Letters
വെറുതെ കളയാനുള്ളതല്ല സമയം
Tuesday, January 22, 2019 11:20 PM IST
“ഒരു മണിക്കൂറിന്‍റെ അറുപത് മിനിറ്റുകൾ കൊണ്ട് ഒരുവൻ ചെയ്യുന്ന പ്രവൃത്തികൾക്കനുസരിച്ചാണ് അയാൾ ആരാണെന്നും അയാളുടെ ഭാവി എന്താണെന്നും തീരുമാനിക്കുക” എന്നു സി.എസ്. ലെവീസ് പറഞ്ഞിട്ടുണ്ട് . സമയത്തിന് ഒരു അർഥത്തിൽ പറഞ്ഞാൽ തുടക്കമോ അവസാനമോ ഇല്ല. എന്നാൽ, മനുഷ്യൻ സമയത്തെ വർഷങ്ങളെന്നും മാസങ്ങളെന്നും ദിവസങ്ങളെന്നും മണിക്കൂറുകളെന്നും നിമിഷങ്ങളെന്നും വിഭജിക്കുന്നു. പകലിന്‍റെ 12 മണിക്കൂർ മനുഷ്യന് അവനും കുടുംബത്തിനും സമൂഹത്തിനുംവേണ്ടി പണിയെടുക്കാനാണ്. രാത്രി 12 മണിക്കൂർ വിശ്രമത്തിനും ചെലവഴിക്കാം.

ഇന്നലത്തെപ്പോലെ ആയിരിക്കില്ല ഇന്ന്. ഇന്നത്തെപ്പോലെയാവില്ല നാളത്തെ ദിവസം. ഇന്നിനെ പാഴാക്കാതെ ബുദ്ധിപരമായി ഉപയോഗിക്കുന്പോഴാണ് നാം ജീവിതത്തിൽ വിജയവും സന്തോഷവും കണ്ടെത്തുന്നത്. ""സമയവും തിരമാലകളും ഒന്നിനും വേണ്ടി കാത്തുനില്ക്കുന്നില്ല'' എന്നു പഴമക്കാർ പറയാറുണ്ട്. പണത്തേക്കാൾ വിലപ്പെട്ടതാണു സമയം. ആ സമയത്തെ ജീവിതത്തിൽ പ്രയോജനകരമായി ചെലവഴിക്കാതിരുന്നാൽ അതു ജീവിതത്തിന് ഒരു തീരാനഷ്‌ടമാകും. നഷ്ടപ്പെടുത്തുന്ന ഒരു നിമിഷം നമ്മുടെ ജീവിതത്തിൽ തിരിച്ചുകിട്ടുകയില്ല.

സമയത്തെ പാഴാക്കിക്കളയുന്നത് ആത്മഹത്യാപരമാണ്. ബുദ്ധിമാനായ ഒരു ഉപദേഷ്‌ടാവിനേക്കാൾ സമയം ഒരുവന്‍റെ ജീവിതത്തിൽ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ, സമയം എങ്ങനെയാണു ചെലവഴിക്കേണ്ടതെന്നു വളരെ കുറച്ചുപേർ മാത്രമേ ചിന്തിക്കുന്നുള്ളൂ. വിജയത്തിന്‍റെ താക്കോലാണു സമയം. അതിനാൽ സമയം കൃത്യമായി വിനിയോഗിക്കുകയും അതു ഫലപ്രദമാക്കിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരാണു ജീവിതവിജയം നേടുന്നത്.

കുര്യാക്കോസ് മുണ്ടയ്ക്കൽ, മുതലക്കോടം.