മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
Saturday, May 4, 2024 2:02 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടി കേസിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മകൾ വീണാ വിജയന്‍റെയും പങ്ക് വെളിപ്പെടുത്തുന്ന അഞ്ച് രേഖകളാണ് താൻ പുറത്തുവിട്ടിട്ടുള്ളതെന്നു മാത്യു കുഴൽനാടൻ പറഞ്ഞു.

സിഎംആർഎല്ലിന് ഖനനത്തിന് നൽകിയിട്ടുള്ള പാട്ടക്കരാർ റദ്ദാക്കുന്നതിൽ കാലതമസം വരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചതായി മാത്യു ആരോപിച്ചു. സ്വകാര്യ മേഖലയിൽ പാട്ടക്കരാർ റദ്ദാക്കണമെന്ന കേന്ദ്ര നിർദേശം 2019ൽ ഇറങ്ങിയെങ്കിലും സംസ്ഥാനം 2023ലാണ് പാട്ടക്കരാർ റദ്ദാക്കാൻ തയാറായത്.

ഖനനാവശ്യത്തിനായി വാങ്ങിയ ഭൂമിയിൽ ടൂറിസം പദ്ധതി തുടങ്ങാൻ ജില്ലാ സമിതി അംഗീകരിച്ച റിപ്പോർട്ട് ദുർബലമായ കാരണം പറഞ്ഞ് ലാന്‍ഡ് ബോർഡ് തള്ളിയത് ഒത്തുകളിയുടെ ഭാഗമായിരുന്നു. ദുരന്ത നിവാരണ നിയമം മറയാക്കി തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും കരമണൽ ഖനനത്തിന് അനുമതി നല്കി.


സിഎംആർഎല്ലിന് നൽകിയ പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യകന്പനികൾക്ക് ധാതുമണൽ ഖനനത്തിന് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവ്, ഇക്കാര്യം വ്യക്തമാക്കി വ്യവസായവകുപ്പിന് അയച്ച കത്ത്, പദ്ധതിക്ക് അനുമതി ചോദിച്ച് മുഖ്യമന്ത്രിക്ക് കന്പനി നൽകിയ അപേക്ഷ, സുപ്രീംകോടതി വിധിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി നിർദേശിച്ചെന്ന് വ്യക്തമാക്കുന്ന വ്യവസായവകുപ്പിന്‍റെ നോട്ട് എന്നിവയാണ് പുറത്തുവിട്ട രേഖകൾ. ഇവ കോടതിയിലും ഹാജരാക്കിയിട്ടുള്ളതായി മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.