പഴുതൊരുക്കിയെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നല്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പഴയന്നൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജ്ഞാനശേഖരനെ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ സസ്പെൻഡ് ചെയ്തു.

പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പി ഷാഹുൽഹമീദിനെ ചുമതലപ്പെടുത്തി. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസും ജീവനക്കാരും ചേർന്നു മർദിച്ചെന്ന വിദ്യാർഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിൽ എഫ്ഐആർ തയാറാക്കിയപ്പോൾ ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകളാണ് ചുമത്തിയിരുന്നത്. ലക്കിടി കോളജിൽനിന്നു ഭീഷണിപ്പെടുത്തി പാമ്പാടി കോളജിലെ മുറിയിലെത്തിച്ച് മർദിച്ചെന്നും വ്യാജരേഖകൾ തയാറാക്കിയെന്നും പരാതിയിലുണ്ട്. ഇതുപ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റങ്ങളായിരുന്നു ചുമത്തേണ്ടത്.
എന്നാൽ എഫ്ഐആർ തയാറാക്കിയ എഎസ്ഐ ജ്ഞാനശേഖരൻ, ഗുരുതര വകുപ്പുകൾ ഒഴിവാക്കി പോലീസ് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യം നല്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കൃഷ്ണദാസിനു രക്ഷപ്പെടാൻ അവസരമൊരുക്കി. ജിഷ്ണു കേസിനു സമാന കേസായിട്ടും ജാഗ്രത പുലർത്തിയില്ലെന്നും കേസെടുത്ത പഴയന്നൂർ പോലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാൻസീസ് ഷെൽബിയാണ് തൃശൂർ റേഞ്ച് ഐജിക്കു റിപ്പോർട്ട് നല്കിയത്. പോലീസിന്‍റെ തിരക്കിട്ട അറസ്റ്റ് നടപടികൾ ഏറെ വിവാദമായിരുന്നു. ഇതാണ് ഹൈക്കോടതി പോലീസിനെ വിമർശിക്കാൻ കാരണമായതും, വീഴ്ച പറ്റിയെന്നു കോടതിയിൽ സർക്കാരിനു സമ്മതിക്കേണ്ടിവന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.