Letters
കടം അപകടം, സർക്കാർ സഹായം സൗജന്യമാക്കണം
Sunday, September 23, 2018 10:59 PM IST
പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് ഒരുലക്ഷം രൂപ വീതം പലിശരഹിത വായ്പയായി സർക്കാർ നൽകുമെന്ന പ്രഖ്യാപനം ആശ്വാസകരംതന്നെ. വെള്ളപ്പൊക്കക്കെടുതിയിൽനിന്നു രക്ഷപ്പെട്ട് ക്യാന്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവർ തിരികെയെത്തിയപ്പോൾ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായിരുന്നുവല്ലോ. പാത്രങ്ങൾ, കിടക്കകൾ അങ്ങനെ എല്ലാം നഷ്‌ടപ്പെട്ടവർ. ജീവിതം ഒന്നുമുതൽ തുടങ്ങേണ്ട അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ കഴിഞ്ഞുകൂടിയ കുടുംബങ്ങൾക്കു സർക്കാർ പ്രഖ്യാപനം വലിയ പ്രതീക്ഷയാണു നൽകിയത്.

സന്നദ്ധപ്രവർത്തകരുടെ സഹായത്താലും സ്വന്തം പ്രയത്നത്താലും വീട് വൃത്തിയാക്കി തിരികെ താമസം ആരംഭിച്ച പലർക്കും പ്രഖ്യാപിച്ച ധനസഹായം യഥാസമയം കിട്ടിയില്ലെന്നുള്ളത് വസ്തുതയാണ്. സർക്കാരിൽനിന്നു സഹായം കിട്ടുമെന്നു പ്രതീക്ഷിച്ച് പലരും കടംവാങ്ങിയും പണയംവച്ചും വീടുകളിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. വായ്പ കിട്ടുന്പോൾ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. താലിമാലയും കുട്ടികളുടെ കാതിലെ കമ്മലും പണയംവച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങിയവരുമുണ്ടത്രേ! എന്നാൽ, സർക്കാർ സഹായം സാങ്കേതിക നൂലാമാലകൾ കാരണം ആവശ്യാനുസരണം ലഭ്യമാകുന്നില്ലെന്നാണ് പത്രവാർത്തകളിൽനിന്നു മനസിലാകുന്നത്.

സർക്കാർ സഹായം പലിശരഹിതമാണെങ്കിൽപോലും വായ്പ തിരിച്ചടയ്ക്കേണ്ടതുതന്നെയാണല്ലോ. പ്രളയക്കെടുതിയിൽപ്പെട്ട് ദൈനംദിന ജോലികളിൽ ഏർപ്പെടാൻ കഴിയാത്തവർ എങ്ങനെയാണു വായ്പത്തുക സമയാസമയം തിരിച്ചടയ്ക്കുന്നത്. കടക്കെണിയിൽ പാവങ്ങളെ കുരുക്കിയിടുകയാണു സർക്കാർ ചെയ്യുന്നത്. അതായത് പ്രളയത്തിൽ മുങ്ങി എങ്ങനെയോ പൊങ്ങിവന്നവരെ സർക്കാർ കടത്തിൽ മുക്കിത്താഴ്ത്തുകയാണു ചെയ്യുന്നത്.

ലോകത്തിന്‍റെ എല്ലാ കോണുകളിൽനിന്നും കേരളത്തിലെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോടാനുകോടി രൂപ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. അതു സൂക്ഷ്മതയോടെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയാൽ പ്രളയബാധിതരുടെ പുനരധിവാസം മാത്രമല്ല കേരളത്തെ മൊത്തം സ്വർഗതുല്യമാക്കി മാറ്റാനും കഴിയുന്നതാണ്. എന്നിട്ടും പ്രളയബാധിതരായ പാവങ്ങൾക്കു സർക്കാർ സഹായം കടമായേ കൊടുക്കൂ എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ