Letters
ഉയരം കൂടുംന്തോറും പതനത്തിന്‍റെ ആക്കം കൂടും
Wednesday, October 17, 2018 12:58 AM IST
ഭൗതിക ജീവിതത്തിൽ കൈവരിക്കുന്ന നേട്ടങ്ങളിൽ സ്വയം അഹങ്കരിച്ച് അവയെല്ലാം തന്‍റെ സ്വന്തം ബുദ്ധികൊണ്ടു സ്വരൂപിച്ചതാണെന്നും ഇവയിൽ മറ്റൊരാൾക്കും പങ്കില്ലെന്നും ചിന്തിച്ചുനടക്കുന്നവർ ഓർക്കുക, ഇവയൊന്നും നമ്മുടെ സ്വന്തം ഇഷ്‌ടങ്ങൾക്കു വിധേയമായി സംഭവിച്ചതല്ല. ഇവയിലെല്ലാം ദൈവത്തിന്‍റെ അനന്തമായ കൃപ നിറഞ്ഞുനിൽക്കുന്നു എന്നും മറക്കാതിരിക്കുക. എത്ര ഉയരത്തിലായാലും താഴേക്കു പതിച്ചാൽ തകർന്നു തരിപ്പണമാകുന്നതാണ് ഈ കെട്ടിപ്പൊക്കിയതെല്ലാം. ഉയരം കൂടുന്തോറും പതനത്തിന്‍റെ ആക്കവും കൂടുമെന്ന് മറക്കാതിരിക്കുക.

ജോബ് സ്രായിൽ, അമല നഗർ, തൃശൂർ