സന്തോഷ് ട്രോഫി; കേരളം ഇന്നു പഞ്ചാബിനെതിരേ
സന്തോഷ് ട്രോഫി; കേരളം ഇന്നു പഞ്ചാബിനെതിരേ
Thursday, March 16, 2017 11:37 AM IST
മഡ്ഗാവ്: ആദ്യമത്സരത്തിലെ ഉജ്വലവിജയത്തിനു ശേഷം സന്തോഷ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ഇന്നു രണ്ടാം മത്സരത്തിനിറങ്ങും. പഞ്ചാബിനെതിരേ വൈകിട്ട് നാലിനാണ് മത്സരം. റെയില്‍വേസിനെ രണ്ടിനെതിരേ നാലു ഗോളിനായിരുന്നു കേരളം പരാജയപ്പെടുത്തിയത്. സ്‌കോറിംഗില്‍ ഇന്ത്യ മികവു പുലര്‍ത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ കരുത്തരായ ടീമുകള്‍ക്കെതിരേ പ്രശ്‌നങ്ങളുണ്ടാകും. തുടര്‍ വിജയങ്ങളുമായി വരുന്ന പഞ്ചാബിനെ പരാജയപ്പെടുത്തണമെങ്കില്‍ ഉസ്മാനും സംഘത്തിനും നല്ല വിയര്‍പ്പൊഴുക്കേണ്ടി വരും. മികച്ച ഫോമിലുള്ള ജിഷ്ണു, ജോബി ജസ്റ്റിന്‍, ഉസ്മാന്‍ എന്നിവർ കേരളത്തിനു കരുത്താണ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച വിംഗര്‍ എന്ന നിലയിലേക്ക് ജിഷ്ണു ഉയര്‍ന്നു കഴിഞ്ഞു.

ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പരിശീലകന്‍ വി.പി. ഷാജി പറഞ്ഞു. ഓരോ മത്സരവും നിര്‍ണാകമായതിനാല്‍ അലസത പാടില്ലെന്നാണ് ഷാജി ടീമിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ബംഗാളിനെ ഗോവ സമനിലയില്‍ തളച്ചു. ഇരുടീമും ഗോളൊന്നും നേടിയില്ല. മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ബംഗാള്‍ നഷ്ടപ്പെടുത്തിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്‍റുമായി ബംഗാളാണു മുന്നില്‍. രണ്ടു മത്സരങ്ങളില്‍നിന്ന് ഗോവയ്ക്ക് നാലു പോയിന്‍റുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സര്‍വീസസ് ആദ്യജയമാഘോഷിച്ചു. ചണ്ഡിഗഡിനെ 1-0നു പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് തിളങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ഫ്രാന്‍സിസ് സൗള്‍ട്ട്‌ലുന്‍ഗയാണ് സര്‍വീസസിനായി ഗോള്‍ നേടിയത്. ആദ്യമത്സരത്തില്‍ സര്‍വീസസ് പരാജയപ്പെട്ടിരുന്നു.

ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ മഹാരാഷ്്ട്ര റെയില്‍വേസിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.