Letters
റോഡപകടങ്ങളിൽനിന്ന് ഒന്നും പഠിക്കാത്ത നമ്മൾ
Sunday, January 20, 2019 12:56 AM IST
കഴിഞ്ഞ ദിവസം ആയൂരിൽ കാർ ബസിലേക്കിടിച്ചുകയറി ആറു പേർ മരിച്ച വാർത്ത പോലും കേരളത്തെ ഞെട്ടിച്ചോ എന്നു സംശയമാണ്. കാരണം റോഡപകടങ്ങൾ അത്രമേൽ സാമാന്യവത്കരിക്കപ്പെട്ടുപോയിരിക്കുന്നു. ദീപികയിൽ വന്ന ഈ അപകടത്തിന്‍റെ ചിത്രം റോഡപകടങ്ങളിൽ ആശങ്കയും വേദനയുമുള്ളവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ബസ് അത് ഓടേണ്ട ഇടതുവശം പാലിച്ചുതന്നെ. കാറാകട്ടെ ബസ് ഓടേണ്ട ലെയ്നിൽ കയറിച്ചെന്നാണ് ബസിലിടിക്കുന്നത്. ഇത് അപകടത്തിന്‍റെ മുഖ്യകാരണം.

റോഡിൽ ഡബിൾ സോളിഡ് മീഡിയനാണു വരച്ചിരിക്കുന്നത്. അതായത് മുറിയാതെ പോകുന്ന രണ്ടു വരകൾ.

എന്നുവച്ചാൽ ആ ഭാഗത്ത് അപകട സാധ്യത വളരെ കൂടുതലാണ്. ഓവർടേക്ക് ചെയ്യാനോ മറ്റേതെങ്കിലും കാരണത്താലോ വാഹനങ്ങൾ ഈ ഇരട്ടവരകൾ കടന്ന് എതിർ ലെയ്നിൽ കയറാൻ പാടില്ല. അവിടെ ആ നിയമവും ലംഘിക്കപ്പെട്ടിരിക്കുന്നു.

റോഡിലെ വരകളും കുറികളുമൊക്കെ യൂണിവേഴ്സൽ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ എവിടെ നിന്നു വരുന്ന ഏതു ഭാഷക്കാരനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. സ്വന്തമോ മറ്റുള്ളവരുടെയോ ജീവനിൽ ശ്രദ്ധയുള്ള ആരും ഈ വര നിയമങ്ങൾ അനുസരിച്ചേ വണ്ടിയോടിക്കൂ.

അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിക്കപ്പെട്ട ഒന്നാണ് കോട്ടയം ജില്ലയിലെ പാലാ പൊൻകുന്നം റോഡ്. പക്ഷേ, ഒരു വർഷത്തിനുള്ളിൽ നൂറുകണക്കിന് അപകടങ്ങളും ഡസൺ കണക്കിന് മരണങ്ങളുമുണ്ടായി. ഈ റോഡിൽ വളവുകൾ പലതും നിവർത്താനായിട്ടില്ല എന്നത് ശരിതന്നെ. അവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതും. കേരളത്തിൽ വളവുകളെല്ലാം നേരേയാക്കി റോഡുകൾ പണിയുക എളുപ്പമല്ല. പക്ഷേ, ഈ റോഡിൽ ഗതാഗത നിയമങ്ങൾ കൃത്യമായി നിർവചിച്ചുകൊണ്ട് മീഡിയനും ലെയ്ൻ വരകളും വേഗനിയന്ത്രണ സൂചനകളുമൊക്കെ കൊടുത്തിട്ടുണ്ട്.

ഇതിലും വലിയ കയറ്റിറക്കങ്ങളും വളവുകളുമുള്ള വിദേശരാജ്യങ്ങളിൽ ഇവിടുത്തേതിന്‍റെ പത്തിലൊന്ന് അപകടങ്ങൾ ഉണ്ടാകാറില്ല. കാരണം, റോഡിലെ സുരക്ഷാ സൂചനകൾ കൃത്യമായി അനുസരിച്ചേ അവിടങ്ങളിൽ വണ്ടി ഓടിക്കാറുള്ളൂ. ഇവിടത്തെ അവസ്ഥ അതല്ലല്ലോ. നല്ല റോഡ് കണ്ടാൽ നിയമങ്ങൾ ഒന്നും ശ്രദ്ധിക്കാതെ വാഹനങ്ങൾ പായിക്കും. മീഡിയനിലെ വരകൾ ഏതു വിധമാണെന്നോ പരമാവധി വേഗം എത്രയാണെന്നോ ഒന്നും നോക്കാതെയാണ് പലരും വണ്ടിയോടിക്കുന്നത്. ലെയ്ൻ മായുന്പോൾ ഇൻഡിക്കേറ്റർ ഇട്ടിട്ടേ മാറാവൂ എന്നത് എത്ര പേർ ശ്രദ്ധിക്കാറുണ്ട്?

നിയമങ്ങൾ അനുസരിക്കുക എന്ന സ്വഭാവം നമുക്ക് പൊതുവേ ഇല്ലാത്തതുകൊണ്ട് പോലീസ് തന്നെ ഇടപെട്ട് ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. കൊടുംവളവുകളിലും മറ്റും ഡബിൾ സോളിഡ് ലൈൻ വകവയ്ക്കാതെ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടുപിടിച്ച് നടപടിയെടുക്കണം. പോലീസിന്‍റെ സാന്നിധ്യം എപ്പോഴും സാധ്യമല്ലെങ്കിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് അതിൽ നിന്ന് വാഹനങ്ങൾ തിരിച്ചറിഞ്ഞ് നിയമലംഘകർക്കു ശിക്ഷ ഉറപ്പാക്കണം. ശരിയായ വിധത്തിൽ ഇൻഡിക്കേറ്റർ ഇടാതെ വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് ബോധവത്കരിക്കണം. തെറ്റ് ആവർത്തിച്ചാൽ ശിക്ഷിക്കുകയും വേണം.

രാത്രിയാത്രകളിൽ ഹെഡ്‌ലൈറ്റിനോട് ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സീറ്റ് ബെൽറ്റ് ഇടാത്ത കാർ ഡ്രൈവർമാരെയും ഹെൽമെറ്റില്ലാത്ത ബൈക്ക് യാത്രികരെയും പിടിക്കുന്നതു മാത്രമല്ല തങ്ങളുടെ ഉത്തരവാദിത്തമെന്ന് പോലീസ് മനസിലാക്കിയേ പറ്റൂ. ഇത്രയുമൊക്കെ ചെയ്താൽ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ പറ്റും.

ജോ മുറികല്ലേൽ, പാലാ.