എലിഫന്‍റാ പ്രകാശിക്കും, വൈദ്യുതിയിൽ
Sunday, April 1, 2018 5:22 PM IST
ഏഴു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനും ഇരുട്ടിനും അവസാനമായി. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എലിഫന്‍റാ ദ്വീപ് ഇനി വൈദ്യുതിയിൽ പ്രകാശിക്കും. 1500 വർഷത്തിലധികം ഗുഹകളുടെയും ക്ഷേത്രത്തിന്‍റെയും ചരിത്രം പറയാനുള്ള ഈ ദ്വീപിലേക്ക് സന്ദർശകപ്രവാഹമാണ്.

ഈ ദ്വീപിൽ 1,200ലധികം പേർ താമസിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ വേനൽക്കാലത്ത് വീടിനു പുറത്താണ് ഇവരുടെ താമസം. 1980കൾ വരെ വെളിച്ചത്തിന് മണ്ണെണ്ണവിളക്കിനെ ആശ്രയിച്ച ഇവർക്ക് അതിനു ശേഷം വൈകുന്നേരം ഏഴു മുതൽ പത്തു വരെ ഡീസൽ ജനറേറ്റർ ഉപയോഗിച്ചുള്ള വൈദ്യുതി ലഭിച്ചിരുന്നു. ഇപ്പോൾ, വൈദ്യുതി എത്തിയതോടെ നേരത്തെ ഉറങ്ങുന്ന പ്രവണത മാറി ടിവിയിലെ വിനോദപരിപാടികൾ ആസ്വദിക്കാനും മറ്റു വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള അവസരമാണ് എലിഫന്‍റാ ദ്വീപ് നിവാസികൾക്കു ലഭിച്ചിരിക്കുന്നത്.

ഘാരപുരി എന്നും എലിഫന്‍റാ അറിയപ്പെടുന്നു. ഗുഹകളുടെ നഗരം എന്നാണ് ഈ വാക്കിന് അർഥം. യാത്രയ്ക്ക് ചെറിയൊരു റെയിൽവേ സംവിധാനം മാത്രമുള്ള ഇവിടെ വിനോദസഞ്ചാരികൾക്കായി പലഹാരങ്ങളും കളിക്കോപ്പുകളും വില്ക്കുന്ന ചെറിയ കടകൾ മാത്രമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.