നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
Friday, May 3, 2024 5:21 AM IST
ഇരിട്ടി: ഇപ്പോൾ ഡോൺ ബോസ്കോ കോളജിന്‍റെ സുരക്ഷിതത്വത്തിലാണെങ്കിലും മണിപ്പുരിലെ കലാപനാളുകളുടെ ഓർമകൾ ഇവരിൽനിന്നു പൂർണമായും വിട്ടകന്നിട്ടില്ല.

കലാപഭൂമിയിൽനിന്ന് ആദ്യമായി കേരളത്തിൽ എത്തിയ റെജീന കിം, മേഴ്‌സി സിൻനെയ്മൊ, എസ്തേർ നെയ്സഹൊ എന്നിവരാണ് കലാപത്തിന്‍റെ ഓർമകൾ മറക്കാൻ ശ്രമിക്കുന്നത്.  ചെറിയ ഇടവേളയ്ക്കു ശേഷം തങ്ങളുടെ നാട്ടിൽനിന്ന് വീണ്ടും കേൾക്കുന്നത് ഭീതിയുണർത്തുന്ന വാർത്തകളാണെന്ന് ഇവർ പറയുന്നു.

ഇപ്പോഴും വെ‌ടിവയ്പും ആക്രമണങ്ങളും മരണങ്ങളും തുടരുന്നുവെന്ന വിവരങ്ങൾ തങ്ങളെ ഭീതിയിലാക്കുന്നുവെന്ന് മൂന്നുപേരും പറഞ്ഞു. നാട്ടിലുള്ളവർ ആരും സുരക്ഷിതരല്ലെന്നും ഏതുസമയവും ആക്രമണം ഉണ്ടാകുമെന്നും തങ്ങളുടെ കുടുംബാംഗങ്ങൾ പോലും ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന വിവരവും ഏറെ ആശങ്കയിലാക്കുകയാണെന്ന് ഇവർ പറഞ്ഞു.

മുറിവുണങ്ങാത്ത മണിപ്പുരിൽനിന്ന് വീണ്ടും ഉയരുന്ന വെടിയൊച്ചകൾ തച്ചുതകർക്കുന്നത് ഒരു തലമുറയെ ആണ്. 2023 മേയ് മൂന്നിന് ഇംഫാൽ താഴവരയിൽ നടന്ന ആക്രമണത്തിൽ 176 കുക്കി വിഭാഗക്കാർ മരിക്കുകയും 40,000 പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതിന്‍റെ ഓർമയ്ക്കായാണ് മേയ് മൂന്ന് കുക്കി തിരിച്ചുവരവിന്‍റെ ദിവസമായി ആചരിക്കുന്നതെന്ന് മൂവരും പറഞ്ഞു.

വളരെ പ്രതികൂല സാഹചര്യത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവർ ഗുവാഹത്തിയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തിയ ശേഷമാണ് സെപ്റ്റംബർ അഞ്ചിന് അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജിൽ എത്തുന്നത്.

റെജിന, മേഴ്സി എന്നിവരെ ലാക അഭയാർഥി ക്യാന്പിൽനിന്നും എസ്തേറിനെ വീട്ടിൽ നിന്നുമാണ് ഡോൺ ബോസ്‌കോ സഭാ സമൂഹം കണ്ടെത്തിയത്.

ഗോഡൗൺ പോലുള്ള സഹചര്യത്തിൽ 170ഓളം വരുന്ന കുക്കി യുവജനങ്ങളായിരുന്നു ലാക അഭയാർഥി ക്യാമ്പിൽ ഭയന്ന് കഴിഞ്ഞിരുന്നത്.

കുക്കി വിഭാഗം താമസിക്കുന്ന ഗ്രാമങ്ങളിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങൾ പല ഭാഗത്തായി ചിതറിപ്പോകുകയായിരന്നു. പലരെയും കാണാതായി. ക്യാമ്പുകളിലാണെങ്കിൽ പോലും ഏതു സമയത്തും കുക്കികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽനിന്ന് സഹോദരങ്ങളെയും മാതാപിതാക്കളെയും ഉപേക്ഷിച്ചാണ് ഇവർ കേരളത്തിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.