Letters
പണിമുടക്കിയവർക്ക് സമ്മാനം 166 കോടി രൂപ!
Thursday, March 7, 2019 12:46 AM IST
ജനുവരിയിൽ നടത്തപ്പെട്ട ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത എല്ലാ സർക്കാർ ജീവനക്കാർക്കും ആ ദിവസങ്ങളിൽ ശന്പളത്തോടുകൂടിയ അവധി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സർക്കാരിന്‍റെ, അതായത് ജനത്തിന്‍റെ, പണം പണിയെടുക്കുന്നവർക്കു മാത്രമല്ല പണിമുടക്കി നാട്ടിലെല്ലാം അക്രമം അഴിച്ചുവി‌ട്ട് ജനത്തെ പേ‌ടിപ്പിച്ച് വീട്ടിലിരുത്തിയവർക്കുകൂടിയുള്ളതാണെന്നു സർക്കാർ. നിരോധിക്കപ്പെട്ട ബന്ദിനു പകരം അതിലും മാരകമായ ആയുധങ്ങൾ ആവനാഴിയിലുണ്ടെന്ന് തൊഴിലാളികളും തെളിയിച്ചിരിക്കുന്നു. പണിമുടക്കിയവർക്ക് സർക്കാർ നൽകുന്ന പണിമുടക്ക് ശന്പളം 166 കോടി രൂപ വരുമത്രേ. നാശനഷ്ടം വരുത്തിയതിന് കേസുമില്ല, തുക ഈടാക്കലുമില്ല.

ഈയിടെ ശ്രദ്ധിക്കാനിടയായ മറ്റൊരു സംഗതി ഇതോടുചേർത്ത് വായിക്കേണ്ടതുണ്ട്. എന്‍റെ പട്ടണത്തിൽ ഒരു കോൺവന്‍റ് സ്കൂളുണ്ട്. മിക്കവാറും എല്ലാ വർഷവും 100 ശതമാനം കുട്ടികളും ജയിക്കുന്ന ഒരു സ്കൂൾ. സിസ്റ്റർമാരും മറ്റ് അധ്യാപികമാരും അവിടെ പഠിപ്പിക്കുന്നു. മൂന്നാമത്തെ ടേം ആരംഭിച്ചതു മുതൽ പത്താം ക്ലാസുകാർക്ക് പഠനമാരംഭിക്കുന്നത് രാവിലെ എട്ടേകാലിന്. അവസാനിക്കുന്നത് വൈകുന്നേരം അഞ്ചേമുക്കാലിനും. കുട്ടികൾക്ക് നാലുമണിക്ക് ചായയും ലഘു‌ഭക്ഷണവും കൊടുക്കുന്നുമുണ്ട്. എണ്ണമില്ലാത്ത ഹർത്താലുകളും പണിമുടക്കുകളുംകൊണ്ട് സ്കൂളിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയ വിപ്ലവ വീരന്മാരാണ് ഈ അധികഭാരം അധ്യാപകരുടെയും കുട്ടികളുടെയും മുതുകത്ത് കയറ്റിവച്ചത്. ഈ അധികജോലിക്ക് അധിക ശന്പളമൊന്നും ആരും കൊടുക്കുന്നില്ല. അധ്യാപികമാർ പ്രതീക്ഷിക്കുന്നുമില്ല. അവരുടെ മനസിലുള്ളത് കുഞ്ഞുങ്ങളുടെ നല്ല ഭാവി മാത്രം.

തൊഴിൽ ചെയ്യുന്നതും വിദ്യ നേടുന്നതുമൊക്കെ തടയുന്നതാണല്ലോ യഥാർഥ സോഷ്യലിസത്തിലേക്കുള്ള വഴി! ഒരു തിരിച്ചറിവ് ഇവിടെ നമുക്കു ലഭിക്കുന്നു. എല്ലാം ശരിയായിവരുന്നു.

ജോ മുറികല്ലേൽ, പാലാ