കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
Saturday, May 4, 2024 12:40 AM IST
കൊച്ചി: കുഞ്ഞിന്‍റെ മൃതദേഹം നടുറോഡിൽ എന്ന വാർത്ത കേട്ട് നൂറുകണക്കിനാളുകളാണ് പനന്പിള്ളി നഗർ വിദ്യാനഗർ ലിങ്ക് റോഡിലേക്ക് ഒഴുകിയെത്തിയത്. കല്ലുവിരിച്ച വഴിയിൽ കുഞ്ഞിന്‍റെ ചേതനയറ്റ ശരീരം കണ്ടവരുടെ കണ്ണു നിറഞ്ഞു. ‌

സംഭവമറിഞ്ഞ് വൻ പോലീസ് സന്നാഹമാണ് ഫ്ലാറ്റിനു സമീപത്ത് പാഞ്ഞെത്തിയത്. ‌സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ എത്തും മുന്പേ പോലീസ് ഇൻക്വസ്റ്റ് നടപടികളും യുവതിയുടെ മൊഴിയെടുപ്പും പൂർത്തിയാക്കി കുഞ്ഞിന്‍റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയിരുന്നു.

പ്രതിയായ യുവതിയെ കമ്മീഷണർ അര മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനുശേഷം പുറത്തുവന്ന അദ്ദേഹം സംഭവത്തെക്കുറിച്ചും യുവതിയുടെ അറസ്റ്റിനെക്കുറിച്ചും മാധ്യമങ്ങളോട് വിശദീകരിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം വീണ സ്ഥലവും കമ്മീഷണർ സന്ദർശിച്ചു. വനിതാ പോലീസിന്‍റെ അകന്പടിയോടെയാണു യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. മകൾ ഗർഭിണിയായിരുന്നെന്ന വിവരവും പ്രസവിച്ചതുമൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന മാതാപിതാക്കളുടെ മൊഴി വിശ്വസിക്കാൻ പ്രയാസമാണെന്ന് പരിസരവാസികൾ പറഞ്ഞു.

ആദ്യം കരുതിയതു പാവക്കുട്ടിയെന്ന് !



കൊച്ചി: “റോഡിൽ കിടക്കുന്ന ആമസോൺ കൊറിയറിന്‍റെ കവറിനടുത്തേക്ക് ഡ്രൈവർ ജിതിൻ കൈ ചൂണ്ടിക്കാട്ടുന്പോൾ, പാവക്കുട്ടി റോഡിൽ വീണുകിടക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. പിന്നീടാണ് അതു കുഞ്ഞിന്‍റെ മൃതദേഹമാണെന്നു മനസിലായത്. നടുക്കം ഇനിയും മാറിയിട്ടില്ല.”- പനന്പിള്ളി നഗറിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിന്‍റെ എതിർവശത്തു താമസിക്കുന്ന റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ രാജീവ് നടരാജന്‍റേതാണ് വാക്കുകൾ.


റോഡിൽ എന്തെങ്കിലും വന്നുവീഴുന്നതിന്‍റെ ശബ്‌ദമൊന്നും കേട്ടിരുന്നില്ല. വീട്ടിൽ ക്ലീനിംഗിനു വരുന്ന സ്ത്രീ വന്നു പറഞ്ഞപ്പോഴാണ് എന്തോ അസ്വാഭാവികത തോന്നിയത്. മൃതദേഹം ആദ്യം കണ്ട ജിതിനൊപ്പം അവിടെയെത്തുന്പോൾ പാവക്കുട്ടിയെ പോലെതന്നെ കിടക്കുന്ന കുഞ്ഞിനെയാണു കണ്ടത്. -രാജീവ് നടരാജൻ പറഞ്ഞു.

വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് മേധാവിയോട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതുപോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. നവജാതശിശു കൊല്ലപ്പെട്ട പനമ്പിള്ളി നഗറിലെ ഫ്ലാറ്റും പരിസരവും അദ്ദേഹം സന്ദര്‍ശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.