സഹയാത്രികനെ വ­ഴി­യില്‍ ഉപേക്ഷിച്ച സംഭവം; പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
സഹയാത്രികനെ വ­ഴി­യില്‍ ഉപേക്ഷിച്ച സംഭവം; പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
Monday, May 6, 2024 12:03 PM IST
പത്തനംതി­ട്ട: വാ­ഹ­നാ­പ­ക­ട­ത്തില്‍ അ­പ­ക­ട­ത്തില്‍ പ­രി­ക്കേ­റ്റ സ­ഹ­യാ­ത്രിക­നെ വ­ഴി­യില്‍ ഉ­പേ­ക്ഷി­ച്ച് ര­ക്ഷ­പെ­ടാന്‍ ശ്ര­മി­ച്ച സം­ഭ­വ­ത്തില്‍ പ്ര­തി­ക്കെ­തി­രേ ജാ­മ്യ­മില്ലാ വ­കു­പ്പുകള്‍ ചുമ­ത്തി കേ­സെ­ടുത്തു.

കു­ല­ശേ­ഖ­രപ­തി സ്വ­ദേ­ശി സ­ഹ­ദി­നെ­തി­രെ­യാ­ണ് ന­രഹ­ത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആ­റന്മുള പോലീസ് കേസെടുത്തത്. അ­ശ്ര­ദ്ധ­മാ­യി വാഹ­ന­മോ­ടി­ച്ച് മ­ര­ണ­ത്തി­നി­ട­യാ­ക്കി­യെ­ന്ന വ­കു­പ്പ് ചുമ­ത്തി ഞാ­യ­റാഴ്ച തന്നെ ഇയാൾക്കെതിരേ കേസെടുത്തിരുന്നു.

പത്തനംതിട്ട കാരംവേലിയി­ൽ ശനിയാഴ്ച വൈകിട്ടാണ് ദാരുണസംഭവം ഉണ്ടായത്. അപകടത്തിൽ
ഗു­രു­ത­ര­മാ­യി പ­രി­ക്കേറ്റ നെല്ലിക്കാല സ്വദേശി സു­ധീ­ഷ്(17) സംഭവസ്ഥ­ലത്ത് വച്ച് തന്നെ മരിച്ചു.


‌രാ­ത്രി 9.15നാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ബൈ­ക്ക് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­തോടെ പി­ന്നി­ലി­രു­ന്ന സു­ധീഷ് താ­ഴെവീണു. ഇ­തോടെ ബൈ­ക്ക് 50 മീ­റ്റ­റോ­ളം ത­ള്ളി­നീ­ക്കി­കൊ­ണ്ട് സഹ­ദ് ഇ­വി­ടെ­നി­ന്ന് ര­ക്ഷ­പെ­ടാന്‍ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു.

എ­ന്നാല്‍ നാ­ട്ടു­കാര്‍ ഇ­യാ­ളെ ത­ട­ഞ്ഞുവ­ച്ച് പോ­ലീ­സി­ന് കൈ­മാ­റി. സു­ധീ­ഷി­നെ പി­ന്നീ­ട് ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും മ­രി­ച്ചി­രുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോ­ഴ­ഞ്ചേ­രി­യി­ലേക്ക് പോ­വു­ക­യാ­ണെ­ന്ന് പറ­ഞ്ഞ് സു­ധീ­ഷി­നെ സഹ­ദ് വീ­ട്ടി­ലെ­ത്തി വി­ളിച്ചു­കൊ­ണ്ട് പോ­വു­ക­യാ­യി­രു­ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<