ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട്
ഉഷ്ണതരംഗം: പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട്
Wednesday, May 1, 2024 3:03 AM IST
തിരുവനന്തപുരം: പിടിവിട്ടു ക ത്തിയാളുന്ന വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗത്തിനു തീവ്രതയേറാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഒരാഴ്ചയിലേറെയായി പാലക്കാട് ജില്ലയില്‍ പകല്‍ച്ചൂട് 40 ഡിഗ്രി സെല്‍ഷസിനും മുകളിലാണ്. ഉഷ്ണതരംഗം ശക്തമാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ പാലക്കാട്ട് പകല്‍ച്ചൂട് 41 ഡിഗ്രി സെല്‍ഷസ് വരെ ഉയരുമെന്നാണ് നിഗമനം. കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

തൃശൂര്‍ ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്.

വേനല്‍മഴ കുറഞ്ഞതോടെയാണ് സംസ്ഥാനം കടുത്ത ചൂടിന്‍റെ പിടിയിലായത്. ഏപ്രില്‍ 15ന് ശേഷം വേനല്‍മഴ ശക്തമായിരുന്നെങ്കിലും ദിവസങ്ങളായി വേനല്‍മഴ ദുര്‍ബലമായി തുടരുകയാണ്. ഇതോടെ മഴക്കുറവും ആശങ്കയേറ്റുന്ന നിലയില്‍ വര്‍ധിക്കുകയാണ്. ഇന്നലെ വരെ 62 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.

ഇന്നലെ വരെ 140 മില്ലിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്തു പെയ്തത് 52.6 മില്ലിമീറ്റര്‍ മാത്രമാണ്. മേയ് പകുതിയോടെ മാത്രമേ വേനല്‍മഴ വീണ്ടും ശക്തിപ്പെടൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ നിഗമനം.

കൊല്ലം ജില്ലയിൽ വേനൽമഴ

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്നലെ ശക്തമായ വേനൽമഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് മഴ ശക്തി പ്രാപിച്ചത്. ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലേറ്റ് കുണ്ടറ കിഴക്കേകല്ലടയിൽ ഒരാൾ മരിക്കുകയും ചെയ്തു.

ഉച്ചയോടെതന്നെ കിഴക്കൻ മേഖലയിലടക്കം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇടവിട്ട് പെയ്ത മഴ പലേടത്തും ശക്തി പ്രാപിക്കുകയും ചെയ്തു. ഇടിമിന്നലിൽ ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകിയും പലയിടങ്ങളിലും കനത്ത മഴ പെയ്തു. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.