Letters
മസ്തിഷ്ക ചോർച്ച കേരളത്തിന്‍റെ ശാപം
Sunday, September 16, 2018 11:24 PM IST
കേരളത്തിന്‍റെ മാനവ വിഭവശേഷി മറ്റു രാഷ്‌ട്രങ്ങളുടെ സന്പദ്‌ഘടന കെട്ടിപ്പടുക്കുന്നതിനാണ് ഉപകരിക്കുന്നത്. ഇവിടത്തെ യുവാക്കൾ ഇവിടെ ജീവിക്കാൻ പറ്റാതെ വിദേശരാജ്യങ്ങളിൽ അലഞ്ഞുതിരിയുകയാണ്. ഇവിടത്തെ യുവാക്കൾക്കു സംസ്ഥാനത്തുതന്നെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയുന്നില്ല. ദൈവത്തിന്‍റെ നാട് വിഭവസമൃദ്ധമാണ്. പക്ഷേ, അത് ഉപയോഗിക്കാൻ നമുക്കു കഴിയുന്നില്ല. സുഭിക്ഷമായി കിട്ടുന്ന ജലവും പ്രകൃതിവിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കു കഴിയുന്നില്ല. അഴിമതിയാണു നമ്മെ നാശത്തിലേക്കു നയിക്കുന്നത്.

കെ. കരുണാകരന്‍റെ ഭാര്യയെ അമേരിക്കയിൽ ചികിത്സിച്ചത് ഒരു മലയാളി ഡോക്ടറാണ്. അദ്ദേഹം ശ്രീചിത്രയിൽനിന്ന് തള്ളപ്പെട്ടയാളാണ്. അമേരിക്കയിൽ ചെന്നപ്പോൾ അവിടെ ഒന്നാമനായി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നാട്ടിൽ ചികിത്സനടത്തിയപ്പോൾ നമ്മുടെ കുട്ടിനേതാക്കൾ അമേരിക്കയിൽ ചികിത്സിക്കാൻ പോകുന്നു. കരുണാകരന്‍റെ ഭാര്യയെ ചികിത്സിച്ച ഡോക്ടർ ശ്രീചിത്രയിൽ ചെന്നപ്പോൾ ഇയാളെ നിയമിക്കണം, ഇയാൾ എന്‍റെ ആളാണ് എന്നു പറയാൻ ഒരു നേതാവും ഉണ്ടായില്ല. അമേരിക്കയിൽ സായിപ്പ് കഴിവ് മാത്രമേ നോക്കിയുള്ളൂ.

അമേരിക്കയിലെ ആശുപത്രിയിലുള്ള ഉപകരണങ്ങൾ വാങ്ങാൻ ഇന്നു നമുക്കു കഴിയും. അപ്പോൾ നമ്മുടെ ഡോക്ടർമാർ അമേരിക്കയിൽ പോയി ചികിത്സ നടത്തണമോ‍? അമേരിക്കയിൽ രോഗികൾ ഇവിടെയുള്ളതിന്‍റെ മൂന്നിരട്ടി മുടക്കിയാണ് ചികിത്സ നടത്തുന്നത്. ഒരു പല്ലുപറിക്കാനും മലയാളി നാട്ടിൽവരുന്നു. നമ്മുടെ ആശുപത്രികൾ ഇന്നു ലോക നിലവാരത്തിലുള്ളതാണ്. അത് അമേരിക്കയിലേതിന്‍റെ മൂന്നിലൊന്നിലും കുറഞ്ഞ ചെലവിൽ നമുക്കു ചികിത്സ തരുന്നു.

എം.കെ. സിറിയക്, മറ്റത്തുമാനാൽ, മരങ്ങാട്ടുപിള്ളി