Letters
ഓഖി ദുരന്തത്തിൽപ്പെട്ടവർക്കു സ്കോളർഷിപ്പ് നിഷേധിക്കരുത്
Friday, November 16, 2018 2:03 AM IST
കേരളത്തെ പ്രതികൂലമായി ബാധിച്ച ഓഖി ദുരന്തത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഇപ്പോഴും അതിന്‍റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തത്തിൽ കാണാതായവരുടെ ലിസ്റ്റ് സർക്കാർ പുറത്തുവിട്ടിട്ടുണ്ടെങ്കിലും അവർക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ ഇനിയും സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. ഈ കുടുംബങ്ങളിലെ സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. അച്ഛനോ അമ്മയോ നഷ്ടപ്പെട്ട, സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ള സ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതിയിലേക്കു സമർപ്പിക്കേണ്ട പ്രധാന രേഖ മരണപത്രമാണ്. എന്നാൽ ഈ കുടുംബങ്ങൾക്ക് അതു നിയമാനുസൃതം ലഭിക്കാൻ ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടി വരും.

തന്മൂലം ഈ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ സാങ്കേതികതടസം നേരിട്ടിരിക്കുകയാണ്. കാണാതായവരുടെ മരണപത്രം ഇല്ലായെന്ന കാരണത്താൽ സ്കോളർഷിപ്പ് നിഷേധിക്കാൻ ഇടവരരുത്. അവരുടെ ആനുകൂല്യം ലഭിക്കുന്നതിനായി പ്രത്യക നിയമ സംവിധാനം ഉണ്ടാകണം.

എൽ. സുഗതൻ ശൂരനാട്, കൊല്ലം