Letters
ആദ്യ ചുവട് ഇങ്ങനെയാകട്ടെ
Thursday, September 20, 2018 12:16 AM IST
കേരളം പ്രളയത്തിലമർന്ന ഉത്കണ്ഠയുടെ നാളുകളിൽ കടലിന്‍റെ മക്കൾ പാഞ്ഞെത്തുന്നതും വെള്ളത്തിൽ വള്ളമിറക്കി അനേകായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതും കണ്ടു നാം പറഞ്ഞു, ഇതാ ദൈവം അയച്ച ദൈവമക്കൾ എന്ന്. ഒരല്പം പേരും പെരുമയും ഒരു പൊന്നാടയും ചാർത്തി നൽകിയാൽ തീരുന്നതാണോ കേരളജനതയ്ക്ക് ഈ മനുഷ്യസ്നേഹികളോടുള്ള കടപ്പാട്. രക്ഷാപ്രവർത്തനത്തിനെത്തിയ ഓരോ ബോട്ടും ആഴക്കടലിൽ ആയിരിക്കുന്പോൾ കേടുവരികയോ തകരുകയോ ചെയ്യാത്തവിധം നന്നാക്കി നൽകാൻ നമുക്കു കടമയുണ്ട്. അതിജീവനത്തിന്‍റെ ആദ്യചുവടുകൾ ഈ കേടായ വള്ളങ്ങൾക്കരികിലേക്കായിരിക്കും എന്ന് നമുക്കു തീരുമാനമെടുക്കാം.

പ്രിൻസി സാബു, പുലിക്കല്ല്, മണിമല