University News
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാന്‍റ് ഹെൽത്ത് മാനേജ്മെന്‍റിൽ ഡിപ്ലോമ
കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെൽത്ത് മാനേജ്മെന്‍റ് നടത്തുന്ന ബിരുദാനന്തര ബിരുദ ഡിപ്ലോമ, ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സസ്യാരോഗ്യ പരിപാലന രംഗത്ത് പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച കാർഷിക വിദഗ്ധരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണു കോഴ്സിന്‍റെ ലക്ഷ്യം. പിജി ഡിപ്ലോമ കോഴ്സ് ഒരു വർഷത്തേതും ഡിപ്ലോമ കോഴ്സ് ആറു മാസത്തേതുമാണ്. ഓഗസ്റ്റ് 16നകം അപേക്ഷിക്കണം.

പിജി ഡിപ്ലോമ കോഴ്സ്: രണ്ടു സെമസ്റ്ററുള്ള ഒരു വർഷമാണു കോഴ്സിന്‍റെ കാലാവധി. ക്ലാസ് റൂം പരിശീലനത്തിനു പുറമെ പ്രായോഗിക പരിശീലനത്തിനു മുൻതൂക്കം നൽകിയാണ് കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബയോ കണ്‍ട്രോൾ ഇൻപുട് പ്രൊഡക്ഷൻ മാനേജ്മെന്‍റ്, ബയോ സെക്യൂരിറ്റി ഇൻകർഷൻ മാനേജ്മെന്‍റ്, പെസ്റ്റിസൈഡ് മാനേജ്മെന്‍റ, വെർട്ടിബ്രേറ്റ് ആൻഡ് സ്ട്രക്ചറൽ പെസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ഹെൽത്ത്് എൻജിനിയറിംഗ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സ്പെഷലൈസ് ചെയ്യാനും അവസരമുണ്ട്.

അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, റൂറൽ ഡെവലപ്മെന്‍റ് എന്നിവയിൽ ബിരുദം അല്ലങ്കിൽ അഗ്രിക്കൾച്ചർ എൻജിനിയറിംഗിൽ ബിടെക് അല്ലങ്കിൽ ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. തൊഴിൽ രഹിതരായവർക്ക് 62,500 രൂപയാണ് ഫീസ്. താമസ സൗകര്യം സൗജന്യമാണ്. പ്രതിമാസം 2000 രൂപ വച്ച് പത്തു മാസത്തേക്കും സ്റ്റൈപ്പൻഡും ലഭിക്കും. ഉയർന്ന അക്കാഡമിക് നിലവാരമുള്ളവർക്ക് മറ്റു സ്കോളർഷിപ്പുകൾക്കും അർഹതയുണ്ടായിരിക്കും. മണിക്കൂറിൽ 60 രൂപ നിരക്കിൽ പഠനത്തോടൊപ്പം ജോലി ചെയ്തു വരുമാനം ഉണ്ടാക്കാനും അവസരമുണ്ടായിരിക്കും.

ഡിപ്ലോമ കോഴ്സ്: ആറു മാസമാണ് കോഴ്സിന്‍റെ കാലാവധി. പ്ലാന്‍റ് ഹെൽത്ത് മാനേജ്മെന്‍റ്, പ്ലാന്‍റ് ബയോ സെക്യൂരിറ്റി, പെസ്റ്റിസൈഡ് മാനേജ്മെന്‍റ്, വെർട്ടിബ്രേറ്റ് ആൻഡ് സ്ട്രക്ചറൽ പെസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ഹെൽത്ത് എൻജിനിയറിംഗ് എന്നിവയിലാണ് ഡിപ്ലോമ. കോഴ്സ് ഫീസ് 25000 രൂപ. അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ലൈഫ് സയൻസ് എന്നിവയിൽ ബിരുദമോ അഗ്രിക്കൾച്ചർ എൻജിനിയറിംഗിൽ ബിടെക്കോ നേടിയവർക്ക് അപേക്ഷിക്കാം.
More News