University News
ഗാന്ധിനഗർ ഐഐടിയിൽ എംഎ, എംഎസ്‌സി
ഗാന്ധിനഗർ ഐഐടി അപൂർവവും വ്യത്യസ്തവുമായ രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. കൊഗ്നിറ്റീവ് സയൻസിൽ എംഎസ്‌സി, സൊസൈറ്റി ആൻഡ് കൾച്ചറിൽ എംഎ കോഴ്സുകൾക്കാണ് അവസരം ഒരുക്കുന്നത്. ജനുവരി 15നകം അപേക്ഷിക്കണം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.

ഗാന്ധിനഗറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്‍റർവ്യുവിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ മാർച്ച് 10,11 തീയതികളിൽ ഗാന്ധിനഗറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്‍റർവ്യുവിന്‍റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.

കൊഗ്നിറ്റീവ് സയൻസ്

മനസിന്‍റെയും മാനസിക വ്യാപാരങ്ങളുടെയും ശാസ്ത്രീയ പഠന ശാഖയാണ് കൊഗ്നിറ്റീവ് സയൻസ്്. ഫിലോസഫി, സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ന്യൂറോസയൻസ്, ലിംഗ്വിസ്റ്റിക്സ്, അന്ത്രൊപ്പോളജി എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പഠനമാണ് ഇവിടെ വിഭാവന ചെയ്യുന്നത്. നാലു സെമസ്റ്ററുള്ള രണ്ടു വർഷമാണു കോഴ്സിന്‍റെ കാലാവധി.

കോഴ്സ് വർക്കിനും റിസർച്ച് പ്രൊജക്ടിനും പ്രാധാന്യം നൽകിക്കൊണ്ടാണു കരിക്കുലം രൂപകല്പന ചെയ്തിരിക്കുന്നത്. 55 ശതമാനം മാർക്കോടെ ബിഎ, ബിഎസ്‌സി, ബിടെക് പൂർത്തിയാക്കിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഇതിൽ പങ്കെടുക്കന്നതിന് 750 രൂപയിൽ കൂടാത്ത സെക്കൻഡ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവർക്ക് അതിനുള്ള ചെലവിലേക്കായി പ്രതിവർഷം 60,000 രൂപ ട്രാവൽ സ്കോളർഷിപ്പും ലഭിക്കും.

സൊസൈറ്റി ആൻഡ് കൾച്ചർ

സമൂഹത്തെയും സംസ്കാരത്തെയും വിശകലനം ചെയ്യുന്നതിനു സഹായിക്കുന്ന തരത്തിലുള്ള കോഴ്സിന് കൊഗ്നിറ്റീവ് സയൻസ്, ലിറ്റററി സ്റ്റഡീസ്, ട്രാൻസിലേഷൻ തിയറി ആൻഡ് പ്രാക്ടീസ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, പോപ്പുലേഷൻ സ്റ്റഡീസ്, പബ്ലിക് ഹെൽത്ത്, അന്ത്രൊപ്പോളജി എന്നിവയെല്ലാം പാഠ്യ വിഷയങ്ങളാണ്. നാലു സെമസ്റ്ററായുള്ള കോഴ്സിനു കോഴ്സ് വർക്കിനും റിസർച്ചിനും ഏറെ പ്രാധാന്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ്: http:/ogs.iit
More News